Activate your premium subscription today
കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഡോക്ടറൽ പഠനത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate Aptitude Test in Engineering). പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും ഗേറ്റ്
കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക നമ്മുടെ രാജ്യത്തുടനീളം പ്രശംസിക്കപ്പെ ട്ടിട്ടുണ്ട്. എങ്കിലും കഴിഞ്ഞ കുറച്ചുവർഷങ്ങ ളായി ബിരുദ-, ബിരുദാനന്തരബിരുദ ധാരികളായ ഏറെ മലയാളി ചെറുപ്പക്കാർ തൊഴിൽരഹിതരാണ്. 2021 ലെ കേരള സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ യുവാക്കളിൽ 10.9 ശതമാനം പേർ തൊഴിൽരഹിതരാണ്, ഇത്
കേരള സർക്കാരിന്റെ പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ നോളജ് സെന്ററുകൾ, സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നൈപുണ്യവികസന കോഴ്സുകൾ നടത്തിവരുന്നു. ഇപ്പോൾ അപേക്ഷിക്കാവുന്ന ഏതാനും കോഴ്സുകളെ സംബന്ധിച്ച സൂചനകൾ കാണുക. ഫീസ്: താഴെക്കാണിച്ചിട്ടുള്ള തുകകൾക്കു പുറമേ ജിഎസ്ടിയും കൊടുക്കണം. എ) പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ
ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തെക്കുറിച്ചും മാനേജ്മെന്റിനെക്കുറിച്ചും വ്യക്തമായി പഠിക്കുക. അവരുമായി ചേർന്നുപോകാൻ കഴിയുമെങ്കിൽ മാത്രം ജോലി തിരഞ്ഞെടുക്കുക. സാംസ്കാരിക വ്യത്യാസവും സാമൂഹിക സാഹചര്യങ്ങളിലെ വ്യത്യാസവും തീർച്ചയായും പരിഗണിക്കണം.
കേന്ദ്ര തപാൽ വകുപ്പിൽ 44,228 ഗ്രാമീൺ ഡാക് സേവക് ഒഴിവ്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലാണ് അവസരം. ഇത് റഗുലർ നിയമനമല്ല. ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. മാഹി, ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള സർക്കിളിൽ 2433 ഒഴിവുണ്ട്. വിശദവിവരങ്ങൾ സൈറ്റിൽ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോഴിക്കോട് 2024-25 വർഷത്തിൽ ആരംഭിക്കുന്ന എംടെക് ഇൻ ബയോഎൻജിനീയറിങ് പ്രോഗ്രാമിന് ജൂൺ അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലെ ബയോമെഡിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റുമായി ചേർന്നുള്ള ബിരുദനന്തര പ്രോഗ്രാമാണിത്. എൻഐടിയിലെ
വലിയ സ്വപ്നങ്ങളെപ്പറ്റി കൂട്ടുകാരുമായി പങ്കുവച്ചപ്പോൾ അവരിൽ പലരും നീ ഒരുപാട് സ്വപ്നം കാണുന്നെന്നും അത് സാധ്യമാകില്ലെന്നും പറഞ്ഞ് കളിയാക്കി. പ്ലേസ്മെന്റ്, ഉന്നതപഠനം... ഇതുരണ്ടുമായിരുന്നില്ല സ്വാതിയുടെ ലക്ഷ്യം. മികച്ച ജോലിയിലെത്തുക, നന്നായി പണമുണ്ടാക്കുക.
‘എവർഗ്രീൻ’ എന്ന വിശേഷണം നൽകാവുന്ന കരിയർ മേഖലയാണു ബാങ്കിങ്. പരമ്പരാഗത ബാങ്കിങ് ഇടപാടുകൾ മാത്രമല്ല, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസുമെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കുന്ന ഫിനാൻഷ്യൽ മാളുകളാണ് ഇന്നത്തെ ബാങ്കുകൾ. ടാർഗറ്റും ജോലിസമ്മർദവുമെല്ലാം ഈ മാറ്റത്തിന് അകമ്പടിയായുണ്ടെങ്കിലും ബാങ്കിങ് ജോലി തേടുന്നവരുടെ
ആശിച്ചു മോഹിച്ചൊരു ജോലി കിട്ടിയിട്ട് സമ്മർദ്ദത്തിന്റെ പേരിൽ അതുപേക്ഷി ക്കേണ്ടി വന്നാലോ?. അതിൽപ്പരം വിഷമം വേറെയുണ്ടാകാനില്ല. ജോലിയിലെ സമ്മർദ്ദം അധികരിക്കുമ്പോൾ ചിലരെങ്കിലും എടുത്തു ചാടി ജോലിയുപേക്ഷിച്ചാലോയെന്ന് ആലോചിക്കാറുണ്ട്. പക്ഷേ അതൊരു ശ്വാശത പരിഹാരമല്ലെന്നാണ് കരിയർ വിദഗ്ധർ പറയുന്നത്. നിലവിലെ
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ (ആർഐഎംസി) അടുത്ത അധ്യയനവർഷം (2025 ജൂലൈ) എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള സിലക്ഷൻ പരീക്ഷയ്ക്കു സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. പ്രവേശനസമയം 7–ാം ക്ലാസിൽ പഠിക്കുകയോ 7–ാം ക്ലാസ് ജയിച്ചിരിക്കുകയോ വേണം. പ്രായം 2025 ജൂലൈ 1നു പതിനൊന്നരയ്ക്കും പതിമൂന്നിനും
എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ കഴിഞ്ഞദിവസം നടന്നു. യുപിഎസ്ടി പരീക്ഷയെക്കാൾ കടുപ്പമുള്ളതായിരുന്നു പരീക്ഷ. സൈക്കോളജി ഭാഗത്തുനിന്നുള്ള അഞ്ചോളം ചോദ്യങ്ങൾ വളരെ നന്നായി ആഴത്തിൽ പഠിച്ചവർക്കു മാത്രം ഉത്തരം എഴുതാൻ കഴിയുന്ന നിലവാരത്തിലുള്ളതായിരുന്നു. സയൻസിൽ, പ്രത്യേകിച്ചു ഫിസിക്സും
ഇഷ്ടപ്പെട്ടു നേടിയ ജോലിയിൽ അർഹിക്കുന്ന സമയത്തൊന്നും സ്ഥാനക്കയറ്റം കിട്ടുന്നില്ലെന്ന് പലരും പരാതി പറയാറുണ്ട്. മേലധികാരികൾ ആവശ്യപ്പെട്ട ജോലികളെല്ലാം കൃത്യസമയത്തു ചെയ്തിട്ടും ജോലിയിൽ ഉയർച്ച നേടാൻ കഴിഞ്ഞില്ലെന്ന് പരിതപിക്കുന്നവരുണ്ട്. പ്രകടനത്തിലെ പോരായ്മോ, നിങ്ങളുടെ കഴിവില്ലായ്മയോ അല്ല. ആസൂത്രണത്തിലെ
ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്കു ഗുണമേന്മയാർന്ന വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന നവോദയ വിദ്യാലയങ്ങളിലേക്ക് ആറാം ക്ലാസ് പ്രവേശനത്തിന് സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം. കേരളത്തിൽ എല്ലാ ജില്ലകളിലും ഒരു സ്കൂൾ വീതമുണ്ട്. വെബ്സൈറ്റ്: www.navodaya.gov.in. പ്രത്യേകതകൾ 6 മുതൽ 12 വരെ ക്ലാസുകളിലെ പഠനം സിബിഎസ്ഇ
ഒരു കാഴ്ചയിൽ അപ്പുറത്തു നിൽക്കുന്നയാളെ മനസ്സിലാക്കിയെന്ന് അഹങ്കരിക്കുന്ന പലരുമുണ്ട്. അവരുടെ ഓരോ ചലനങ്ങളും പ്രവർത്തികളും മുൻവിധിയോടെ മാത്രം വിലയിരുത്തുന്നവരാണ് നമ്മിൽപ്പലരും. എന്നാൽ ജീവിതത്തിലൊരു പ്രശ്നം വരുമ്പോൾ മാലാഖമാരെന്നു കരുതിയവർ കൈവിടുകയും വില്ലന്മാരെന്നു കരുതിയവർ സഹായിക്കുകയും ചെയ്ത
ഒറ്റനോട്ടത്തിൽ ഗ്ലാമർ തോന്നുന്ന ജോലിയി ലേക്ക് എടുത്തുചാടി കരിയർ തുടങ്ങുന്ന ഒരുപാട് പേരുണ്ട്. എത്ര വർഷം കഴിഞ്ഞാലും ശമ്പളത്തിൽ കാര്യമായ വർധനവില്ലാതെ ഒരേ ജോലി തന്നെ ചെയ്തു മനസ്സു മുരടിയ്ക്കുന്നവരുമുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ജോലി തേടുന്ന സമയത്തു തന്നെ ശ്രദ്ധിക്കണം. ഹ്രസ്വകാല ലക്ഷ്യങ്ങളെ
ക്ഷമിക്കണം എന്ന വാക്ക് എല്ലായിടത്തും പരിഹാരമാവില്ലഅശ്ലീലങ്ങൾക്കെല്ലാം സ്വയം പ്രജനനശേഷിയും പ്രചാരണസാധ്യതയുമുണ്ട്. വന്യമൃഗത്തെ കൂട്ടിൽനിന്നു പുറത്തുവിട്ടശേഷം, തുറന്നുവിട്ട അതേ ലാഘവത്തോടെ തിരിച്ചുകയറ്റാം എന്നു കരുതുന്നതുപോലെയാണ് പറത്തിവിടുന്ന ഓരോ പരദൂഷണവും.
പട്ടികവർഗ വികസന വകുപ്പിനു കീഴിലെ വിവിധ ഓഫിസുകളിൽ 140 ഓഫിസ് മാനേജ്മെന്റ് ട്രെയിനി നിയമനം. പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. ജൂലൈ 20 വരെ അപേക്ഷിക്കാം. ∙യോഗ്യത : പത്താം ക്ലാസ് ജയം. ബിരുദധാരികൾക്ക് ഗ്രേസ് മാർക്ക് ഉണ്ട്. ∙വരുമാന പരിധി : കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപ കവിയരുത്. ∙പ്രായം : 18–35
ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസിൽ എംബിഎസുകാർക്കു ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാം. സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 4 വരെ. 450 ഒഴിവുണ്ട് (പുരുഷൻ– 338, സ്ത്രീ –112). ∙യോഗ്യത : എംബിബിഎസ് / പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. ∙പ്രായം (2023 ഡിസംബർ 31 ന്) : എംബിബിഎസ് അപേക്ഷകർക്കു 30 തികയരുത്.
ബിരുദധാരികൾക്ക് ഇന്ത്യൻ ബാങ്കിൽ അപ്രന്റിസ് ആകാം. കേരളത്തിലെ 44 ഒഴിവുൾപ്പെടെ 1500 അവസരം. ജൂലൈ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷമാണു പരിശീലനം. ∙സ്റ്റൈപ്പൻഡ് : റൂറൽ/സെമി അർബൻ– 12,000. അർബൻ/ മെട്രോ -15,000. ∙യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2020 മാർച്ച് 31 ന് ശേഷം യോഗ്യത
നഴ്സുമാർക്കു വിശേഷ ശാഖകളിൽ പരിശീലനം നൽകി പ്രവർത്തനക്ഷമത ഉയർത്താനുള്ള പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് ഡിഗ്രി കോഴ്സിൽ 2024–25 വർഷത്തെ പ്രവേശനത്തിന് ഓഗസ്റ്റ് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് ദൈർഘ്യം 24 മാസം. സ്വാശ്രയ മേഖലയിലെ 16 എണ്ണമടക്കം 19 കോളജുകളിൽ പഠനസൗകര്യമുണ്ട്. ഫിസിക്സ്, കെമിസ്ട്രി,
ഇഷ്ടമുള്ള ജോലി കഷ്ടപ്പെട്ട് നേടിയെടുത്തിട്ടും അതിൽ തുടരാൻ സാധിക്കാത്ത നിസാഹയരായ ആളുകളുണ്ട്. കുടുംബത്തിന്റെ ഇടപെടൽ ഏറിയും കുറഞ്ഞും കരിയർ വളർച്ചയെ സ്വാധീനിക്കാറുണ്ട്. കുടുംബാംഗങ്ങളുടെ താൽപര്യമനുസരിച്ചാകും ചിലർ ജോലി തിരഞ്ഞെടുക്കുന്നതു പോലും. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനായി ജോലി
ഒരു ചടങ്ങിനെ അടിപൊളിയാക്കാനും കുളമാക്കാനും കെൽപുള്ള ഒരു കൂട്ടരുണ്ട്, അവതാരകർ. ചടുലമായ സംഭാഷണങ്ങളും ആകർഷകമായ ശരീരഭാഷയുമുള്ള യാളുകളാണ് മിക്കവാറും അവതരണത്തി നായി തിരഞ്ഞെടുക്കപ്പെടുന്നത്. ചടങ്ങിന്റെ പ്രാധാന്യം അതിൽ പങ്കെടുക്കുന്ന അതിഥികളെക്കുറിച്ചുള്ള അറിവ്, പരിപാടിയുടെ സമയക്രമം
റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള സ്ഥാപനമായ ഹരിയാനയിലെ റൈറ്റ്സ് (RITES) ലിമിറ്റഡിൽ 93 ഒഴിവ്. ഇന്റർവ്യൂ ജൂലൈ 22 മുതൽ 26 വരെ മുംബൈ, അഹമ്മദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിൽ. ∙തസ്തികകൾ: പ്രോജക്ട് ലീഡർ, ടീം ലീഡർ, ഡിസൈൻ എക്സ്പെർട്, റസിഡന്റ് എൻജിനീയർ, എൻജിനീയർ, സൈറ്റ് എൻജിനീയർ, സെക്ഷൻ എൻജിനീയർ, ഡിസൈൻ
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘പ്രിസം’ പദ്ധതിയിൽ വിവിധ പാനലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ വഴി ജൂലൈ 20നകം അപേക്ഷിക്കണം. തസ്തിക, യോഗ്യത: ∙സബ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ്: ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസ് ഡിപ്ലോമ അല്ലെങ്കിൽ ജേണലിസം/മാസ്
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ കമ്മിഷനിങ് എൻജിനീയർ, കമ്മിഷനിങ് അസിസ്റ്റന്റ് തസ്തികകളിൽ 16 ഒഴിവ്. മുൻ നാവികസേനാംഗങ്ങൾക്കാണ് അവസരം. 2 വർഷ കരാർ നിയമനം. ഇന്റർവ്യൂ ജൂലൈ 17 ന്. തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം: ∙കമ്മിഷനിങ് എൻജിനീയർ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ ആൻഡ്
ഇന്ത്യാ ചരിത്രവും നാഗരികതയും, സാമൂഹികശാസ്ത്രം, ധനശാസ്ത്രം, മതത്തിലെയും സംസ്കാരത്തിലെയും താരതമ്യപഠനം, പരിസ്ഥിതി എന്നീ വിഷയങ്ങളിലെ പിഎച്ച്ഡി ഗവേഷണത്തിനുള്ള കടലാസിൽ തയാറാക്കിയ അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. The Administrative Secretary, Jawaharlal Nehru Memorial Fund, Teen Murti House, New
മികച്ച തൊഴിൽസാധ്യതകളുള്ള പഠന മേഖലയാണ് കാലാവസ്ഥാ ശാസ്ത്രം. അറ്റ്മോസ്ഫറിക് സയൻസസ്, ഓഷ്യനോഗ്രഫി, എർത്ത് സയൻസസ്, എൻവയൺമെന്റൽ സയൻസസ് എന്നിവയുമായി കാലാവസ്ഥാ ശാസ്ത്രം ചേർന്നുനിൽക്കുന്നു. അധ്യാപനം, ഗവേഷണം; കാലാവസ്ഥാ വകുപ്പ്, വിവിധ സർക്കാർ ഏജൻസികൾ എന്നിവയിലെ ഗവേഷണവും പ്രോജക്ട് നിർവഹണവും; പരിസ്ഥിതി സംരക്ഷണ
ഞാനേ പോളിടെക്നിക്കിൽ പഠിച്ചതാ, യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും താൻ എന്നെ പഠിപ്പിക്കണ്ട ‘തലയണമന്ത്ര ’ത്തിൽ ഡ്രൈവിങ് പഠനത്തിനിടെ മാമുക്കോയയോട് ശ്രീനിവാസൻ പറയുന്ന ഹിറ്റ് ഡയലോഗ് ഓർമയില്ലേ? എന്നാൽ ഇനിയത് വെറും തമാശ ഡയലോഗ് അല്ല. പോളിടെക്നിക്കിൽ പഠിച്ചവരൊന്നും അത്ര ചെറിയ പുള്ളികളുമല്ല. ഈ വർഷം
നിസാരമെന്നു തോന്നുന്ന ചില പിഴവുകളായിരിക്കും പലരുടെയും കരിയറിൽ വലിയൊരു ബ്ലാക്ക്മാർക്ക് വരുത്തുക. അതുകൊണ്ടു തന്നെ ജോലിയിലായാലും ജീവിതത്തിലായാലും നിതാന്ത ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് അത്യാവശ്യമാണ്. പിഴവുകളില്ലാതെയും കൃത്യമായും ജോലി ചെയ്യുക എന്നതാണ് ജീവനക്കാരിൽ നിക്ഷിപ്തമായ കർത്തവ്യം. എന്നാൽ,
കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരു വർഷ പിജി ഡിപ്ലോമ, 6-മാസ ഡിപ്ലോമ എന്നിവയിലെ 2024-25 പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ: 040-24015374,
വൈദ്യുത മേഖലയിൽ സാങ്കേതികത്തികവുള്ള വിദഗ്ധരെ പരിശീലിപ്പിക്കുന്നതിന് കേന്ദ്ര പവർ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, വിവിധകേന്ദ്രങ്ങളിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അവസരമൊരുക്കുന്നു. ബന്ധപ്പെടാനുള്ള വിലാസം: The Director (Training), National
കണക്കിൽ അഭിരുചിയും ഉപരിപഠനതാൽപര്യവുമുള്ള വിദ്യാർഥികൾക്കു പ്രോത്സാഹനമേകുന്ന മാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ പങ്കെടുക്കാൻ 8, 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓഗസ്റ്റ് 12 വരെ റജിസ്റ്റർ ചെയ്യാം. കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്, ഹോമി ഭാഭ സെന്റർ ഫോർ
യുപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ കഴിഞ്ഞു. അധ്യാപക ജോലി സ്വപ്നം കാണുന്നവരുടെ അടുത്ത ലക്ഷ്യം എൽപി സ്കൂൾ അധ്യാപക തസ്തികയിലേക്കുള്ള പരീക്ഷ ആണ്. ഉദ്യോഗാർഥികൾക്ക് എൽപി പരീക്ഷ സുവർണാവസരമാണ്. കാരണം ഇതിനു മുൻപത്തെ യുപി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 64 മാർക്ക് കിട്ടിയവർ പോലും നിയമനം ആകാതെ
ചെറിയ അമളികൾ ചിലരെ വലിയ കുഴപ്പങ്ങളിൽ ചെന്നു ചാടിക്കാറുണ്ട്. ചിലർ ഭാഗ്യം കൊണ്ട് പഴി കേൾക്കാതെ തലനാരിഴയ്ക്കു രക്ഷപെടാറുമുണ്ട്. സഹപ്രവർത്തകർക്കു പറ്റിയ അത്തരമൊരു അമളിയുടെ കഥയാണ് ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയറായ പൗളിൻ മിഷേൽ വർക്ക് എക്സ്പീരിയൻസ് എന്ന പംക്തിയിലൂടെ പങ്കുവ വയ്ക്കുന്നത്. ‘‘പണ്ട് പാലാ
പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ 6128 ക്ലാർക്ക് ഒഴിവുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്ക്ക് 21 വരെ അപേക്ഷിക്കാം. കേരളത്തിൽ 106 ഒഴിവ്. www.ibps.in മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ്
‘‘വയസ്സ് പത്തൻപത് ആയില്ലേ ഇനിയെങ്കിലും അടങ്ങിയൊതുങ്ങി യിരുന്നൂടെ’’?. എന്ന് ഇനിയാരെങ്കിലും പരിഹസിക്കാൻ വന്നാൽ പോയി പണി നോക്കെടോയെന്ന് ധൈര്യമായി പറഞ്ഞോളൂ. 50–ാം വയസ്സിലും അടിപൊളി ജോലി ലഭിക്കുമെന്ന് പറയുകയാണ് കരിയർ വിദഗ്ധർ. പക്ഷേ നിലവിലുള്ള സുരക്ഷിതമായ ജോലി വലിച്ചെറിഞ്ഞു കളഞ്ഞ് ചാടിപ്പുറപ്പെടരുതെന്നും
പിറ്റേ ദിവസം മുതൽ അവൻ എന്നെ തേടി പഠിക്കാൻ വരാൻ തുടങ്ങി. ഞാൻ സ്റ്റാഫ് റൂമിൽ ഫ്രീയായി ഇരിക്കുകയാണോ എന്നറിയാൻ അവൻ ഓരോ ഇന്റർവെൽ സമയത്തും വന്നുകൊണ്ടേ ഇരുന്നു. അക്ഷരമാല മുതൽ പഠിപ്പിച്ച് തുടങ്ങിയപ്പോഴാണ് അവന് പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്. പിന്നീട് ഓരോ അക്ഷരങ്ങളും ചിഹ്നങ്ങളും കൂട്ടി വായിപ്പിച്ചു. അവനുമായി കൂടുതൽ സംസാരിച്ചപ്പോൾ അവൻ അനാഥാലയത്തിൽ താമസിച്ച് പഠിക്കുകയാണെന്നും പിതാവ് ഇവരെയെല്ലാം ഒഴിവാക്കി വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണെന്നും അവന്റെ ഉമ്മ ഗൾഫിൽ ജോലി ചെയ്യുകയാണെന്നും സഹോദരിയുടെ വിവാഹം കഴിഞ്ഞതാണെന്നുമൊക്കെയുള്ള കാര്യങ്ങളറിഞ്ഞത്.
ബിരുദധാരികൾക്കു ബാങ്കുകളിൽ അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20–28. പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്. പിഎൻബി: 2700 ഒഴിവ് പഞ്ചാബ് നാഷനൽ ബാങ്കിൽ
റാങ്ക്ലിസ്റ്റിലുള്ളവർ നിർദിഷ്ട തീയതിക്കകം താൽപര്യമുള്ള കോളജും ബ്രാഞ്ചും ചേർത്ത് ഓപ്ഷനുകൾ നൽകാൻ പ്രവേശനപരീക്ഷാ കമ്മിഷണറുടെ നിർദേശം വരും. അതനുസരിച്ച് മുൻഗണനാക്രമത്തിൽ ഓപ്ഷനുകൾ സമർപ്പിക്കണം. അലോട്മെന്റ് ലഭിക്കുന്നവർ ഫീസ് അടയ്ക്കുന്നതും കോളജിൽ ചേരുന്നതും സംബന്ധിച്ച വിശദനിർദേശങ്ങളും ലഭിക്കും. ആദ്യ
ചില വിഷയങ്ങളോട് കുട്ടികൾക്ക് വല്ലാത്ത ഭയമാണ്. മറ്റു ചില വിഷയങ്ങൾ ഒരുപാടിഷ്ടവും. പഠിപ്പിക്കുന്ന അധ്യാപകർക്ക് ഈ ഇഷ്ടാനിഷ്ടങ്ങളിൽ പങ്കുണ്ടോ?. ഈ വിഷയത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക. പക്ഷേ പത്തനംതിട്ട സ്വദേശിയായ ചിഞ്ചുലക്ഷ്മിയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. ഗുരു
ഒരു സദസ്സിനെ അഭിമുഖീകരിച്ച് സംസാരിക്കുകയെന്നത് പലർക്കും പ്രയാസമുള്ള സംഗതിയാണ്. ഇത്തരത്തില് സംസാരിക്കേണ്ടി വന്ന അവസരങ്ങളി ലെല്ലാം കൈയും കാലും വിറച്ച്, തൊണ്ടയിടറി, വാക്കുകള് കിട്ടാതെ, എന്താണ് പറയേണ്ടതെന്നറിയാതെ മരവിച്ച് നിന്നു പോയവരാണ് നമ്മളില് നല്ലൊരു പങ്കും. പൊതുവിടങ്ങളില് സംസാരിക്കാ നുള്ള
‘‘പഠിക്കുന്ന സമയത്ത് പുലിയാരുന്നു. പക്ഷേ ഇപ്പോൾ കണ്ടോ ജോലി അന്വേഷിച്ച് തെക്കും വടക്കും നടക്കുവാ’’. മികച്ച അക്കാദമിക് പശ്ചാത്തലവും മിടുക്കുമൊക്കെയുണ്ടായിട്ടും സ്വപ്ന ജോലി തേടി അലയുന്നവരെക്കുറിച്ച് ദോഷൈകദൃക്കുകളുടെ സ്ഥിരം പല്ലവിയാണിത്. അവരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. റെസ്യൂമെയിലും അഭിമുഖത്തിലും
യുവശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കു ന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് 2008 ൽ തുടങ്ങിയതാണ് ‘ഇൻസ്പയർ’ പദ്ധതി. 2024 ലെ ഫെലോഷിപ്പിന് http://online-inspire.gov.in പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ഓൺലൈനായി 15നു രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റെടുത്തു സൂക്ഷിക്കാം. വിശദവിവരങ്ങൾ
നഴ്സുമാരുടെ പ്രവർത്തനക്ഷമത ഉയർത്തുന്നതിനുള്ള പോസ്റ്റ് ബേസിക് സ്പെഷ്യൽറ്റി നഴ്സിങ് ഡിപ്ലോമ കോഴ്സിൽ പ്രവേശനത്തിന് 20 വരെ അപേക്ഷാഫീ അടയ്ക്കാം. തുടർന്ന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം കോഴ്സ് ദൈർഘ്യം 12 മാസം.7000 രൂപ പ്രതിമാസ സ്റ്റൈപൻഡുണ്ട്. 50% മാർക്കോടെ ബിഎസ്സി നഴ്സിങ്, പോസ്റ്റ് ബേസിക് ബിഎസ്സി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബട്ടിക്സ് മേഖലകളിലെ ഉപരിപഠന സാധ്യതകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും വിശദീകരിക്കാമോ ? മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) റോബട്ടിക്സും സ്വാധീനം ചെലുത്തുന്നുണ്ട്. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഫഷനലുകൾക്ക് മീഡിയ /
‘‘പന്തീരാണ്ടു കാലം കുഴലിലിട്ടാലും നായയുടെ വാൽ വളഞ്ഞുതന്നെയിരിക്കും’’ എന്നൊരു പഴഞ്ചൊല്ലുണ്ട്. എത്ര ഉപദേശിച്ചാലും നന്നാവാത്തവരെക്കുറിച്ചു പറയുമ്പോൾ പലരും ഇത് ഉദാഹരണമായി പറയാറുണ്ട്. നന്നാവാൻ ഒരുപാട് അവസരം കൊടുത്തിട്ടും ചെയ്ത തെറ്റിനെക്കുറിച്ച് പശ്ചാത്താപം തോന്നാത്ത ഒരു വിദ്യാർഥിനിയെ ക്കുറിച്ചുള്ള
‘‘എന്നെ സംബന്ധിച്ചിടത്തോളം ഒരു ജോലിയും ചെറുതല്ല. ഞാൻ പാത്രങ്ങൾ കഴുകിയിട്ടുണ്ട്. ടോയ്ലറ്റ് കഴുകിയിട്ടുണ്ട്. ഒരുപക്ഷേ നിങ്ങളെല്ലാവരും കൂടി കഴുകിയിട്ടുള്ളതിലേറെ ടോയ്ലറ്റുകൾ ഞാൻ കഴുകിയിട്ടുണ്ട്’’– എൻവിഡിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെൻസെൻ ഹുവാങ്ങിന്റെ ഈ വാക്കുകൾ ഇപ്പോൾ വൈറലാണ്. യുഎസിലെ ഹാർവഡിൽ
കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ കാത്തിരിക്കുന്ന എൽഡി ക്ലാർക്ക് പരീക്ഷ ഇങ്ങെത്തിക്കഴിഞ്ഞു. എസ്എസ്എൽസി യോഗ്യതയുള്ള പത്തു ലക്ഷത്തിലേറെ ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്കായി ഒരുങ്ങുന്നത്. 14 ജില്ലകളിലേക്കു വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകളിൽ 27നു തിരുവനന്തപുരം ജില്ലയിലേക്കാണ് ആദ്യ പരീക്ഷ. തുടർന്ന്
ചെറിയ കുഞ്ഞുങ്ങൾ തെറ്റു ചെയ്യുമ്പോൾ രണ്ടു രീതിയിലാണ് മുതിർന്നവർ അവരോട് പെരുമാറുന്നത്. ചിലർ സ്നേഹം കൊണ്ട് തിരുത്താൻ ശ്രമിക്കും മറ്റു ചിലർ പേടിപ്പിച്ച് തിരുത്താനാണ് മുതിരുക. ഇതിൽ ആദ്യത്തെ വഴി പരീക്ഷിച്ച് വിജയിച്ച ഒരു അധ്യാപിക ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ ആ അനുഭവകഥ പങ്കുവയ്ക്കുകയാണ്.
സംസ്ഥാന സർക്കാരിനു കീഴിലുള്ള സിഡിറ്റ് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി) നടത്തുന്ന കംപ്യൂട്ടർ / ഐടി കോഴ്സുകളിലെ പ്രവേശനത്തിന് 31 വരെ നേരിട്ടുള്ള അപേക്ഷ സ്വീകരിക്കും. കോഴ്സുകൾ ∙ ഏതെങ്കിലും ബിരുദമുള്ളവർക്ക്: പിജിഡിസിഎ, ഒരു വർഷം ∙ പ്ലസ്ടു ജയിച്ചവർക്ക്: അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ (1) കംപ്യൂട്ടർ
ഇന്ത്യയിലെ വിവിധ നിയമസർവകലാശാലകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് ബാച്ലർ ബിരുദത്തിന്റെയും, ഒരു വർഷ എൽഎൽഎം ബിരുദത്തിന്റെയും പ്രവേശനത്തിനു നടത്തുന്ന ക്ലാറ്റ് (CLAT: Common Law Admission Tests) സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ദേശീയ നിയമ സർകലാശാലകളുടെ കൺസോർഷ്യം വിജ്ഞാപനം ചെയ്തു. വെബ്: www.consortiumofnlus.ac.in
സങ്കുചിത സങ്കൽപങ്ങൾക്കുള്ളിൽനിന്ന് ആളുകളെ വിലയിരുത്താതിരുന്നാൽ ആരോഗ്യകരവും അർഥപൂർണവുമായ സമ്പർക്കങ്ങളുണ്ടാകും.
‘‘കരയുന്ന കുഞ്ഞിനേ പാലുള്ളൂ’’ എന്ന പഴഞ്ചൊല്ല് മിക്കവരും കേട്ടിട്ടുണ്ടാകും. അവനവന്റെ ആവശ്യങ്ങൾ കൃത്യ സമയത്ത് കൃത്യമായി അറിയിക്കേണ്ടവരെ അറിയിച്ചാലേ അർഹതയുള്ള കാര്യങ്ങൾ ലഭിക്കൂവെന്നാണ് ഇത് ഓർമപ്പെടുത്തുന്നത്. ആത്മാർഥമായി പണിയെടുത്താൽ മാത്രം പോര, ലഭിക്കാനുള്ള സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും കൃത്യമായി
മാതൃകയടക്കം പൂർണവിവരങ്ങളടങ്ങിയ വിജ്ഞാപനങ്ങൾ www.education.kerala.gov.in എന്ന സൈറ്റിലുണ്ട്. സർക്കാർ / എയ്ഡഡ് സ്കൂളുകൾക്കും സ്വാശ്രയ സ്കൂളുകൾക്കുമായി 2 പ്രത്യേക വിജ്ഞാപനങ്ങളുള്ളതു ശ്രദ്ധിക്കുക. പഴയ ടിടിസി/ഡിഎഡ് പേരുമാറ്റിയതാണ് 2–വർഷ DElEd (ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ). എൽപി/യുപി
വീട്ടിൽ ഒട്ടും ഇടമില്ല എന്നതാണ് അയാളുടെ പരാതി. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും നാലു കുട്ടികൾക്കുംകൂടി താമസിക്കാൻ ബുദ്ധിമുട്ട്. എല്ലാം കേട്ട ഗുരു പറഞ്ഞു: നിങ്ങളുടെ കോഴികളെക്കൂടി വീടിനകത്തേക്കു മാറ്റൂ. അൽപം മടി കാണിച്ചെങ്കിലും അയാൾ അതുപോലെ ചെയ്തു. പിറ്റേന്നു ഗുരുവിനോടു പറഞ്ഞു: വീട്ടിൽ കൂടുതൽ
സ്ഥിരമായി ഇരുന്നോ, നിന്നോ ജോലി ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. സ്ഥിരവരുമാനം ലഭിക്കുന്ന ജോലിയായതു കൊണ്ടുതന്നെ അതുപേക്ഷിച്ച് ആരോഗ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പലർക്കും കഴിയണമെന്നില്ല.അതു പ്രായോഗികമായ ഒരു പരിഹാരമല്ലതാനും. ഇത്തരം ഒരു
ഇന്ത്യൻ നാവികസേനയുടെ ഭാഗമായി കണ്ണൂരിലെ ഏഴിമലയിൽ പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ പഠിച്ച് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദം സൗജന്യമായി നേടാം. 10+2 കെഡറ്റ് (ബിടെക്)
കേരള സർക്കാരിലെ സ്വയംഭരണസ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സേഷൻ പ്രവേശനത്തിന് ഈമാസം 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ആകെ 180 മണിക്കൂർ ക്ലാസ്റൂം / ഓൺലൈൻ / ഹൈബ്രിഡ് രീതികളിലാണു പരിശീലനം. സർവകലാശാലാ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും
കേന്ദ്ര സർവീസിലെ വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ (എസ്എസ്സി) നടത്തുന്ന കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് ഈമാസം 24 വരെ ഓൺലൈനായി അപേക്ഷിക്കാം. https://ssc.gov.in ബിരുദധാരികൾക്കാണ് അവസരം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും
ഏറെയിഷ്ടത്തോടെ തിരഞ്ഞെടുത്ത ജോലി പത്തുവർഷത്തിലേറെ തുടർന്നിട്ടും ജോലിയിൽ കാര്യമായ ഉയർച്ച ഉണ്ടാകാത്തതുകൊണ്ട് മധ്യവയസ്സിൽ ജോലി വിടുന്നവരുണ്ട്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനായി കുറച്ചു കൂടി സൗകര്യപ്രദമായ ജോലി തുടരുന്നവരുണ്ട്. ജോലിയും ജീവിതവും ബാലൻസ് ചെയ്യാൻ സാധിക്കാത്ത ഘട്ടം
തൊഴിലുകളുടെ കാലത്തോളം തൊഴിൽത്തട്ടിപ്പുകൾക്കും പ്രായം കാണും. കാലാന്തരത്തിൽ വിവിധ സാങ്കേതികവിദ്യകൾക്കനുസരിച്ച് തൊഴിൽത്തട്ടിപ്പ് രംഗവും പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ എഐ തട്ടിപ്പുകളുടെ കാലമാണ്. ഇന്റർനെറ്റിന്റെ വ്യാപനത്തോടെ വ്യാപകമായ ഹൈടെക്ക് തട്ടിപ്പുകളുടെ രംഗം ഇന്ന് എഐയുടെ കടന്നുവരവോടെ
കേന്ദ്ര സർവീസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (നോൺ–ടെക്നിക്കൽ), ഹവൽദാർ തസ്തികകളിലെ ഒഴിവുകളിലും എസ്എസ്സി അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അവസരം. 31 വരെ അപേക്ഷിക്കാം. https://ssc.gov.in ഹവൽദാർ (CBIC, CBN) തസ്തികയിൽ 3439 ഒഴിവുണ്ട്. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 4887 ഒഴിവുണ്ട്. കേരളത്തിൽ 112
ഇന്ത്യയിലെ ആർക്കിടെക്ചർ വിദ്യാഭ്യാസത്തെയും പ്രഫഷനെയും നിയന്ത്രിക്കുന്ന കേന്ദ്രസ്ഥാപനമാണ് കൗൺസിൽ ഓഫ് ആർക്കിടെക്ചർ (www.coa.gov.in). 5 വർഷ ബിആർക് (ബാച്ലർ ഓഫ് ആർക്കിടെക്ചർ) പ്രോഗ്രാമിലെ പ്രവേശനത്തിന് നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA) നിലവിലുണ്ട്. ആർക്കിടെക്ചർ പിജി പ്രവേശനത്തിനും
സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിൽ നടത്തുന്ന 2 വ്യത്യസ്ത തലങ്ങളിലുള്ള നഴ്സിങ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് കടലാസിൽ തയാറാക്കിയ അപേക്ഷ അതതു പരിശീലനസ്ഥാപനങ്ങളിൽ 6നു വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിജ്ഞാപനവും പ്രോസ്പെക്ടസും അപേക്ഷാഫോമും www.dhs.kerala.gov.in വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്യാം.
മെഡിസിൻ പ്രവേശനപരീക്ഷ ‘നീറ്റ്’ വിവാദത്തിൽപെട്ടതോടെ പരീക്ഷ ഇപ്പോഴത്തെ രീതിയിൽ ഓഫ്ലൈനായി തുടരണോ ഓൺലൈനാക്കണോ എന്ന ഘട്ടം വരെയാണ് നമ്മുടെ ചർച്ചകളെത്തിനിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മുൻനിര സ്ഥാപനമായ എയിംസിൽ വരെ പ്രവേശനത്തിനു ‘നീറ്റ്’ സ്കോറാണു മാനദണ്ഡം. യുകെയിലെ കേംബ്രിജ്, ഓക്സ്ഫഡ് തുടങ്ങിയ ലോകപ്രശസ്ത
പിഎസ്സി പരീക്ഷകളിൽ സയൻസ് ഭാഗത്തു മാത്രമല്ല, കറന്റ് അഫയേഴ്സ് ഭാഗത്തും ഇത്തരം ചോദ്യങ്ങൾ വരാറുണ്ട്. 1 താഴെത്തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക. A. വായുവിലെ സ്വാഭാവിക ഘടകങ്ങളുടെ അളവ് വ്യത്യാസപ്പെടുകയോ അന്യവസ്തുക്കൾ വായുവിൽ കലരുകയോ ചെയ്യുമ്പോൾ വായു മലിനമാകുന്നു B. കൂടിയ തോതിലുള്ള
സഹപ്രവർത്തകരുടെ മോശമായ പെരുമാറ്റം, മേലധികാരിയുടെ മാനസിക പീഡനം, എത്ര പരിശ്രമിച്ചിട്ടും ജോലിയിൽ മികച്ച റിസൾട്ട് കിട്ടാതെ വരുക അങ്ങനെ പല കാരണങ്ങൾ കൊണ്ടും ജോലി ചെയ്യുന്നവരിൽ സമ്മർദ്ദം അധികരിക്കാറുണ്ട്. ചിലരൊക്കെ സമ്മർദ്ദങ്ങളെ തനിയെ അതിജീവിക്കും. മറ്റു ചിലർ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം തേടും. ഇനിയും
എന്തിലും ഏതിലും കുറ്റം മാത്രം കാണുന്നവർക്ക് സുഹൃത്തുക്കൾ കുറവായിരിക്കും. ഓഫിസിൽ സഹപ്രവർത്തകരായി അത്തരക്കാരെ കിട്ടിയാലോ?. തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയാകും. ജീവിതത്തിലെന്ന പോലെ തൊഴിലിടത്തിലും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം. ജോലിയെക്കുറിച്ച് നിരന്തരം നെഗറ്റീവ് പറയുന്നവരുടെ
കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ AYJNISHD, സ്പെഷൽ എജ്യുക്കേഷൻ ബാച്ലർ, മാസ്റ്റർ കോഴ്സുകളിലെ 2024 പ്രവേശനത്തിന് നാളെ വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Ali Yavar Jung National Institute of Speech and Hearing Disabilities, Bandra (West), Mumbai– 400 050, ഫോൺ:
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ചണ്ഡിഗഡ് പിജിഐഎംഇആറിൽ കുറഞ്ഞ ഫീസിൽ പഠിക്കാവുന്ന ഏതാനും കോഴ്സുകളിലെ പ്രവേശനത്തിന് അവസരം. Postgraduate Institute of Medical Education & Research, Chandigarh- 160012. വാർഷിക ട്യൂഷൻഫീ 250 രൂപ. മറ്റു ഫീസ് പുറമേ. ദക്ഷിണേന്ത്യയിൽ
ബിടെക്കും ഗേറ്റ് സ്കോറും നേടിയവർക്ക് ഐഐടി മദ്രാസിൽ ഒരു വർഷം പഠിച്ച് ‘പിജി ഡിപ്ലോമ ഇൻ മെട്രോ റെയിൽ ടെക്നോളജി ആൻഡ് മാനേജ്മെന്റ്’ യോഗ്യത നേടാം. പഠനകാലത്ത് 30,000 രൂപ മാസ സ്റ്റൈപെൻഡും തുടർന്ന് ചെന്നൈ മെട്രോയിൽ 5 വർഷത്തേക്ക് 62,000 രൂപയെങ്കിലും മാസശമ്പളത്തോടെ അസിസ്റ്റന്റ് മാനേജരായി നിയമനവും ലഭിക്കും.
പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ ഭാഗമായ എച്ച്എഎൽ അക്കാദമി 2 ഫുൾ–ടൈം പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂലൈ 5 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. PGDM Advertisement പേജിലെത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം. ∙പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ്– 60 സീറ്റ് ∙
എത്ര നന്നായി ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിലും ചിലപ്പോൾ വ്യക്തിപരമായ കാരണങ്ങൾ കരിയറിൽ തടസ്സമായി വരാറുണ്ട്. ചിലപ്പോൾ അത്തരം പ്രശ്നങ്ങൾ സമയമെടുത്ത് പരിഹരിക്കാൻ സാധിച്ചേക്കും. മറ്റു ചിലപ്പോൾ വിദഗ്ധരുടെ സേവനം വേണ്ടി വന്നേക്കാം. മറ്റു ചിലപ്പോൾ മുൻഗണനകൾ മാറുന്നതനുസരിച്ച് തീരുമാനങ്ങളെടുക്കേണ്ടി
എത്തിച്ചേരുന്ന ഓരോ തീരത്തിനുമപ്പുറം എന്തെങ്കിലും പുതുമയുള്ള തുണ്ടാകും. അത്തരം പര്യവേക്ഷണങ്ങൾക്കു മുതിരാത്തവരുടെയെല്ലാം ജീവിതം വിരസവും ശൂന്യവുമായിരിക്കും. സാധ്യതകൾ മുങ്ങിയെടുക്കാനുള്ള ആവേശത്തിനിടയിൽ നീന്തിത്തുടിക്കുന്നതിന്റെ ആനന്ദം കൈവിടരുത് എന്നതാണ് രണ്ടാമത്തെ തിരിച്ചറിവ്
പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ വിവിധ ഓർഡ്നൻസ് ഫാക്ടറികളിലായി 203 അപ്രന്റിസ് ഒഴിവ്. ഒരു വർഷം പരിശീലനം. പ്രായം: കുറഞ്ഞത് 14 വയസ്സ്. ഉയർന്ന പ്രായപരിധിയില്ല. ഓരോ സ്ഥലത്തെയും ഒഴിവ്, അപേക്ഷിക്കേണ്ട അവസാന തീയതി, തസ്തിക, യോഗ്യത, സ്റ്റൈപൻഡ് എന്ന ക്രമത്തിൽ ചുവടെ. ചന്ദ: 140 ഒഴിവ് മഹാരാഷ്ട്ര ചന്ദ്രാപുരിലെ
ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ 181 ഫാക്കൽറ്റി, നോൺ ഫാക്കൽറ്റി ഒഴിവ്. കരാർ നിയമനം. ജൂലൈ 20 വരെ അപേക്ഷിക്കാം.അസിസ്റ്റന്റ് മാനേജർ–നഴ്സ്, ജൂനിയർ നഴ്സ്, എക്സിക്യൂട്ടീവ് നഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ ഫാക്കൽറ്റി, കൺസൽറ്റന്റ്, മെഡിക്കൽ ഓഫിസർ,
∙നേവിയിൽ സെയ്ലറാകാൻ കായികതാരങ്ങളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം. അവിവാഹിതരായിരിക്കണം. ഡയറക്ട് എൻട്രി പെറ്റി ഓഫിസർ, ഡയറക്ട് എൻട്രി ചീഫ് പെറ്റി ഓഫിസർ തസ്തികകളിലാണു നിയമനം. അവസാന തീയതി: ജൂലൈ 20. www.joinindiannavy.gov.in ∙ കായിക ഇനങ്ങൾ: അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബാസ്കറ്റ്ബോൾ,
യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രാജ്യത്തെ കോളേജുകളിൽ വർഷത്തിൽ രണ്ടു തവണ ബിരുദ പ്രവേശനം നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ്. ആഗോള വിദ്യാഭ്യാസ സമ്പ്രദായം ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്. ഇത് വിദ്യാർഥികൾക്ക് ഏറെ ഗുണകരമാകും. ആറുമാസത്തിലൊരിക്കൽ ബിരുദ പ്രവേശനം നടക്കും. വിദേശ സർവകലാശാലകളിൽ
ഉപരിപഠനത്തിന് അർഹതയോടെ എസ്എസ്എൽസി / തുല്യയോഗ്യത നേടിയെങ്കിലും 11–ാം ക്ലാസിൽ ആഗ്രഹിച്ച പ്രവേശനം കിട്ടാത്തവരുണ്ട്. ഇങ്ങനെയുള്ളവർക്ക് ഏതു പ്രായത്തിലും ഓൺലൈനായി റജിസ്റ്റർ ചെയ്ത്, പ്ലസ്ടു നേടാനുള്ള സൗകര്യം നൽകുന്ന സർക്കാർ പദ്ധതിയാണ് സ്കോൾ–കേരള. (SCOLE- KERALA: State Council for Open and Lifelong
ഐഐടി/ എൻഐടി/ ഐഐഐടി എന്നിവ ഉൾപ്പെടെ 121 സ്ഥാപനങ്ങളിലെ ബിടെക്, ബിഇ, ബിആർക്, ബി പ്ലാനിങ്, 5 വർഷ എംടെക് / എംഎസ്സി, 4 വർഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ആദ്യറൗണ്ട് അലോട്മെന്റ് ‘ജോസ’ (ജോയിന്റ് സീറ്റ് അലൊക്കേഷൻ അതോറിറ്റി– https://josaa.nic.in) പ്രഖ്യാപിച്ചു. ഓൺലൈൻ റിപ്പോർട്ടിങ് അടക്കമുള്ള
പലർക്കും പലതരത്തിലുള്ള വെല്ലുവിളികൾ ജീവിതത്തിലും കരിയറിലും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ചിലർ പ്രശ്നങ്ങളെയോർത്ത് സങ്കടപ്പെടും. മറ്റു ചിലർ പ്രശ്നങ്ങളെയും വെല്ലുവിളികളെയും നയപരമായി അതിജീവിക്കും. പ്രശ്നപരിഹാരം കഴിവും കലയുമാണ്. എല്ലാവർക്കും ഇതിനുള്ള കഴിവുണ്ടാകണമെന്നില്ല. ഒന്നു ശ്രദ്ധിച്ചാൽ ഈ കഴിവ്
തിരുവനന്തപുരത്തെ ലക്ഷ്മിബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ (എൽഎൻസിപിഇ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. കേരള സർവകലാശാലയാണു ബിരുദം നൽകുന്നത്. ഫോൺ: 0471- 2412189; sailncpe@gmail.com.
പിഎസ്സി ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയുടെ മൂന്നാംഘട്ടം കഴിഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങളേക്കാൾ കടുപ്പമായിരുന്നു പരീക്ഷ. പ്രസ്താവനാരീതിയിലുള്ള ചോദ്യങ്ങളുടെ മുഴുവൻ ഓപ്ഷനുകളും വായിച്ചു മനസ്സിലാക്കിയാൽ മാത്രമേ ഉത്തരത്തിലെത്താൻ കഴിയുമായിരുന്നുള്ളൂ. ടൈം മാനേജ്മെന്റിൽ മികവു പുലർത്തിയവർക്കു ഭേദപ്പെട്ട മാർക്ക്
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), യാന്ത്രിക് തസ്തികയിൽ 320 ഒഴിവ്. കേരളം ഉൾപ്പെടുന്ന വെസ്റ്റ് റീജനിൽ 66 ഒഴിവുണ്ട്. ജൂലൈ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികയും യോഗ്യതയും: ∙ നാവിക് (ജനറൽ ഡ്യൂട്ടി): മാത്സ്, ഫിസിക്സ് പഠിച്ച് പ്ലസ് ടു ജയം. ∙ യാന്ത്രിക്: പത്താം ക്ലാസ്, ഇലക്ട്രിക്കൽ/
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ (സെബി) 97 ഓഫിസർ ഗ്രേഡ് എ (അസിസ്റ്റന്റ് മാനേജർ) ഒഴിവ്. ഈമാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വിഭാഗങ്ങളും ഒഴിവും യോഗ്യതയും: ∙ ജനറൽ (62): പിജി, ലോ/എൻജിനീയറിങ് ബിരുദം/ സിഎ/ സിഎഫ്എ/ സിഎസ്/ കോസ്റ്റ് അക്കൗണ്ടന്റ്. ∙ ഐടി (24): എൻജിനീയറിങ് ബിരുദം/ എംസിഎ/
ഗോരഖ്പുർ ആസ്ഥാനമായ നോർത്ത് ഇൗസ്റ്റേൺ റെയിൽവേയിൽ 1104 അപ്രന്റിസ് ഒഴിവ്. പരിശീലനം ഒരു വർഷം. ഓൺലൈൻ അപേക്ഷ ജൂലൈ 11 വരെ. ∙ ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇലക്ട്രിഷ്യൻ, കാർപെന്റർ, പെയിന്റർ, മെഷിനിസ്റ്റ്, ടേണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ. ∙ യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ
പത്താം ക്ലാസ് ജയിച്ചവർക്കു 2 വർഷംകൊണ്ട് ‘ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ്’ നേടാൻ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 17 ഗവൺമെന്റ് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരം. പ്രോഗ്രാമിന്റെ പേരും പാഠ്യക്രമവും പരിഷ്കരിച്ചിട്ടുണ്ട്. ∙ ഇൻസ്റ്റിറ്റ്യൂട്ട്
∙ശ്രീനാരായണഗുരുവിന്റെ നാമത്തിൽ കൊല്ലം ആസ്ഥാനമായി കേരള സർക്കാർ സ്ഥാപിച്ച ഓപ്പൺ സർവകലാശാല 2024 പ്രവേശനത്തിന് ജൂലൈ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിലാസം: കുരീപ്പുഴ, കൊല്ലം– 691601. ഫോൺ: 9188909901, admission@sgou.ac.in, വെബ്: www.sgou.ac.in. സ്വയംപഠനത്തിനുള്ള അച്ചടിച്ച മാറ്റർ, അതിന്റെ ഡിജിറ്റൽ
മനോരോഗചികിത്സാരംഗത്തു കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന സിഐപിയിൽ (Central Institute of Psychiatry, Kanke, Ranchi, 834006 - Jharkhand; ഫോൺ: 0651-2451115; director@cipranchi.nic.in; വെബ് : www.cipranchi.nic.in). ഓഗസ്റ്റ് 5നു തുടങ്ങുന്ന പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 18 വരെ ഓൺലൈൻ
ആലോചനയില്ലാതെ ആഹ്ലാദിക്കുമ്പോൾ സംഭവിക്കുന്ന ചില പിഴവുകളുണ്ട്. ആനന്ദം അതിരു കടക്കും, ഉള്ളതെല്ലാം ചെലവഴിച്ച് ആഘോഷിക്കും, നാളെയും ആഘോഷങ്ങളു ണ്ടാകണം എന്ന സത്യം മറക്കും. എന്നോ അരികിലുണ്ടായ നല്ലകാലത്തിന്റെ പേരിൽ അതിനു മുൻപും പിൻപുമുള്ളവയെ വിസ്മരിച്ച് ആനന്ദനൃത്തമാടുന്നവർക്കു കാലുകൾ കുഴയുന്ന സമയമുണ്ട്.
സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് തുടർജീവിതത്തിന്റെ അടിത്തറ. അനുവാദം ചോദിച്ചിട്ടല്ല ഓരോ അനുഭവവും വാതിൽ തുറന്നെത്തുന്നത്. ആകസ്മികമായുണ്ടാകുന്ന അനഭിലഷണീയ അവസ്ഥകളെ മനസ്സാന്നിധ്യത്തോടെ നേരിടാൻ കഴിയുന്നവർക്കു മാത്രം വിധിച്ചിട്ടുള്ളതാണ് സർഗാത്മക നിമിഷങ്ങൾ. അല്ലാത്തവരെല്ലാം ഏതെങ്കിലും ദുരനുഭവത്തിൽ മരച്ചുനിൽക്കും.
കേരള കാർഷിക സർവകലാശാല 2024-25 വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. സർവകലാശാലയാരംഭിക്കുന്ന പുത്തൻ കോഴ്സുകൾക്ക് ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഏതു ബിരുദധാരികൾക്കും പ്ലസ്ടു സയൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളുണ്ട്. കാലത്തിന്റെ
കേരള സർക്കാരിന്റെ കീഴിലുള്ള കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി നടത്തുന്ന ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ജൂൺ 15 മുതൽ അപേക്ഷിക്കാം. കേരളത്തിലുടനീളമുള്ള പഠിതാക്കൾക്കായിവിദൂര വിദ്യാഭ്യാസത്തിലൂന്നിയാണ് കോഴ്സുകൾ നടത്തുന്നത്. ഏറെ പുതുമയോടെയാണ് യുജിസി - ഡിഇബി അംഗീകാരത്തോടെ പ്രോഗ്രാമുകൾ
വസ്ത്ര നിർമാണ, ഫാഷൻ മേഖലകളിൽ 3 വർഷത്തെ ബി–വോക് (ബാച്ലർ ഓഫ് വൊക്കേഷൻ) പ്രോഗ്രാമുകൾ തിരുവനന്തപുരവും കണ്ണൂരും അടക്കം ഇന്ത്യയിലെ 22 കേന്ദ്രങ്ങളിൽ നടത്തും. ഓൺലൈനായി 24ന് അകം അപേക്ഷിക്കണം. ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള അപ്പാരൽ ട്രെയ്നിങ് സെന്ററുകളിലാണ് ബിരുദപ്രോഗ്രാമുകൾ. 1.
കോട്ടയം സിപിഎഎസ് പ്രവേശനം: വൈവിധ്യമാർന്ന പ്രോഗ്രാമുകൾ ബി.എസ്. വാരിയർ സംസ്ഥാന സർക്കാർ സ്ഥാപനമായ ‘സെന്റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ്’ വിവിധ യുജി, പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 8 വിഭാഗങ്ങളുണ്ട് : സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ,
പാലക്കാടുൾപ്പെടെ 23 ഐഐടികൾ, കോഴിക്കോടുൾപ്പെടെ 31 എൻഐടികൾ, പാലായുൾപ്പെടെ 26 ഐഐഐടികൾ, ശിബ്പൂർ ഐഐഇഎസ്ടി എന്നിവയടക്കം 121 മികച്ച സ്ഥാപനങ്ങളിലെ വിവിധ പ്രോഗ്രാമുകളിലെ 2024–25 വർഷത്തെ പ്രവേശനത്തിന് റജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും നടത്തി, സീറ്റുകൾ അലോട്ട് ചെയ്യും. ജോയിന്റ് സീറ്റ് അലൊക്കേഷൻ
നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) യുടെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനെച്ചൊല്ലി വിവാദങ്ങൾ ചൂടു പിടിക്കുകയാണ്. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷാ നടത്തിപ്പിലെയും ഫലനിർണയത്തിലെയും ക്രമക്കേടുകൾ രക്ഷിതാക്കളും പരിശീലനം നടത്തുന്ന വിദ്യാർഥികളിൽ ചിലരും ചോദ്യം ചെയ്യാൻ തുടങ്ങി. ഈ വർഷം 67 വിദ്യാർഥികൾ
ജോസ: ചോയിസ് ഫില്ലിങ് സമയത്ത് അടയ്ക്കേണ്ട ഫീസ് നിരക്കുകൾ ബി.എസ്. വാരിയർ ഐഐടി, എൻഐടി തുടങ്ങിയ മികച്ച സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ‘ജോസ’ സീറ്റ് അലൊക്കേഷൻ സമയത്ത് ഓൺലൈനായി അടയ്ക്കേണ്ട ഫീസ് നിരക്കുകളിങ്ങനെ: എ) ആദ്യറൗണ്ടിൽ രേഖകളെല്ലാം അപ്ലോഡ് ചെയ്തിട്ട്, ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ 35,000 രൂപ. പട്ടിക,
Results 1-100 of 3527