Activate your premium subscription today
നാം കഴിക്കുന്ന കാര്യങ്ങള്‍ നമ്മുടെ വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ വലിയ തോതില്‍ സ്വാധീനിക്കാറുണ്ട്. ചിലതരം ഭക്ഷണക്രമം നിരന്തരമായി പിന്തുടരുന്നത് ഇവിടങ്ങളില്‍ നീര്‍ക്കെട്ടിനും അര്‍ബുദത്തിനും കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മലിനമായ കുടിവെള്ളവും ഭക്ഷണവും വിനാശകാരിയായ
സംസ്ഥാന ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്ക് പ്രഖ്യാപനങ്ങള്‍ നിരവധി. വൈദ്യ ശുശ്രൂഷയ്ക്കും പൊതുജനാരോഗ്യത്തിനുമുള്ള സര്‍ക്കാരിന്റെ പദ്ധതി വിഹിതം 2915.49 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തി. ഇത് മുൻവർഷത്തേക്കാൾ 97.96
കൊച്ചി: പുകയിലയോ മദ്യമോ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തികളിലെ ഓറൽ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ ഇന്ത്യയിൽ ഗണ്യമായ വർദ്ധനവ് കണ്ടെത്തി വിപിഎസ് ലേക്ഷോറിലെ പഠനം. വിപിഎസ് ലേക്ഷോർ ആശുപത്രിയിലെ ഹെഡ് ആൻഡ് നെക്ക് വിഭാഗത്തിന്റെ ഗവേഷണത്തിലാണ് പുതിയ നിർണായക കണ്ടെത്തൽ. പുകയിലയോ മദ്യ ഉപയോഗമോ ക്യാൻസർ രോഗികളിൽ
ജീവിതത്തിൽ ആദ്യമായി ഞാനൊരു ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തു. ഒരുപാട് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എന്നെ ആരെങ്കിലും ക്ഷണിക്കുന്നത് ആദ്യമായിട്ടാണ്. എന്നെ ചടങ്ങിലേക്ക് ക്ഷണിച്ചത് ലിജിയാണ്. ഒരു ഓൺകോളജിസ്റ്റ് എന്ന നിലയിൽ എന്റെ സാമൂഹിക ബന്ധങ്ങളുടെ ഇടക്കണ്ണികളായി
ലോകാരോഗ്യസംഘടനയുടെ പുതിയ കണക്കുപ്രകാരം ലോകത്ത് പ്രതിവർഷം 19 ലക്ഷം പേരുടെ മരണത്തിന്റെ കാരണക്കാരൻ ഉപ്പാണ്. അധികമായെത്തുന്ന സോഡിയം അമിത രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം തുടങ്ങിയവയ്ക്കു ഇടയാക്കുന്നു. രണ്ടു ഗ്രാമിൽ കൂടുതൽ സോഡിയം ലഭിക്കുന്നവിധം ഉപ്പ് കഴിക്കരുതെന്നു ലോകാരോഗ്യ സംഘടന പറയുന്നു.
ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്ക്ക് ചെയ്യാന്‍ വ്യാപകമായി ഇന്ന് ഉപയോഗിച്ച് വരുന്ന ഒന്നാണ് ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങള്‍. പഴയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ റീസൈക്കിള്‍ ചെയ്ത് രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്ത് നിര്‍മ്മിക്കുന്നതാണ് ഇത്തരം ബ്ലാക്ക്
കാൻസർ ചികിത്സാ മേഖലയിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുകയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് . വർഷങ്ങളായി കോട്ടയംകാരുടെ ആരോഗ്യ ജീവിതത്തിൽ വലിയ സ്ഥാനം വഹിക്കുന്ന കാരിത്താസ് ആശുപത്രി 2000 ൽ ഓങ്കോളജി ഡിപാർട്മെന്റ് ആരംഭിച്ച്. ഇന്ന് 25 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ഏറ്റവും നൂതനമായ സാങ്കതിവിദ്യയും മികച്ച
ഉയരമുള്ളത് നമ്മുടെ സമൂഹത്തില്‍ പൊതുവേ ഒരു യോഗ്യതയായിട്ടാണ് കാണാറുളളത്. ഹൃദ്രോഗവും പ്രമേഹവുമൊക്കെ വരാന്‍ പൊക്കമുള്ളവര്‍ക്ക് സാധ്യത കുറവാണെന്നും പറയപ്പെടുന്നു. എന്നാല്‍ ചിലതരം അര്‍ബുദങ്ങളുടെ സാധ്യത ഉയരമുള്ളവര്‍ക്ക് കൂടുതലാണെന്ന് പുതിയ ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് തികച്ചും
കൊച്ചി: നേത്രരോഗ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പായി ഇന്ത്യയിലെ ആദ്യത്തെ 'റെറ്റിന ബയോ ബാങ്ക്' അമൃത ആശുപത്രിയിൽ പ്രവർത്തന സജ്ജമായി. മൈനസ് എഴുപത് ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന ഊഷ്മാവിൽ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകൾ കണ്ണുകളെ ബാധിക്കുന്ന സങ്കീർണ്ണമായ രോഗങ്ങളെ
ന്യൂഡൽഹി: ആരോഗ്യമേഖലയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ബജറ്റ്. സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ), കാൻസർ പോലുള്ള ഗുരുതരരോഗങ്ങളോടു മല്ലിടുന്നവർക്ക് കൈത്താങ്ങാകും വിധമാണ് കേന്ദ്രസർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം. ഗുരുതരരോഗങ്ങൾക്ക് ചികിത്സയിലുള്ളരുടെ സാമ്പത്തികഭാരം കുറയ്ക്കുക
ആശങ്ക തീർത്തും ആവശ്യമില്ലാത്ത എന്നാൽ ജാഗ്രത അത്യാവശ്യമായ ഒരു ശ്വാസകോശ രോഗമാണ് വാക്കിങ് ന്യൂമോണിയ എന്നത്.കുട്ടികളിലും മുതിർന്നവരിലും ശ്വാസനാളങ്ങളിലൂടെ പകരുന്ന മൈക്കോ പ്ലാസ്മ എന്ന ബാക്ടീരിയയാണ് ഈ രോഗം പടരാൻ കാരണമാകുന്നത്.ഈ രോഗാണു ശ്വാസകോശങ്ങളിൽ നീർക്കെട്ട് ഉണ്ടാക്കുന്ന അവസ്ഥയെയാണ് നമ്മൾ വാക്കിങ്
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ 'ഓപ്പറേഷന് സൗന്ദര്യ' മൂന്നാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന് സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ
വിമാനത്താവളത്തിന് സമീപമാണ് താമസിക്കുന്നതെങ്കിൽ ജെറ്റ് എഞ്ചിനുകളുടെ ശബ്ദം നിങ്ങൾ കരുതുന്നതിനെക്കാളധികം അപകടകരമാണ്. വിമാനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. വിമാനങ്ങളുടെ ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ക്രമരഹിതമായ ഹൃദയമിടിപ്പിനും
വാക്കിങ് ന്യുമോണിയ ആണ് മാതാപിതാക്കളുടെ നിലവിലെ ആശങ്ക. ഭയപ്പെടാനുണ്ടോ, സാധാരണ രോഗം തന്നെയാണോ, ചികിത്സിച്ചാൽ മാറുമോ തുടങ്ങിയ പല സംശയങ്ങളും ഇവരെ അലട്ടുന്നു. രോഗത്തിന്റെ പേര് കേട്ടയുടൻ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്താണ് ന്യുമോണിയ എന്നാണ് ആദ്യം അറിയേണ്ടത്. അണുജീവികൾ മൂലം ശ്വാസകോശ കലകൾക്കുണ്ടാകുന്ന
ശരീരത്തിന്റെ പ്രതിരോധസംവിധാനം കേന്ദ്ര നാഡീവ്യവസ്ഥയെ തന്നെ ആക്രമിക്കുന്ന അപൂർവവും ഗുരുതരവുമായൊരു ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡറാണ് ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) ഗില്ലിൻ-ബാരെ സിന്‍ഡ്രോമിലേക്ക് നയിക്കുന്ന ഘടകങ്ങളെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ലെങ്കിലും കാംപിലോബാക്റ്റര്‍ ജിജുനി പോലെയുള്ള ശ്വാസകോശ
നേരം തെറ്റിയുള്ളതും ആഗ്രഹിക്കാത്തതുമായ ഗര്‍ഭധാരണത്തെ തടയുന്നതില്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഇന്ന് വലിയ പങ്ക് വഹിക്കുന്നുണ്ട്. ഗര്‍ഭധാരണം തടയുന്നതിന് പുറമേ ആര്‍ത്തവം നിയന്ത്രിക്കാനും ഇതുമായി ബന്ധപ്പെട്ട വേദനകള്‍ ലഘൂകരിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ തടയാനും ഇത്തരം ഗുളികകള്‍ ചിലര്‍ക്ക്
കോട്ടയം ∙ കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സംസ്ഥാന സമ്മേളനം ‘വന്ദനം’ 18നും 19നും കുമരകം കെടിഡിസി വാട്ടർ സ്കേപ്സിൽ നടക്കും. 18നു രാവിലെ 8.30നു സംസ്ഥാന പ്രസിഡന്റ് ഡോ. ടി.എൻ.സുരേഷ് പതാക ഉയർത്തും. 10നു മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. കെ.വേണുഗോപാലൻ മെമ്മോറിയൽ മെഡിക്കൽ
ദിവസവും പാല് കുടിക്കുന്ന ശീലം ഉള്ളവരാണോ? എങ്കിൽ ആ ശീലം നിർത്തണ്ട. പറയുന്നത് ഓക്സ്ഫഡ് സർവകലാശാലാ ഗവേഷകരാണ്. കാത്സ്യവും വൈറ്റമിനുകളും ധാരാളം അടങ്ങിയ പാലും പാലുൽപന്നങ്ങളും ബവൽ കാൻസറിൽ നിന്ന് സംരക്ഷണമേകും എന്ന പഠനം. ലോകത്ത് കാൻസറുകളിൽ ഏറ്റവും അപകടകരവും മൂന്നാം സ്ഥാനത്തുള്ളതുമായ അർബുദമാണ് ബവൽ കാൻസർ.
തൈറോയ്ഡ് വീക്കം തൈറോയ്ഡ് നീക്കം ചെയ്യാതെ ചികിത്സിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതേ പോലെ സ്തനങ്ങളിലെ മുഴ, പ്രോസ്റ്റേറ്റ് വീക്കം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയ്ഡുകള്‍, സന്ധികളിലെ വീക്കം, മാറാത്ത വേദന, തോളെല്ലുകളിലെ സന്ധിവേദന, അമിതവണ്ണം, വെരിക്കോസ് വെയ്ന്‍, വെരിക്കോസീല്‍,
കുഴഞ്ഞു വീണു മരിക്കുന്ന ചെറുപ്പക്കാരുടെ വാർത്തയാണല്ലോ നിലവിൽ ധാരാളമായി കേൾക്കുന്നത്? വ്യായാമത്തിനിടെ ജിമ്മിൽ കുഴഞ്ഞു വീണ് മരിക്കുന്നു, ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിക്കുന്നു, തുടങ്ങി ഹൃദയാഘാതം ചെറുപ്പക്കാർക്കിടയിലും വലിയ വില്ലനായി മാറുന്ന കാഴ്ചയാണ് കാണുന്നത്. 'ഹൃദയപൂർവം'
'ഹൃദയപൂർവം' ഹൃദയാരോഗ്യ പദ്ധതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ കുട്ടികളിൽ ജന്മനാലുള്ള ഹൃദയസംബന്ധ രോഗങ്ങൾ എന്ന വിഷയത്തിൽ മദ്രാസ് മെഡിക്കൽ കോളജ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർമാരായ ശ്രീജാ പവിത്രൻ, രവി അഗർവാൾ, കെ ശിവകുമാർ എന്നിവർ പങ്കെടുത്തു. കുട്ടികളിലെ ഹൃദ്രോഗ
പുരുഷ ലിംഗത്തിന് ലോകത്ത് ഏറ്റവും കൂടുതല്‍ ശരാശരി നീളമുള്ളത് ആഫ്രിക്കന്‍ രാജ്യമായ സുഡാനിലാണെന്ന് പഠനം. ഉദ്ധാരണ സമയത്ത് സുഡാനിലെ പുരുഷന്മാരുടെ ശരാശരി ലിംഗനീളം 7.07 ഇഞ്ചാണെന്ന്(17.95 സെന്റിമീറ്റര്‍) ‘ഡേറ്റ പാണ്ടാസ്’ നടത്തിയ പഠനം പറയുന്നു. ആഗോള ശരാശരിയായ 5.1 മുതല്‍ 5.5 ഇഞ്ചിനേക്കാള്‍ ഏതാണ്ട്
യാത്ര ചെയ്യുമ്പോഴും മറ്റും ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ് പലരും. എളുപ്പത്തില്‍ മുക്കി ഒരു ചായ ഉണ്ടാക്കിയതിന് ശേഷം ഉപേക്ഷിച്ച് കളയാമെന്ന സൗകര്യവും ഇവയ്ക്കുണ്ട്. എന്നാല്‍ ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമര്‍ അധിഷ്ഠിത സാമഗ്രികള്‍ ലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളെയും
ചില പാചക എണ്ണകളുെട ഉപയോഗം കാൻസറിനു കാരണമാകുമെന്ന് പഠനം. ‘ഗട്ട്’ എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സൺഫ്ലവർ, ഗ്രോപ്പ് സീഡ്, കനോല, കോൺ ഓയിൽ തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാൻസർ സാധ്യത വർധിപ്പിക്കും. ദിവസവും ഈ എണ്ണകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഈ
കോവിഡ് മഹാമാരിക്ക് കൃത്യം അഞ്ച് വര്‍ഷത്തിന് ശേഷം മറ്റൊരു വൈറസ് രോഗപടര്ച്ചയുമായി ചൈന വാര്‍ത്തകളില്‍ നിറയുകയാണ്. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്(എച്ച്എംപിവി) എന്ന ശ്വാസകോശ സംവിധാനത്തെ ബാധിക്കുന്ന വൈറസാണ് ലോകത്തെ ആശയങ്കയിലാഴ്ത്തിയിരിക്കുന്നത്. ശൈത്യകാലത്തും വസന്തകാലത്തിന്റെ തുടക്കത്തിലുമാണ് ഈ
കോഴിക്കോട് : കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ, മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക്സ് സ്പൈൻ സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്വദേശത്തും വിദേശങ്ങളിലുമായി നിരവധി അംഗീകാരങ്ങൾ നേടിയ പ്രഗത്ഭ ഡോക്ടർ ഫസൽ റഹ്മാന്റെ നേതൃത്വത്തിലാണ് പുതിയ ഡിപ്പാർട്മെന്റ് പ്രവർത്തിക്കുന്നത്. പ്രശസ്തമായ ഹാലറ്റ് അന്താരാഷ്ട്ര
തൃശൂർ ∙ ആയുർവേദരംഗത്തെ മുൻനിരക്കാരായ വൈദ്യരത്നം ഗ്രൂപ്പും ലോകപ്രശസ്തമായ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി(യുഎസ്എ)യും ആരോഗ്യരംഗത്ത് സംയുക്തമായി ഗവേഷണം നടത്താനുള്ള സഹകരണത്തിനായുള്ള പ്രാരംഭ ചർച്ചകൾ പൂർത്തിയാക്കി. ആയുർവേദ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സഹകരണം. ഹൃദയാരോഗ്യ രംഗത്താണ് സംയുക്ത ഗവേഷണം
കോവിഡ് പോലെ എടുത്ത് പറയത്തക്ക വ്യാപക നാശം വിതച്ച മഹാമാരികളൊന്നും ഉണ്ടായില്ല. പക്ഷേ, ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം 2024ലും വെല്ലുവിളികള്‍ക്ക് കുറവുണ്ടായിരുന്നില്ല. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങളാണ് പ്രധാനമായും ആരോഗ്യരംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചു
അറിയാതെ മലവും മൂത്രവും പോവുക, ദിവസവും ഡയപ്പർ ധരിച്ച് സ്കൂളിലേക്ക് പോകേണ്ടി വരിക എന്നതെല്ലാം ഒരു കുട്ടിക്ക് എത്ര ബുദ്ധിമുട്ട് ആയിരിക്കും ഉണ്ടാക്കുക. 14 വയസ്സുകാരിക്ക് ദിവസവും നാലും അഞ്ചും ഡയപ്പറുകളാണ് ഉപയോഗിക്കേണ്ടിയിരുന്നത്. സാക്രൽ എജെനെസിസ് എന്ന അവസ്ഥയുള്ള പെൺകുട്ടിയെ സ്കൂള്‍
കാല് നിലത്തു കുത്താൻ പോലും കഴിയാതെയാണ് ടോമി ആന്റണി എന്ന 75കാരൻ ചികിത്സയ്ക്കെത്തുന്നത്. കാലിന്റെ നീളക്കുറവ് ചെറുപ്പം മുതൽ ബുദ്ധമുട്ടിച്ചിരുന്നെങ്കിൽ ഇടുപ്പിലെ വേദനയും നിർത്താനാവാത്ത ചുമയും ശ്വാസംമുട്ടുമെല്ലാമാണ് ഈ പ്രായത്തിൽ ടോമി ആന്റണിയെ അലട്ടിയത്. ഓര്‍ത്തോ പീഡിയാക് സര്ജന് ഡോ. കെ.എം. മാത്യു
കൗമാരക്കാരുടെ പഠനം, ഇടപെടൽ, വിനോദം എല്ലാത്തിനെയും ഈ ഡിജിറ്റൽ യുഗം മാറ്റി മറിച്ചു. ഈ മാറ്റം ആരോഗ്യത്തിനു തന്നെ ഭീഷണിയാകാവുന്ന ടെക്സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്കു അവരെ എത്തിച്ചു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ അമിതോപയോഗവും തലകുനിച്ചുള്ള ഇരിപ്പും എല്ലാം കൗമാരക്കാരിൽ പ്രത്യേകിച്ച് 14 മുതൽ 24
ഉഗാണ്ടയിലെ ബുണ്ടിബുഗിയോ ജില്ലയിൽ ഡിംഗാ ഡിംഗാ എന്ന ഒരിനം അപൂർവ രോഗം പടരുന്നു. നൃത്തം ചെയ്യുന്നതു പോലെ കുലുങ്ങുക എന്നാണ് ഡിംഗാ ഡിംഗാ എന്ന വാക്കിനർഥം. സ്ത്രീകളെയും കുട്ടികളെയും ആണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ശരീരം നന്നായി വിറയ്ക്കുകയും നടക്കാൻ പോലും പ്രയാസം അനുഭവപ്പെടുകയും ചെയ്യും. പ്രദേശവാസികളും
കാൻസർ പ്രതിരോധ വാക്സീൻ വികസിപ്പിച്ച് റഷ്യ. 2025 ആരംഭത്തിൽ തന്നെ വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള മെഡിക്കൽ റിസർച്ച് സെന്ററിന്റെ ജനറൽ ഡയറക്ടർ ആൻഡ്രേ കാപ്രിൻ അറിയിച്ചു. റഷ്യൻ ന്യൂസ് ഏജൻസി ആയ ടാസ് (TASS) ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അർബുദത്തിനെതിരെയുള്ള
മിനിസ്ക്രീൻ പരമ്പരകളിലൂടെയും വ്ലോഗുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരമാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യുകെയിൽ സ്ഥിരതാമസമായ താരം കുടുംബ വിശേഷങ്ങള്‍ സ്ഥിരം വ്ലോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ബ്രെസ്റ്റ് കാന്‍സര്‍ വന്ന കാര്യം വിവരിക്കുകയാണ് താരം. ഇടത് സ്തനത്തിൽ മുഖക്കുരു
മഴയും തണുപ്പുമൊക്കെ ഉള്ളപ്പോള്‍ നല്ല ചൂടോടെ ചായയും കാപ്പിയും കുടിച്ചിറക്കുന്നത് ഒരു രസമൊക്കെ തന്നെയാണ്. പക്ഷേ, ഇത്തരം ശീലങ്ങള്‍ അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്. നിത്യവുമുള്ള ഇവയുടെ ഉപയോഗം വായിലും അന്നനാളിയിലും അര്‍ബുദം വരെ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ചൂട്
‘രണ്ട് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദം’ ചൈനീസ് തത്ത്വചിന്തകനായ മെൻഷ്യസിന്റെ പ്രസിദ്ധമായ വാചകമാണിത്. ഇവിടെ മൂന്ന് ശരീരങ്ങളിലെ ഒരു മനസ്സാണ് സൗഹൃദമെന്ന് ആ വാക്കിനെ മാറ്റിയെഴുതേണ്ടി വരുന്നു. അയൽപക്കത്തെ വീടുകളിൽനിന്ന് ആരംഭിച്ച ഇവരുടെ ബാല്യകാല സൗഹൃദം 44 വർഷം പിന്നിടുമ്പോൾ പങ്കിട്ടത് സ്നേഹവും കരുതലും
കണ്ണിലും മൂക്കിലും വായിലും നിന്ന് രക്തമൊഴുക്കി അതിദാരുണമായി മനുഷ്യനെ കൊലപ്പെടുത്തുന്ന മാരക വൈറസാണ് മാബര്‍ഗ്. ഒരിടവേളയ്ക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടര്‍ന്നു പിടിക്കുകയാണ് ബ്ലീഡിങ് ഐസ് വൈറസ് എന്ന് കൂടി അറിയപ്പെടുന്ന മാബര്‍ഗ്.ഈ വൈറസ് പടര്‍ച്ച മൂലം 15 പേരാണ് ഇപ്പോള്‍
നമ്മുടെ ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. നന്നായി ഉറങ്ങാന്‍ എന്തൊക്കെ ചെയ്യാം എന്നതിനെ പറ്റിയുള്ള ചിന്ത പലതരത്തിലുള്ള സങ്കേതങ്ങളിലേക്കും ഉത്പന്നങ്ങളിലേക്കും ഇന്ന് മനുഷ്യരെ എത്തിച്ചിട്ടുണ്ട്. ഇത്തരം പല വഴികളിലൂടെ പരമാവധി നന്നായി ഉറങ്ങുന്ന
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക് ' എന്ന
ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഹൃദയത്തില്‍ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്ക്ലേവിയന്‍ ആര്‍ട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാല്‍
തന്റെ ശരീരത്തിന്റെ പ്രായം കുറയ്ക്കാനായി ദശലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ബയോ ഹാക്ക് ചികിത്സയിലാണ് ടെക് സംരംഭകനും ശതകോടീശ്വരനുമായ ബ്രയാന്‍ ജോണ്സണ്. എന്നാല്‍ ഇതിന്റെ ഭാഗമായി നടത്തിയ കൊഴുപ്പ് കുത്തിവയ്ക്കല്‍ ചികിത്സ പാളി പോയതിനെ തുടര്‍ന്ന് ബ്രയാന്റെ മുഖം ചുവന്ന് വീര്‍ത്തു. മറ്റൊരാളുടെ ശരീരത്തില്‍
എന്തെല്ലാം കഴിച്ചാലും ഒരു ഉരുള ചോറെങ്കിലും കഴിച്ചില്ലെങ്കിൽ മലയാളിക്ക് തൃപ്തി വരില്ല. അതു കൊണ്ടാണ് ഏതു നാട്ടിൽ പോയാലും മലയാളി ഒരു നേരമെങ്കിലും അരിയാഹാരം വേണമെന്ന് ആഗ്രഹിക്കുന്നത്. അരിയാഹാരത്തിന്റെ കാര്യത്തിൽ വിട്ടുവീഴചയില്ലെങ്കിലും നാലു കാര്യത്തിൽ നിയന്ത്രണം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ –
വിരബാധ കുട്ടികളുടെ വളര്‍ച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1 മുതല്‍ 14 വയസ് വരെയുളള
നവംബർ 18 മുതൽ 24 വരെ ഓരോ വർഷവും ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിന് എതിരായ ബോധവൽക്കരണ വാരമായി ലോകാരോഗ്യ സംഘടന ശ്രമിക്കുന്നു. മരുന്നുകളോട് പൊരുതി നിൽക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉയർത്തുന്ന പൊതുജനാരോഗ്യ പ്രശ്നത്തെപ്പറ്റി (ആന്റി മൈക്രോബിയിൽ റെസിസ്റ്റൻസ്– എഎംആർ) ചർച്ച ചെയ്യാൻ യുഎന്നിന്റെ നേതൃത്വത്തിൽ
20 വര്‍ഷത്തിന് ശേഷം ഹെവി വെയ്റ്റ് ബോക്സിങ്ങിന് ഇറങ്ങിയ ഇതിഹാസ ബോക്സിങ് താരം മൈക് ടൈസണ്‍ റിങ്ങില്‍ പരാജയപ്പെട്ടെങ്കിലും ഒട്ടേറെ ആരാധകരുടെ മനസ്സില്‍ വിജയം നേടിയാണ് മത്സരം അവസാനിപ്പിച്ചത്. 58കാരനായ ടൈസണ്‍ പ്രായത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചാണ് തന്നേക്കാള്‍ 31 വയസ്സിന് ചെറുപ്പമായ ജേക്ക്
കുട്ടികളിൽ തലോച്ചറിന്റെ വളർച്ചയ്ക്കും ബൌദ്ധികാരോഗ്യത്തിനും ഉറക്കം ഏറെ പ്രധാനമാണ്. കൃത്യമായ ചിട്ട ഉറക്കത്തിന് ആവശ്യമാണ്. ഉറക്കംതടസപ്പെടുന്നത് തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രൊസീഡിങ്ങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ ഇതു സംബന്ധിച്ച പഠനം
പൊതുവേ നീണ്ട ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് ജപ്പാന്‍കാര്‍. ഇതിന്റെ പിന്നിലെ രഹസ്യം പ്രധാനമായും അവരുടെ ഭക്ഷണക്രമവും ജീവിതശൈലിയുമാണ്. എന്നാല്‍ ആയുര്‍ദൈര്‍ഘ്യത്തിന് മാത്രമല്ല അര്‍ബുദ രോഗ നിയന്ത്രണത്തിലും ജാപ്പനീസ് ഭക്ഷണക്രമം നിര്‍ണ്ണായകമാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജാപ്പനീസ് ഭക്ഷണക്രമത്തില്‍
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം എച്ച്എല്‍എല്‍ ലൈഫ്കെയറുമായി സഹകരിച്ച് ആരംഭിച്ച നൂതന പദ്ധതിയായ അമൃത് ഫാര്‍മസി 10-ാം വര്‍ഷത്തിലേക്ക് കടക്കുന്നു. ജീവന് രക്ഷാമരുന്നുകളും മറ്റ് മെഡിക്കല്‍ ഉത്പന്നങ്ങളും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുക എന്നതാണ് അമൃത് (അഫോര്‍ഡബിള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബിള്‍
കോവിഡ് മഹാമാരിയുടെ കാലത്ത് ഓരോ ദിവസവും ആ വൈറസ് മൂലം മരണപ്പെടുന്ന ജനങ്ങളുടെ സംഖ്യ കേട്ട് നാമെല്ലാം ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ കോവിഡിന്റെ അത്ര തന്നെ നാശം മനുഷ്യജീവന് വിതച്ചു കൊണ്ടിരിക്കുന്ന നിശ്ശബ്ദ മഹാമാരിയാണ് പ്രമേഹം. ഒരു വര്‍ഷം പ്രമേഹം മൂലം മരണപ്പെടുന്നവരുടെ സംഖ്യ ഏതാണ്ട് 67 ലക്ഷം
നടൻ നെപ്പോളിയന്റെ മകൻ ധനൂഷിന്റെ വിവാഹമാണ് സോഷ്യൽമീഡിയയിൽ ട്രെൻഡിങ്. നെപ്പോളിയൻ എന്നല്ല മുണ്ടയ്ക്കൽ ശേഖരൻ എന്ന പേരാണ് മലയാളികൾക്ക് പരിചയം. മസ്കുലർ ഡിസ്ട്രോഫി ബാധിതനായ മകനു വേണ്ടി അമ്മയാണ് വധുവിന് താലിചാർത്തിയത്. വികാരഭരിതനായി ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന നെപ്പോളിയന്റെ വിഡിയോ സമൂഹമാധ്യമത്തിൽ
Results 1-50 of 5635