കരയുന്നെങ്കിൽ എന്തിന്?

Mail This Article
×
മരണം ഒരു ഫലിതമാണെന്നും പ്രത്യേകിച്ചും അവനവന്റേതെന്നും സി. ജെ. തോമസ് ഒരു നാടകത്തിൽ പറയുന്നുണ്ട്. ഇവിടെയും അതു സംഭവിക്കുന്നു. വിദേശത്തുവെച്ചു മരിച്ച് ബോഡിയായി നാട്ടിലെത്തി നിരവധി നാടകങ്ങൾ കാണേണ്ടിവരുന്ന ജോർജുകുട്ടിയുടെയും ഒപ്പം മക്കളുടെയും നാട്ടുകാരുടെയും കഥ ഫലിതരൂപത്തിൽ പറഞ്ഞു ഫലിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.