വല്യമ്മച്ചിക്ക് ഈയിടെയായി ശ്വാസംമുട്ടൽ കൂടുതലാണെന്നു പറഞ്ഞ് അപ്പൻ വിളിച്ചപ്പോൾ മെർലിൻ വിചാരിച്ചു ഒന്നുപോയി കണ്ടിട്ടു വരാമെന്ന്. അല്ലെങ്കിലും വാകത്താനത്തെ കുടുംബവീട്ടിലേക്ക് പോയിട്ട് കുറെനാളായി. ബെംഗളൂരുവിൽനിന്ന് വല്ലപ്പോഴും കൊച്ചിയിലെ ഫ്ലാറ്റിലേക്കു വന്നാൽപോലും രണ്ടോ മൂന്നോ ദിവസമേ
റിയ ജോയ്October 17, 2024
പരീക്ഷാഡ്യൂട്ടിയായിരുന്നതിനാൽ അന്നു സ്റ്റെല്ലയുടെ ക്ലാസ് നേരത്തെ കഴിഞ്ഞു. നേരെ പോയത് ലൈബ്രറിയിലേക്കായിരുന്നു. എംടിയുടെ നോവലുകളിലെ ആൺ ഏകാന്തതയെക്കുറിച്ച് അടുത്ത ദിവസം പേപ്പർ പ്രസന്റേഷനുണ്ട്. ലൈബ്രറിയിൽനിന്ന് കുറച്ചു പുസ്തകങ്ങൾ തപ്പിപ്പിടിച്ച് നേരെ ടൗണിലെ ത്രീ സിക്സ്റ്റി ഫൈവ് കോഫി ഷോപ്പിലേക്കു
റിയ ജോയ്October 10, 2024
കവിളത്തു തണുത്ത കാറ്റ് കൈതട്ടിവിളിച്ചപ്പോഴാണ് അത്രയും നേരം ഉറങ്ങിപ്പോയതിന്റെ കുറ്റബോധത്തോടെ ശാരദാമ്മ കണ്ണുതുറന്നത്. നേരം പുലർന്നിരിക്കുന്നു. മരക്കൂട്ടങ്ങൾക്കിടയിലെ പച്ചിലവിടവുകളിലൂടെ അരിച്ചിറങ്ങുന്ന പുലർവെയിലിന്റെ മിനുക്കത്തിൽ കൈത്തണ്ടയിലെ കുപ്പിവളകൾപോലും തിളങ്ങുന്നുണ്ടായിരുന്നു. കടുംപച്ചയും
റിയ ജോയ്October 02, 2024
‘‘നാളെ ഈവ്നിങ് ഫ്ലൈറ്റിനാണ് മടക്കം. ഒരാഴ്ച തികച്ചു നിൽക്കണമെന്നുണ്ടായിരുന്നു. ഇതിപ്പോ നാട്ടുകാരും കുടുംബക്കാരും എന്തു വിചാരിക്കും. സഞ്ചയനത്തിനു പോലും കാത്തുനിൽക്കാതെ മടങ്ങിയെന്ന് കുശുകുശുക്കുമായിരിക്കും. നാളെ വൈകിട്ടെന്നു പറയുമ്പോൾ ഉച്ചയ്ക്കു മുൻപേ തറവാട്ടിൽനിന്ന് പുറപ്പെടേണ്ടിവരുമല്ലോ...’’
റിയ ജോയ്September 26, 2024