Download Manorama Online App
ഈ വർഷം ഏറ്റവും കൂടുതൽ ഉപയോഗിച്ചുകണ്ട മലയാളം വാക്ക് ഏതാണ്? അല്ലെങ്കിൽ ഈ വർഷം നമ്മുടെ ശ്രദ്ധയിൽ വന്ന പുതിയൊരു മലയാളം വാക്കുണ്ടോ? അതിലൊന്നാകാം ‘2023 ന്റെ മലയാളം വാക്ക്.’ ആ വാക്കു കണ്ടെത്താനുള്ള മലയാള മനോരമയുടെ പരിശ്രമത്തിൽ പ്രിയ വായനക്കാർക്കും പങ്കുചേരാം. ഈ വർഷം നിങ്ങളുടെ സവിശേഷ ശ്രദ്ധയാകർഷിച്ച
ഉപയോഗത്തിൽവന്നിട്ട് ഒരു വയസ്സു പോലും തികയാത്തൊരു പുതുതലമുറ പ്രയോഗത്തെ ഈ വർഷത്തെ വാക്കായി തിരഞ്ഞെടുത്ത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിന്റെ ‘സാംസ്കാരിക വിപ്ലവം’. സമൂഹമാധ്യമങ്ങളിലൂടെ ജന്മം കൊണ്ടതും സ്പൈഡർമാൻ സിനിമകളിലൂടെ താരമായ ബ്രിട്ടിഷ് നടൻ ടോം ഹോളണ്ടിന്റെ നാവിലൂടെ അവതരിച്ച് ജനപ്രിയമായിത്തീർന്നതുമായ റിസ് (Rizz) എന്ന വാക്കിനാണ് വലിയ ബഹുമതി. സ്റ്റൈൽ, ആകർഷണീയത, വശ്യത, പങ്കാളിയെ ആകർഷിക്കാനുള്ള കഴിവ് എന്നിങ്ങനെ അർഥങ്ങളുള്ള Rizz പുതുതലമുറയുടെ കയ്യിൽകിട്ടി ഏറ്റവുമധികം പ്രചാരം നേടിയ വാക്കുകളിലൊന്നാണ്.
തനിക്ക് ഒന്നാം സ്ഥാനം കിട്ടണമെന്നു പറഞ്ഞു വീട്ടുകാരോ പരിശീലകരോ എന്നിൽ സമ്മർദം ചെലുത്തിയിരുന്നില്ല. നൃത്തത്തിനോടുള്ള ഇഷ്ടം തുടരാനുള്ള ഒരിടമായിരുന്നു കലോത്സവം. നമ്മളിലെ കഴിവുകളെ വളർത്താൻ സ്കൂൾ കലോത്സവം വലിയ വേദിയാണ്.
കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. സംഗീതനിശ തുടങ്ങാനിരിക്കെയാണ് സംഭവം. എവിടെയാണ് പാളിച്ച പറ്റിയത്, ആരാണ് ഉത്തരവാദികൾ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ആർക്കും വ്യക്തമായ ഉത്തരമില്ല. ഇനി ഇതുപോലൊരു ദുരന്തത്തിന് നമ്മുടെ
കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമയെടുത്ത ശേഷമാണ് മെയ്ക് അപ്പുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്തത്. ഇപ്പോൾ 8 വർഷമായി മെയ്ക് അപ് രംഗത്തുണ്ട്. കല്യാണ വർക്കുകൾ തന്നെയാണ് പ്രധാനം. ഇതിനിടെയാണ് 3 വർഷം മുൻപ് മോഡലിങ് രംഗത്തേക്ക് കടന്നത്. അതിനിടയിലാണ് പാതിരാക്കാറ്റ് സിനിമയിലേക്ക് അപേക്ഷിച്ചത്. അങ്ങനെ ഓഡിഷൻ വഴി സിനിമയിലെത്തി. അഭിനയം തന്നെയാണ് ലക്ഷ്യമെന്ന് ഐശ്വര്യ പറയുന്നു.
പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിയായ ലക്ഷ്മി തിരക്കുപിടിച്ച പഠനത്തോടൊപ്പം തന്റെ പാഷനും കൂടെ കൊണ്ടുപോകുന്ന സന്തോഷത്തിലാണ്. ജീവിതത്തിൽ ഒരു ‘ലൈഫ് സ്റ്റൈൽ ഡോക്ടർ’ ആകാനുള്ള തയാറെടുപ്പിലാണ് ഈ മിടുക്കി.
ലോകവ്യാപകമായി ആളുകൾ താടി വളർത്തുന്ന മാസമാണു നവംബർ. ‘നോ ഷേവ് നവംബർ’ എന്ന പേരിൽ ആളുകളങ്ങനെ താടി വളർത്തി ആഘോഷിക്കും. വെറും ഒരു ആഘോഷം എന്നതിനപ്പുറം നന്മയുടെ നൂലുകൾ കൂടി ഈ താടിരോമങ്ങളോടൊപ്പം ഇഴചേരുന്നുണ്ട്. നമ്മുടെ നാട്ടിൽ കട്ടിങ്ങിനും ഷേവിങ്ങിനുമൊക്കെ കാശ് കുറവാണെങ്കിലും മറ്റിടങ്ങളിൽ ഇതല്ല
കേരളത്തിലെ മികച്ച കോളജ് മാഗസിനുകൾക്കായുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി മത്സരത്തിലേക്ക് എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15 ലേക്കു നീട്ടി. മികച്ച 3 മാഗസിനുകൾക്കും മാഗസിനിൽ പ്രസിദ്ധീകരിച്ച മികച്ച മലയാള ചെറുകഥയ്ക്കും പുരസ്കാരമുണ്ട്. ആകെ ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ
നവരാത്രിക്കാലം ചിലർക്ക് ഗൃഹാതുരതയുടെ കാലം കൂടിയാണ്. കുട്ടിക്കാലത്തിന്റെ നിറവും മണവും രുചിയുമുള്ള നവരാത്രിയോർമകൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ കെ.ആർ പ്രവീൺ. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പഴയ ആസ്ഥാനമായിരുന്ന തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്തുള്ള പത്മനാഭപുരത്ത്; രാജവാഴ്ചയുടെ
കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണു ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണു പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ
അസാപ് തൊഴിൽ പരിശീലന കേന്ദ്രം യുവജനങ്ങൾക്കു നേട്ടമുണ്ടാക്കുന്ന സ്ഥാപനമെന്നു മന്ത്രി ഡോ. ആർ.ബിന്ദു. വൈദഗ്ധ്യം വേണ്ട തൊഴിലുകളിൽ മികച്ച പരിശീലനം നൽകാനും തൊഴിൽസംരംഭം സൃഷ്ടിക്കാനും അസാപ്പിനു കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാമ്പാടിയിൽ നിർമിച്ച അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് മന്ത്രി നാടിനു സമർപ്പിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‘മലയാള മനോരമ’ ചീഫ് എഡിറ്റേഴ്സ് ട്രോഫിക്ക് എൻട്രികൾ ഇപ്പോൾ അയയ്ക്കാം. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണു ചീഫ് എഡിറ്റേഴ്സ് ട്രോഫി.മാഗസിൻ സ്റ്റുഡന്റ് എഡിറ്റർക്കാണു പുരസ്കാരം ലഭിക്കുക. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന മാഗസിനുകളുടെ
Results 1-12