മൂല്യങ്ങളാണ് പ്രവൃത്തികളെ നിശ്ചയിക്കുന്നത്. പ്രവൃത്തികളാണ് മനുഷ്യനെ നിർവചിക്കുന്നത്. മൂല്യങ്ങൾ നമ്മെ തേടി വരില്ല, അവ തേടി നാം പോകണം. ജീവിതമൂല്യങ്ങൾ തേടുന്നവർക്കു വായിക്കാനൊരു പംക്തി.
യഹൂദരുടെ പിൽക്കാല ചരിത്രത്തിൽ ഉയർന്നുവന്നിട്ടുള്ളവയാണ് ‘തൽമൂദുകൾ’ (Talmud) എന്ന കൃതികൾ. അവയിൽ റാബിമാരുടെ ഉപദേശങ്ങളും വ്യാഖ്യാനങ്ങളും ഐതിഹ്യങ്ങളും എല്ലാം ഉൾക്കൊള്ളുന്നു. അവയിൽ ഒന്നിൽ ഏബ്രഹാമിനെ സംബന്ധിച്ചുള്ള ഒരു കഥയുണ്ട്. ഏബ്രഹാം തന്റെ ഭവനത്തിൽ ഒരു അതിഥിയെ സ്വീകരിച്ചു. എഴുപതു വയസ്സുള്ള ക്ഷീണിതനായ
നഗരമധ്യത്തിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരു മ്യൂസിയം നിലകൊണ്ടു. നഗരം സന്ദർശിക്കുന്നവർ നിശ്ചയമായും മ്യൂസിയം കൂടി കാണാൻ താൽപര്യപ്പെടുമായിരുന്നു. മ്യൂസിയത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ ചേതോഹരമായ മാർബിൾ വിരിച്ചിരുന്നു. സന്ദർശകരെ സ്വാഗതം ചെയ്യുന്ന രീതിയിൽ അതിമനോഹരമായ ഒരു മാർബിൾ പ്രതിമയുമുണ്ട്. ദിനംതോറും
പ്രകൃതിയിൽനിന്നു പാഠം ഉൾക്കൊള്ളുന്നവർക്ക്, സ്വീകരിക്കുന്നതോടൊപ്പം കൊടുക്കുന്നതിന്റെ കടമയും ബോധ്യമാകും. സമുദ്രം, എല്ലാ നദികളിൽനിന്നും ജലം സ്വീകരിക്കുന്നു. പക്ഷേ, അത് അനുസ്യൂതം നീരാവി ഉയർത്തി മേഘങ്ങൾക്കു നൽകുന്നു. മേഘമാകട്ടെ അതു മഴയായി തിരികെ നൽകുന്നു. അങ്ങനെ സസ്യലതാദികളും ജീവജാലങ്ങളും
ഇംഗ്ലിഷിൽ കവിതാരൂപത്തിൽ രചിക്കപ്പെട്ടതാണ് താഴെക്കാണുന്ന ഹൃദ്യമായ പ്രാർഥന. ആരെയും സ്പർശിക്കുന്നതും ആർക്കും പ്രസക്തവുമായ ഇൗ പ്രാർഥന അതിന്റെ മൂലരൂപത്തിൽ അവതരിപ്പിക്കാനാവാത്തതു കൊണ്ട്, പദ്യരൂപത്തിൽ പ്രസിദ്ധ കവയിത്രി ബാലാമണിയമ്മ പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഇതോടൊപ്പം ചേർക്കുന്നു.
ഗദ്യരൂപത്തിൽ പ്രാർഥന: