വായനക്കാരനെ / വായനക്കാരിയെ കാണാനും സംസാരിക്കാനുമായി ഒരു എഴുത്തുകാരൻ എത്രദൂരം വരെ പോകും? എത്രദൂരവും എന്നാണു യുവ എഴുത്തുകാരൻ അഖിൽ പി. ധർമജന്റെ ഉത്തരം. വായനക്കാരോടു സംവദിക്കാനും സ്നേഹം പങ്കിടാനുമായി ദിവസവും ഒട്ടേറെ മണിക്കൂറുകൾ ചെലവഴിക്കാറുള്ള അഖിൽ സ്വദേശമായ ആലപ്പുഴയിൽനിന്ന് വയനാടു വരെ പോയത് അപൂർവതയേറെയുള്ളൊരു കൂടിക്കാഴ്ചയ്ക്ക് വേണ്ടിയായിരുന്നു. 28 വയസ്സുള്ള അഖിലിന്റെ 71 വയസ്സുള്ള വായനക്കാരി രാധമ്മയെ കാണാനും ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുതിയ നോവൽ സമ്മാനിക്കാനും.
വായനക്കാരുടെ സ്വന്തം എഴുത്തുകാരൻ

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.