Activate your premium subscription today
വായ്പയെടുത്തു വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിസിഎസ് (ടാക്സ് കലക്റ്റഡ് അറ്റ് സോഴ്സ്) ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴി വിദേശത്തേക്കു പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് (ടാക്സ് ഡിഡക്റ്റഡ് അറ്റ് സോഴ്സ്) 7 ലക്ഷത്തിൽ നിന്നു 10 ലക്ഷമാക്കി
സാൻറാമോണിക്ക മലയാള മനോരമയുമായി ചേർന്ന് ഫെബ്രുവരി ഒന്നിന് ‘ഓസ്ട്രേലിയ വിദ്യാഭ്യാസ പ്രദർശനം' സംഘടിപ്പിക്കുന്നു. എറണാകുളം രവിപുരം എം.ജി റോഡിലെ മേഴ്സി ഹോട്ടലിൽ രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയായിരിക്കും പ്രദർശനം. പ്ലസ്ടു, ബിരുദം , ബിരുദാനന്തര ബിരുദം കഴിഞ്ഞവർ കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും മുൻനിര
വിദേശപഠനം ആഗ്രഹിക്കുന്നവർ എപ്പോഴും ഇഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജർമനിക്ക് എപ്പോഴും പ്രഥമ പരിഗണന നല്‍കാറുണ്ട്. ജർമനിയിൽ പഠനത്തിനു ധാരാളം ഉപാധികൾ സർക്കാർ മുൻപോട്ട് വയ്ക്കുന്നുണ്ട്. പതിമൂന്നു വർഷത്തെ ഇടമുറിയാത്ത സ്കൂൾപഠനം, ജർമൻ ഭാഷയിലെ ബി–2 പ്രാവീണ്യം എന്നിവ പല കുട്ടികൾക്കും സർക്കാർ
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പോലുള്ള മികവിന്റെ കേന്ദ്രങ്ങളൊക്കെ ഉണ്ടായിട്ടും ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ പലരും എന്തു കൊണ്ടാകും വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി ചേക്കേറുന്നത്? കാരണങ്ങള്‍ പലതാണ്. ഇതില്‍ ഏറ്റവും മുഖ്യമായത് ഐഐടികളിലൊക്കെ പ്രവേശനം ലഭിക്കാനുള്ള കടുത്ത
ബിരുദ–പിജി പഠനത്തിനുശേഷം വിദേശത്തു പഠനം സ്വപ്നം കാണുന്നവർ പലരുമുണ്ട്. യുഎസ്, കാനഡ, സിംഗപ്പൂർ തുടങ്ങി മിക്ക രാജ്യങ്ങളിലും ഗ്രാജ്വേറ്റ് റെക്കോർഡ് എലിജിബിലിറ്റി (GRE) ടെസ്റ്റിലെ സ്കോറും പ്രവേശനത്തിനു മാനദണ്ഡമാക്കും. വ്യക്തമായ ധാരണയില്ലാതെ ആവശ്യമില്ലാത്ത പരീക്ഷകൾ എഴുതുന്നവരുണ്ട്. ആദ്യമേ പറയാം.
വർഷാവസാനം ഇൗ വരികൾ വായിക്കുമ്പോൾ എന്താണ് നിങ്ങൾക്കു തോന്നുന്നത്. കരിയറിൽ വലിയ ഉയർച്ച സ്വപ്നം കണ്ടിട്ടു നിരാശയാണോ ഇപ്പോഴും? പഠനകാര്യത്തിൽ ഒന്നു മാറ്റി പിടിച്ചാലോ? വിദേശപഠനം സ്വപ്നം കാണുന്നുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ലെന്ന് അറിയുക. വിദേശത്തു പോയി പഠിക്കാൻ സാധാരണക്കാരനു സാധിക്കുമോ എന്നാണ്
ഓട്ടവ ∙ ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ തന്നെയുള്ള ക്യാംപസിനു വെളിയിലെ ജോലി ആഴ്ചയിൽ 24 മണിക്കൂർ മാത്രം എന്ന വ്യവസ്ഥയാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇതു ലംഘിച്ചാൽ സ്റ്റഡി
കാനഡ പുതിയ കുടിയേറ്റ നിയമം പ്രഖ്യാപിച്ചതോടെ അതിവേഗ സ്റ്റുഡന്റ് വീസ പ്രോസസിങ് രീതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) ഇല്ലാതാകുമെങ്കിലും മലയാളി വിദ്യാർഥികൾക്കു ഗുണകരമാകുമെന്നു വിലയിരുത്തൽ. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിലെ വിദ്യാർഥികൾക്കു മാത്രം ബാധകമായിരുന്ന എസ്ഡിഎസ് പിൻവലിച്ചതോടെ വികസിത
വിദേശപഠനത്തിനു പോകുന്നവർ എപ്പോഴും അവസാന നിമിഷം ചിന്തിക്കുന്ന ഒരു കാര്യമുണ്ട് – താമസസൗകര്യം! മറ്റൊരു രാജ്യത്തിലേക്കു പോകുമ്പോൾ താമസം എങ്ങനെയാണെന്നത് വളരെ നിർണായകമാണെന്നത് പലരും മറക്കും. പരിചയക്കാർ വഴി താമസസ്ഥലം തിരഞ്ഞു കണ്ടെത്തുന്നവരും വിദേശത്തു ചെന്നിട്ട് കാര്യങ്ങൾ സൗകര്യപൂർവം കണ്ടെത്താം എന്നു
വിദേശ വിദ്യാർഥികൾക്കായി ആയിരത്തിലധികം തൊഴിലധിഷ്ഠിത കോഴ്സുകളുടെ പട്ടിക പുറത്ത് വിട്ട് കനേഡിയൻ ഫെഡറൽ സർക്കാർ. തൊഴിൽ സാധ്യതകളെ മുൻനിർത്തി കാനഡയിലെ വിവിധ പ്രവിശ്യാ സർക്കാരുകളുടെയും തൊഴിൽ മേഖലയുടെയും ആവശ്യമനുസരിച്ചാണ് കനേഡിയൻ സർക്കാർ കഴിഞ്ഞ ദിവസം പട്ടിക പുറത്ത് വിട്ടത്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന
വിദേശപഠനത്തിന്റെ സാധ്യതകളെക്കുറിച്ച് പലരും ചോദിക്കുമ്പോൾ സ്ഥിരമായി ചില രാജ്യങ്ങളുടെ പേരുകളാണ് പലരും ചോദിക്കുക. യുകെ, യുഎസ്, ന്യൂസീലൻഡ്, അയർലൻഡ് എന്നിങ്ങനെ പോകുന്ന രാജ്യങ്ങളുടെ പേരുകൾ. ജർമനിയിലെ അവസരങ്ങളെക്കുറിച്ച് ഇപ്പോഴും പലർക്കും വേണ്ടത്ര അറിവില്ല. മാറുന്ന ലോക സമ്പദ്വ്യവസ്ഥയിൽ യൂറോപ്പിലെ ഒന്നാം
മലയാളികൾക്കു പ്രവാസം പുതുമയല്ല. മുൻകാലങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ്, അൽപം തൊഴിൽപരിചയവും ലഭിച്ചശേഷമാണു നാടുവിട്ടിരുന്നതെങ്കിൽ ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേ വിദ്യാർഥികൾ കേരളം വിടാൻ ശ്രമിക്കുന്നു എന്ന വ്യത്യാസം മാത്രം. ഒഴുക്ക് ട്രെൻഡാകുന്നു കോവിഡ് കാലം കഴിഞ്ഞതോടെ അണപൊട്ടിയപോലെയാണു വിദ്യാർഥികൾ
വിദേശത്ത് പഠിക്കുകയെന്നത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. അഭിരുചിയ്ക്കൊപ്പം ഒരോ വിദ്യാർഥിയുടെയും സാമ്പത്തിക സ്ഥിതിയും അനുസരിച്ചേ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കൂ. ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചു മക്കളെ പഠിക്കാൻ വിടുകയെന്നതും അത്ര പ്രായോഗികമല്ല. അപ്പോഴാണ് പലരും വിദ്യാഭ്യാസ വായ്പയെക്കുറിച്ച് ചിന്തിക്കുന്നത്. വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയണം.
വിദേശവിദ്യാഭ്യാസം മോഹിക്കുന്ന ചിലരെയെങ്കിലും പിന്തിരിപ്പിക്കുന്നത് ഭാരിച്ച ചെലവുകളാണ്. ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാനായി പോകുന്ന പല രാജ്യങ്ങളിലും ജീവിതച്ചെലവ് വളരെ കൂടുതലാണ്. നാട്ടിലെ വരുമാനത്തിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് മാതാപിതാക്കൾക്ക് പലപ്പോഴും വിദേശത്തെ ചെലവുകൾ താങ്ങാൻ കഴിയാതെ പോകുന്നു. മുൻപ്
ജ്ഞാനാന്വേഷണത്തിനുവേണ്ടി പാശ്ചാത്യ ലോകത്തേക്കുള്ള യാത്രകൾ ആരംഭിച്ചിട്ട് നൂറ്റാണ്ടുകളായി. വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരികയാണ്. ഗാന്ധിജിയും നെഹ്റുവുമൊക്കെ വിദേശ വിദ്യാഭ്യാസം നേടിയവരാണ്. കൊളോണിയൽ യുഗത്തിൽ ഇന്ത്യയിലെ പഠനസൗകര്യങ്ങൾ തുലോം
20 വർഷം മുൻപ് വരെ ഭൂരിപക്ഷം വിദ്യാർഥികളും നഴ്സിങ് പഠിക്കാനും അതിനോടനുബന്ധിച്ച് ജോലി ചെയ്യാനുമാണ്കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരുന്നത്. വിരൽത്തുമ്പിൽ ഏതു വിവരവും കിട്ടുന്ന പുതിയ കാലത്തെ കുട്ടികളും അവരുടെ രക്ഷിതാക്കളും വിദേശപഠനം കൂടുതലായി സ്വപ്നം കണ്ടു തുടങ്ങി. ഒന്നു മനസ്സു
പല വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും വിദേശ പഠനമെന്ന സ്വപ്നവും വിദേശത്തൊരു ജോലിയെന്ന സ്വപ്നവുമൊക്കെ പൊലിഞ്ഞു പോകാൻ കാരണം വ്യാജ ഏജൻസികളാണ്. ഒരുപാട് നല്ല യൂണിവേഴ്സിറ്റികളും ഏജൻസികളുമൊക്കെയുണ്ടെങ്കിലും അവയ്ക്കിടയിലെ കള്ളനാണയങ്ങളെ തിരിച്ചറിയാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കഴിയണം. പ്രധാനമായും
സാധാരണഗതിയിൽ ഇവിടെ നിന്ന് ഏറ്റവും കൂടുതല്‍ ആൾക്കാര് പോകുന്നത് ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കാണ്. പുതുതലമുറയിലെ കുട്ടികൾക്ക് ഇംഗ്ലിഷ് ഭാഷാ പ്രാഗത്ഭ്യം വലിയ ബുദ്ധിമുട്ടുള്ള സംഗതിയല്ല. കുട്ടിക്കാലം മുതൽ തന്നെ ഇംഗ്ലിഷിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതുകൊണ്ട് അവർക്ക് ഇംഗ്ലിഷ് ഒരു
നഴ്സിങ് ജോലി നേടി വിദേശത്തു പോകാൻ ചിലർ ആഗ്രഹിക്കുമ്പോൾ നഴ്സിങ് കോഴ്സ് തന്നെ വിദേശത്തു ചെയ്യാനാണ് മറ്റു ചിലർ ആഗ്രഹിക്കുന്നത്. നഴ്സിങ് ബിരുദം, ബിരുദാനന്തരബിരുദം ഇവ വിദേശത്തു ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന രാജ്യങ്ങളാണ് യുകെ, യുഎസ്, കാനഡ, ജർമിനി എന്നിവ. ഈ രാജ്യങ്ങളിൽ നഴ്സിങ്
എൻജിനീയറിങ് ജോലിക്ക് വിദേശത്ത് നല്ല സാധ്യതയുണ്ടെന്നുറപ്പിച്ച് എൻജിനീയറിങ് പഠിക്കുന്ന ഒരുപാട് വിദ്യാർഥികളുണ്ട്. എൻജിനീയറിങ് തിരഞ്ഞെടുക്കുമ്പോൾ ഏതു സ്ട്രീമിനാണ് സാധ്യത കൂടുതൽ എന്നു തിരിച്ചറിഞ്ഞു പഠിക്കുന്നത് നന്നായിരിക്കും. ആദ്യപടിയായി ഏതൊക്കെ രാജ്യത്ത് ഏതൊക്കെ എൻജിനീയറിങ് സ്ട്രീമിനാണ് പ്രാധാന്യം
വിദേശപഠനം എല്ലാവരുടെയും സ്വപ്നമാണെങ്കിലും പഠനച്ചിലവിനെക്കുറിച്ചോർക്കുമ്പോൾ പലരും പിൻവലിയും. വിവിധ രാജ്യങ്ങളിലെ സർവകലാശാലകൾ നൽകുന്ന സ്കോളർഷിപ്പുകൾ വിദ്യാർഥികൾക്ക് ഒരുപരിധി വരെ ആശ്വാസം നൽകുന്നുണ്ട്. സൗജന്യ സ്കോളർഷിപ്പിലൂടെ പഠിക്കാം എന്ന് പലരും പറയുമ്പോൾ സ്കോളർഷിപ്് എങ്ങനെ നേടാമെന്ന ചിന്തയാകും
പുതിയ കാലത്ത് ഏറെ സാധ്യതയുള്ള മേഖലകളാണ് ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ അനലിറ്റിക്സ്, ഫിൻടെക് എന്നിവ. വിവിധ രാജ്യങ്ങളിൽ ഈ മേഖലയിൽ നൈപുണ്യമുള്ള ആളുകൾ കുറവാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഉപരിപഠനം കഴിഞ്ഞെത്തുന്ന ഉദ്യോഗാർഥികൾക്ക് വളരെയധികംജോലി സാധ്യതകളുണ്ട്. ഫിൻടെക് എന്ന കോഴ്സ്
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യാനാണ് മോഹമെങ്കിൽ പ്ലസ്ടു തലം മുതൽ ചില പ്രത്യേക കോഴ്സുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ്ങ്, ഹെൽത്ത് കെയർ എന്നീ മേഖലയിൽ ഉപരി പഠനം നടത്തുന്നവർക്ക് തീർച്ചയായും മറ്റ് കോഴ്സുകൾ ചെയ്യുന്നവരെ അപേക്ഷിച്ച് ജോലി സാധ്യത കൂടുതലുണ്ട്. ഇതു കൂടാതെ കൊമേഴ്സ്
വിദേശ പഠനമാണ് ലക്ഷ്യമെങ്കിൽ പത്താം ക്ലാസിനു ശേഷം ഉപരി പഠനത്തിനുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തു തന്നെ ശ്രദ്ധിക്കണം. നഴ്സിങ്ങിനു പോകാൻ ഇഷ്ടമുള്ളവർ പ്ലസ്ടുവിന് സയൻസ് സ്ട്രീം തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ചിലർ പ്ലസ്ടുവിന് കൊമേഴ്സ് പഠിച്ച ശേഷം നഴ്സിങ് ബിരുദത്തിന് ചേരണമെന്ന് ആഗ്രഹം
നാട്ടിൽ തൊഴിലവസരങ്ങൾ കുറയുന്നതു കൊണ്ടാണ് യുവാക്കൾ രാജ്യം വിടുന്നതെന്ന് പലരും പറയാറുണ്ട്. പക്ഷേ മികച്ച തൊഴിൽ തേടി മാത്രമല്ല അവർ ദൂരങ്ങൾ താണ്ടുന്നത് മറിച്ച് ലോകത്തെ കാണാനുള്ള കൊതികൊണ്ടു കൂടിയാണ്. പുതിയ രാജ്യങ്ങൾ കാണാനും മറക്കാനാകാത്ത അനുഭവങ്ങൾ സ്വന്തമാക്കണമെന്നും അവർ
Results 1-25