Premium

‘തിരുവഞ്ചൂർ അന്നു ജയിച്ചത് സഹതാപ തരംഗത്തിൽ; അച്ഛനുവേണ്ടി അമ്മ കാത്തിരുന്നത് 10 വർഷം’

HIGHLIGHTS
  • ‘സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ തെരുക്കൂത്ത് ആവുമായിരുന്നു എന്റെ ജോലി. അത്ഭുതപ്പെടുത്തിയ അവാർഡ് കിട്ടിയിട്ടില്ല’– ചലച്ചിത്ര താരം വിജയരാഘവന്റെ അഭിനയ ജീവിതത്തിലൂടെ
vijayaraghavanmovie
വിജയരാഘവൻ
SHARE

അൻപതു വർഷമായി സിനിമയിൽ. അതിനും മുൻപ് നാടകക്കാരനായി കലയുടെ തുടക്കം. ജീവിതത്തെ സമൂഹത്തോട് ചേർത്തുനിർത്തി മനസ്സിലാക്കുന്നയാൾ, വ്യക്തമായ രാഷ്ട്രീയം സ്പഷ്ടമായി പറയുന്നയാൾ , ഇങ്ങനെ പല വിശേഷണങ്ങളാൽ അലങ്കരിക്കാവുന്നയാളാണു വിജയരാഘവൻ. എൻ.എൻ. പിള്ളയെന്ന അച്ഛന്റെ മകൻ. നടനല്ലെങ്കിൽ പിന്നെ എന്താകുമായിരുന്നു എന്ന ആലോചന പോലുമുണ്ടായിട്ടില്ലത്രേ വിജയരാഘവന്. അഭിനയത്തെ കൺസീവ് ചെയ്യുന്നതെന്ന് എങ്ങനെയാണെന്നു പറഞ്ഞു കൊടുക്കാനേ തനിക്കു കഴിയൂ എന്നും തിയറി വച്ച് പറയാനൊക്കില്ല എന്നും അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. മനോരമ ഓൺലൈനിന്റെ മെമ്മറി കാർഡെന്ന പരിപാടിയിൽ വിജയരാഘവൻ മനസ്സു തുറക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS