Download Manorama Online App
ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം വേനൽക്കാലം ഉണ്ടായിരുന്നത് ഇന്ന് പഴങ്കഥയാണ്. വേനലിലെ അസഹ്യമായ ചൂടും അതിനോട് അനുബന്ധിച്ച് വരുന്ന മറ്റു പ്രശ്നങ്ങളും എല്ലാവരും നേരിട്ടിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ കഥ അതല്ല. വേനൽക്കാലം കുറഞ്ഞത് ഒരു മാസമോ അതിലധികമോ നേരത്തേ എത്താറുണ്ട്. അതുകൊണ്ടുതന്നെ ചർമസംരക്ഷണ
നിത്യജീവിതത്തില്‍ പലപ്പോഴും ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്ക് അതൊന്ന് വൃത്തിയാക്കാനും അണുനാശിനി കൊണ്ട് തുടയ്ക്കാനും ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ സൂക്ഷിക്കണം. ഇയര്‍ഫോണുകളില്‍ അടിഞ്ഞു കൂടുന്ന അഴുക്കും അണുക്കളും ചെവിയില്‍ അണുബാധയുണ്ടാക്കി കേള്‍വി ശക്തിയെ തന്നെ
വ്യായാമത്തേക്കാള്‍ പലപ്പോഴും കഠിനമാണ് വ്യായാമത്തിനാവശ്യമായ ഒരു സ്പോര്‍ട്സ് ബ്രാ കണ്ടെത്താന്‍ എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല. എല്ലാ വര്‍ക്ക് ഔട്ടിനും പറ്റിയ ഒരു സ്പോര്‍ട്സ് ബ്രാ കിട്ടാനില്ല എന്നതുതന്നെ കാരണം. ജിം വര്‍ക്ക് ഔട്ട് , ഓട്ടം, കായിക ഇനങ്ങള്‍, മലകയറ്റം, യോഗ എന്നിങ്ങനെ ഓരോ
രോഗം വന്നാല്‍ ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. ഗൂഗിളില്‍ ലക്ഷണങ്ങള്‍ അടിച്ചു നോക്കി സ്വയം ചികിത്സിക്കുന്നതും മെഡിക്കല്‍ സ്റ്റോറില്‍ പോയി ലക്ഷണങ്ങള്‍ പറഞ്ഞ് മരുന്നു വാങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുന്നതിന് മുന്‍പ് സ്വന്തം ആരോഗ്യത്തെ കുറിച്ച് അടിസ്ഥാനപരമായ ചില വിവരങ്ങള്‍
മനുഷ്യശരീരത്തിന്റെ 70 ശതമാനവും ജലമാണെന്നാണ് കണക്ക്. ശരീരത്തിലെ വിവിധ പ്രക്രിയകള്‍ സുഗമമായി നടക്കുന്നതിന് ഈ ജലാംശം താഴാതെ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്ന ഒരാള്‍ ദിവസം കുറഞ്ഞ് രണ്ടു മുതല്‍ മൂന്നു വരെ ലീറ്റര്‍ കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. വീട്ടില്‍നിത്തന്നെ
കുട്ടികളുടെ ബുദ്ധിവികാസൃത്തില് സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
നടക്കുകയോ ഓടുകയോ കായിക ഇനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവർക്ക് ഒഴിച്ചു കൂടാനാകാത്തതാണ് അത്ലറ്റിക് ഷൂകള്‍. ജിം ഷൂ, സ്പോര്‍ട്സ് ഷൂ, സ്നീക്കേഴ്സ് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഷൂസുകള്‍ കായിക പ്രകടനത്തെ മെച്ചപ്പെടുത്തുകയും കാലുകള്‍ക്കും ശരീരത്തിനും പരുക്കു പറ്റാതെ കാക്കുകയും
ആര്‍ത്തവ കാലത്ത് സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു വരികയാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കുമെല്ലാം ഇണങ്ങിയത്, സൗകര്യപ്രദം, ചെലവു കുറവ് എന്നിങ്ങനെ മെന്‍സ്ട്രുവല്‍ കപ്പിനെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എന്നാല്‍ പുതുതായി
പൊതുവേ പ്രായമായവരില്‍ കണ്ടു വന്നിരുന്ന ഒരു അര്‍ബുദമാണ് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കൊളോറെക്ടല്‍ കാന്‍സര്‍. എന്നാല്‍ മോശം ഭക്ഷണശൈലി, അമിതവണ്ണം, വ്യായാമമില്ലായ്മ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ മൂലം ഇപ്പോള്‍ യുവാക്കളിലും ഈ കാന്‍സര്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുന്നു. ലോകാരോഗ്യ
മാർച്ച് 15ന് ലോക നിദ്രാ ദിനം ആണ്. ഉറക്കത്തിനും ഒരു ദിനമോ എന്ന് ചോദിക്കാൻ വരട്ടെ. ഏറെ സങ്കീർണമായ ഒരു ജൈവിക പ്രക്രിയയാണ് ഉറക്കം. ഗുരുതരമായ ശ്വാസതടസ്സം അടക്കമുള്ള ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ ഉറക്കത്തിനിടയിൽ ഉണ്ടാകാം എന്ന കാര്യം പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം . ആരോഗ്യകരമായ ഉറക്കത്തിന്റെ
ജീവിതത്തിലെ ഒരു വഴിത്തിരിവിലാണോ നിങ്ങളിപ്പോൾ? വികാരങ്ങളുടെ ചുഴിയിൽ അകപ്പെട്ടപോലെയാണോ? ഭൂതകാലത്തിന്റെ നിഴൽ ബാധിക്കുന്നുണ്ടോ? ആത്മവിശ്വാസവും ലക്ഷ്യബോധവും നഷ്ടപ്പെട്ട അവസ്ഥയിലാണോ? ഈ ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് ‘അതെ’ എന്നാണ് ഉത്തരമെങ്കിൽ, കൗൺസലിങ് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആ വാക്കു
ശരീരത്തില്‍നിന്നു മാലിന്യങ്ങളെ അരിച്ചു കളയുകയാണല്ലോ വൃക്കയുടെ ജോലി. എന്നാൽ അതിനു വൃക്കയ്ക്കു കഴിയുന്നില്ലെങ്കിലോ? രോഗിയാവാൻ മറ്റു കാരണങ്ങളൊന്നും വേണ്ട. വൃക്കയെ ബാധിക്കുന്ന രോഗങ്ങള്‍ ഏതൊക്കെയെന്ന് അറിയും മുൻപ്, എന്തുകൊണ്ടാണ് വൃക്കയുടെ ആരോഗ്യം താറുമാറാകുന്നതെന്നും അറിഞ്ഞിരിക്കണം. ജനിതക കാരണങ്ങൾ
വൃക്കകൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകാം. അതേപോലെ തിരിച്ചും. ഗുരുതരമായ വൃക്കരോഗം ചികിത്സിച്ചു മാറ്റാനാവില്ല. അത് ഹൃദയപ്രശ്നങ്ങളിലേക്കു നയിക്കും. എങ്കിലും വൃക്കയുടെ പ്രവർത്തനം തകരാറിലാവാതെ സംരക്ഷിച്ചു കൊണ്ടു പോകാൻ സാധിക്കും. ഹൃദയത്തകരാറുകളും ഗുരുതരവൃക്കരോഗവും പ്രമേഹത്തിൽ
ഗർഭിണിയായിരിക്കുക എന്നത് സന്തോഷം നൽകുന്ന ഒരവസഥയാണ്. എന്നാൽ സ്ത്രീകൾക്ക് ഗർഭകാലത്ത് വൃക്കപ്രശ്നങ്ങൾ ഉൾപ്പെടെ നിരവധി വെല്ലുവിളികളെ നേരിടേണ്ടി വരാറുണ്ട്. രക്തത്തിൽ നിന്ന് മലിനവസ്തുക്കളെ അരിച്ചു മാറ്റി ഫ്ലൂയ്ഡ് ബാലൻസ് നിലനിർത്തുന്ന അവയവങ്ങളാണ് വൃക്കകൾ. പയർമണിയുടെ ആകൃതിയാണ് ഇവയ്ക്കുള്ളത്. ഗർഭിണികളിൽ,
പുകയില- പുകവലി ജന്യരോഗങ്ങള്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തുന്ന കാലം വിദൂരമല്ല. ഏകദേശം 80 ലക്ഷം ആളുകള്‍ പ്രതിവര്‍ഷം പുകയില ജന്യ രോഗങ്ങളാല്‍ മരണമടയുന്നു എന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷം പേര് പുകവലിക്കാരുടെ സാമിപ്യം മൂലം പുക ശ്വസിക്കാനിടയാകുന്ന ഹതഭാഗ്യരത്രേ.
Reasons and Treatments of Glaucoma
ഫോണിൽ മൂന്നുനാല് മിസ്ഡ് കാളുകൾ കണ്ടപ്പോൾ തന്നെ ഒരു സാധാരണ കുശലാന്വേഷണമല്ല സുമച്ചേച്ചിയുടേത് എന്ന് മനസ്സിലായി. "എന്ത് പറ്റി ചേച്ചി?" "ഒന്നും പറയണ്ടെന്റെ ശോഭേ, അച്ഛനെ കൊണ്ട് തോറ്റു. ശോഭയെ ഇപ്പോൾ തന്നെ കാണണം എന്ന് പറഞ്ഞു വാശിയിലാണ്. അത് കൊണ്ടാണ് ഞാൻ ബുദ്ധിമുട്ടിച്ചത്
ഇന്ന് ഓരോ സ്ത്രീയും, കുടുബം, വീട്, കരിയർ തുടങ്ങി പല റോളുകൾ ഒരേ സമയം ചെയ്യുന്നവരാണ്. ഈ തിരക്കുകൾക്കിടയിൽ അവർ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറില്ല. കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുമ്പോഴും തന്റെ പ്രശ്നങ്ങളെ അവര്‍ അവഗണിക്കുന്നു. പലപ്പോഴും രോഗങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്
ശരീരത്തിന് ആവശ്യമുള്ള പ്രധാനപ്പെട്ട പോഷണങ്ങളില്‍ ഒന്നാണ് വൈറ്റമിന്‍ ഡി എന്നതൊക്കെ ശരി. എല്ലുകളെ കരുത്തുറ്റതാക്കാനും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനുമൊക്കെ ഈ പോഷണം സഹായിക്കുമെന്നതും നേര്. എന്ന് വച്ച് ആവശ്യമില്ലാതെ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ വാരി
ആർത്തവകാലത്ത് തുണിയായിരുന്നല്ലോ പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. അതിനു ശേഷം സാനിറ്ററി പാഡുകൾ സുലഭമായപ്പോഴും പലരും പേടിയും വ്യക്തമായ അറിവില്ലാത്തതിനാലും തുണി തന്നെയാണ് ഉപയോഗിച്ചത്. കാലം കടന്നു പോയപ്പോൾ ടാംപോണും മെൻസ്ട്രുവൽ കപ്പുമെല്ലാം വിപണികൾ പിടിച്ചെടുത്തു. ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോൾ
കല്യാണത്തിന് മുന്‍പ് തന്റെ ചിരി മെച്ചപ്പെടുത്താന്‍ ഡെന്റല്‍ ക്ലിനിക്കിലെത്തി ശസ്ത്രക്രിയക്ക് വിധേയനായ 28കാരന് ഹൈദരാബാദില്‍ ദാരുണാന്ത്യം. ശസ്ത്രക്രിയക്ക് നല്കിയ അനസ്തേഷ്യ ഓവര്‍ഡോസാണ് ലക്ഷ്മി നാരായണ്‍ എന്ന യുവാവിന്റെ ജീവന് കവര്‍ന്നത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 304
എന്താണ് ഹ്യൂമൻ പാപ്പിലോമാ വൈറസ്? ഇതൊരു ഡിഎൻഎ വൈറസാണ്. അതു മനുഷ്യകോശത്തിന്റെ ന്യൂക്ലിയസ്സിൽ കയറിപറ്റി, സ്വന്തം ജനിതക വസ്തുവിനെ മനുഷ്യ കോശത്തിന്റെ ജനിതകവസ്തുവുമായി ചേര്‍ക്കുന്നു. ഈ ബന്ധം വഴി വൈറസിന്റെ ജനിതകവസ്തുവിനേയും കൊണ്ട് കോശം വളരുകയും വീണ്ടും വിഭജിച്ച് കുട്ടിക്കോശങ്ങളുണ്ടാകുകയും ചെയ്യുന്നു.
കുട്ടി കൊഴുത്തുരുണ്ട് ഗുണ്ടു മണിയായി ഇരിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. മെലിവിനെ പോഷകക്കുറവായി ചേർത്തു വയ്ക്കുന്നവരാണ് പലരും എന്നാൽ കുട്ടികളിലെ അമിതവണ്ണമെന്നാൽ ആരോഗ്യമല്ല. ബിപി ഉയരുന്നതുൾപ്പെെടയുള്ള ഒട്ടേറെ രോഗങ്ങളിലേക്കുള്ള ക്ഷണപത്രമാണെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. പൊണ്ണത്തടിയുള്ളവരിൽ
‘എന്താ... ഇത്രയുറക്കെ പറഞ്ഞിട്ടും നീ കേട്ടില്ലേ...?’. സഹപ്രവർത്തകർ ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ മതി നമ്മുടെ നെറ്റി ചുളിയാൻ. പലയാവർത്തി ഇൗ ചോദ്യം കേട്ടുണ്ടെങ്കിൽ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. കാരണം എൺപതു ശതമാനം പേർക്കും കേൾവി സംബന്ധമായി ചെറിയ തോതിലെങ്കിലും പ്രശ്നങ്ങളുണ്ട്. ശരീരത്തിൽ വരുന്ന ചെറിയ
കേൾവി തകരാറുകൾ പ്രായഭേദമില്ലാതെ ആർക്കും വരാം. ചിലപ്പോൾ ജനിതകമായി വന്നേക്കാവുന്ന പ്രശ്നമാണെങ്കിൽ മറ്റു ചിലപ്പോൾ പ്രായക്കൂടുതൽ കൊണ്ടോ ശബ്ദമലിനീകരണം കൊണ്ടോ ഉണ്ടായേക്കാവുന്ന കേൾവിക്കുറവാകാം. ജനിക്കുമ്പോൾ തന്നെ പല കുട്ടികൾക്കും കേൾവിക്കുറവുണ്ടാവാം. ഓരോ 1000 കുട്ടികളിലും 1 മുതൽ 2 വരെ കുഞ്ഞുങ്ങൾ ഒന്നോ
എല്ലാ വർഷവും മാർച്ച് 3 നാണ് ലോക കേൾവി ദിനമായി ആചരിക്കുന്നത്. കേൾവിശക്തിയുടെ പ്രാധാന്യത്തെപ്പറ്റി അവബോധം സൃഷ്ടിക്കാനാണ് ഇത്. പലപ്പോഴും കേൾവിക്കുറവ് വരുമ്പോൾ മാത്രമേ ആളുകള്‍ കേൾവിയുടെ ശക്തിയെപ്പറ്റി ആലോചിക്കാറുള്ളൂ. അതുവരെയും ചെവിയിൽ പെൻസിലും പേനയും കുത്തി, അമിത ശബ്ദങ്ങൾ നിരന്തരം കേട്ട് ചെവിയെ
ലോകത്ത് 100 കോടിയിലധികം കൗമാരക്കാരായ പെൺകുട്ടികളും സ്ത്രീകളും വിളർച്ച, പോഷകാഹാരക്കുറവ്, മൈക്രോന്യൂട്രിയന്റുകളുടെ അഭാവം ഇവ നേരിടുന്നതായി 2023 ലെ യൂണിസെഫിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓരോ സ്ത്രീക്കും പ്രത്യേകമായി ആവശ്യമുള്ള പോഷകങ്ങൾ ഉണ്ടെങ്കിലും എല്ലാ സ്ത്രീകൾക്കും ആവശ്യമുള്ളവയും ഉണ്ട്. അവ ഏതൊക്കെ
ഗ്രാമി പുരസ്ക്കാര ജേതാവും പ്രമുഖ ഗായികയുമായ ബിയോണ്‍സ് അടുത്തിടെ താന്‍ ജീവിതകാലം മുഴുവന്‍ പൊരുതിയ ഒരു രോഗത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ശിരോചര്‍മ്മത്തെ ബാധിക്കുന്ന 'സ്കാല്‍പ് സോറിയായിസ്' എന്ന ഈ ഓട്ടോ ഇമ്മ്യൂണ്‍ രോഗം പലപ്പോഴും താരനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇന്ത്യയില്‍
ചുട്ടുപൊള്ളുന്ന വെയിൽ. കണ്ണൊന്നുയർത്തി ആകാശത്തേക്ക് നോക്കണമെങ്കില്‍ സൂര്യൻ അസ്തമിക്കണം. ഈ ചൂടിലും വെയിലിലും വാടിക്കരിയാതിരിക്കാൻ ശ്രദ്ധിക്കുകയാണ് എല്ലാവരും. വെള്ളം കുടിച്ചും, ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയും, ഉച്ച സമയത്ത് പുറത്തിറങ്ങാതെയും ഇരുന്നാൽ മാത്രമേ രക്ഷയുള്ളു. കാലാവസ്ഥയിലെ ഈ മാറ്റം ശരീരത്തെ
മനസ്സിന്റെ ഈ ഒരു പ്രത്യേക അവസ്ഥയിലൂടെ കടന്ന് പോകുക നിസ്സാരമല്ല. ഒരു പ്രഫഷണല്‍ മനശാസ്ത്ര വിദഗ്ധന്റെ സഹായം ഈ ഘട്ടത്തെ തരണം ചെയ്യാന്‍ ആവശ്യമാണ്. വിഷാദരോഗമുള്ളവര്‍ ഇനി പറയുന്ന എട്ട് കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് മനശാസ്ത്ര വിദഗ്ധയും തെറാപിസ്റ്റുമായ അലിസണ് സെപോനര തന്റെ ഇന്‍സ്റ്റാഗ്രാമില്‍
വയറു നിറയെ ഭക്ഷണം കഴിച്ച ശേഷവും വിശക്കാറുണ്ടോ? ഉണ്ട് എന്നാണുത്തരമെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നിരവധി പേർ നേരിടുന്ന ഒരു പ്രശ്നമാണിത്. ഭക്ഷണം, ഹോർമോണുകൾ, ഭക്ഷണസമയം, ജീവിതശൈലി തുടങ്ങി നിരവധി ഘടകങ്ങളാകാം ഈ വിശപ്പിനു പിന്നിൽ. വിശപ്പകറ്റാൻ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിച്ചു കൊണ്ടിരിക്കും. അനാരോഗ്യകരമായ ഈ
അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമമില്ലായ്മ, മദ്യപാനം എന്നിവയെല്ലാം കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണ്. കരളിന്റെ ആരോഗ്യം മോശമാണെന്ന സൂചന നല്കുന്ന പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 1. ചര്‍മ്മത്തിന് മഞ്ഞ നിറം ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മങ്ങലും മഞ്ഞ നിറവും വരുന്നത്
പ്രസവാനന്തരമുള്ള ആരോഗ്യസംരക്ഷണത്തിന് സ്ത്രീകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സൈക്യാട്രിസ്റ്റ് ഡോ. മധുര സമുദ്ര എച്ച്ടി ലൈഫ്സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു. 1. ശരീരം പറയുന്നത് കേള്‍ക്കാം മാതൃത്വം ശാരീരികവും വൈകാരികവുമായ പലതും അമ്മയില്‍ നിന്ന് ആവശ്യപ്പെടാറുണ്ട്.
നിത്യജീവിതത്തിലെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ സഹായകമാണ്. 1. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ അളവ് ശ്രദ്ധിക്കുക പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയാണ് പലപ്പോഴും അമിതമായ ഉപയോഗത്തിന് കാരണമാകുന്നത്. ഇതിനാല്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍
കുടലിൻറെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം. എന്താണ് ‘കുടൽ ആരോഗ്യം? കുടലിൻറെ ആരോഗ്യവും മാനസിക ക്ഷമതയും തമ്മിലുള്ള പരസ്പര ബന്ധവും, ഇവ രണ്ടും മെച്ചപ്പെടുത്തുന്നതിനുള്ള പ്രാവർത്തിക സൂചനകളുമാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. കുടൽ ആരോഗ്യം എന്നത് നമ്മുടെ
മലയാളത്തിൽ മാത്രമല്ല ലോക സിനിമയിൽ തന്ന ഏറ്റവും കാഴ്ചക്കാരുള്ള ജോണറാണ് ഹൊറർ. കോൺജറിങ്ങും അനബെല്ലും എക്സോർസിസ്റ്റുമെല്ലാം കേരളത്തിലും സൂപ്പർഹിറ്റായ ഇംഗ്ലിഷ് ചിത്രങ്ങളാണ്. ∙ പേടിപ്പിച്ച് കാശ് വാരാം ഏറ്റവും അധികം ബോക്സ്ഓഫിസ് കലക്ഷൻ നേടിയ ഹൊറർ ചിത്രം 2017ൽ പുറത്തിറങ്ങിയ ‘ഇറ്റ് (IT)’ എന്ന ഹോളിവുഡ്
മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ മുഖേനയും തദ്ദേശ സ്ഥാപനങ്ങൾ വഴിയുമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. അടൽ വയോ അഭ്യുദയ് യോജന മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു
ഇന്ന് വളരെ സാധാരണമായ കാൻസറുകളിൽ ഒന്നാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ. തിരക്കുപിടിച്ച ജീവിതത്തിൽ, അമിതജോലിഭാരം കൊണ്ട് ബുദ്ധിമുട്ടിക്കഴിയുന്നവരാണ് ഇന്ന് പലരും. വ്യായാമം ചെയ്യാൻ സമയമില്ലാത്തതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുകവലി, മദ്യപാനം, ജങ്ക്ഫുഡിന്റെ ഉപയോഗം എന്നിവയും കാൻസറിനെ ക്ഷണിച്ചു വരുത്തും.
ഭക്ഷണസമയം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. പ്രത്യേകിച്ചും അത്താഴം. വിശപ്പ്, ശീലങ്ങൾ, സംസ്ക്കാരം, ജോലി സമയം, വ്യക്തിപരമായ താൽപര്യങ്ങൾ ഇവയെല്ലാം അനുസരിച്ചിരിക്കും ഓരോരുത്തരുടെയും അത്താഴ സമയം. രാത്രി എട്ടുമണിക്കു ശേഷം ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. രാത്രിഭക്ഷണം കഴിക്കാൻ ഏതാണ് മികച്ച
ഭക്ഷണരീതിയിൽ ശ്രദ്ധിക്കണമെന്ന് എപ്പോഴാണു തോന്നുക? ഒന്നുകിൽ എന്തെങ്കിലും അസുഖം വരണം അല്ലെങ്കിൽ ശരീരഭാരം കൂടണം. ഇത്തരം പ്രശ്നങ്ങള്‍ വന്നതിനു ശേഷമാണോ ഭക്ഷണശീലം നന്നാക്കേണ്ടത്? നല്ല ഭക്ഷണം നല്ല ആരോഗ്യവും തരും. ‘എന്നാൽ ശരി, ഇന്നു മുതൽ ഞാൻ ആരോഗ്യപരമായി മാത്രമേ ഭക്ഷണം കഴിക്കൂ’ എന്ന് തീരുമാനിച്ചെങ്കില്‍,
മെഡിറ്ററേനിയന്‍ ഡയറ്റ് പോലുള്ള സസ്യാധിഷ്ഠിത ഭക്ഷണക്രമങ്ങള്‍ രോഗസാധ്യതയും അകാല മരണസാധ്യതയും കുറയ്ക്കുമെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് അര്‍ബുദ സാധ്യതയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല
ശസ്ത്രക്രിയയ്ക്കു മുമ്പേ ബോധം നഷ്ടപ്പെടുത്തുന്ന വിദ്യ എന്നതിലുപരിയായി അനസ്തീസിയയെക്കുറിച്ചു പൊതുസമൂഹത്തിനു വ്യക്തമായ അവബോധമില്ല. മയക്കുരീതികൾ വ്യത്യസ്തം ശസ്ത്രക്രിയയുടെ പ്രത്യേകതകളനുസരിച്ചു വിവിധതരം അനസ്തീസിയകൾ ഉപയോഗിക്കാറുണ്ട്. ശരീരം മുഴുവൻ മരവിപ്പിക്കുന്ന ജനറൽ അനസ്തേഷ്യ മുതൽ ഏതു ശരീരഭാഗത്താണോ
ഭക്ഷണത്തിലെ പോഷണങ്ങളെ വിഘടിപ്പിച്ച് ഊര്‍ജ്ജമാക്കി മാറ്റി അത് കൊണ്ട് ശരീരത്തിലെ കോശങ്ങളുടെയും പേശികളുടെയും നിര്‍മ്മാണവും അറ്റകുറ്റപണികളുമെല്ലാം നടത്തുന്ന ദൈനംദിന പ്രക്രിയയാണ് ചയാപചയം. ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ ഈ കഴിവിനെ ബാധിക്കുന്ന രോഗങ്ങളെ ചയാപചയ രോഗങ്ങള്‍ അഥവാ
ആസിഡ് റിഫ്ലെക്സ് എന്നും അറിയപ്പെടുന്ന നെഞ്ചെരിച്ചിൽ, നെഞ്ചിലെ എല്ലിനു തൊട്ടു പിന്നിലുണ്ടാകുന്ന എരിച്ചിലും വേദനയുമാണ്. ഭക്ഷണം കഴിച്ചതിനു ശേഷമോ വൈകുന്നേരമോ കിടക്കുമ്പോഴോ കുനിയുമ്പോഴോ എല്ലാം വേദന കലശലാവാം. ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിലിനെ ഭയപ്പെടേണ്ടതില്ല. ഇത് വളരെ സാധാരണമാണ്. എന്നാൽ
അധികനേരം ഇപ്പോഴത്തെ പിള്ളേരെ പിടിച്ചിരുത്താൻ പറ്റില്ലെന്ന് ഓർക്കണം. അവരുടെ താൽപര്യത്തെ ഉണർത്താൻ കഴിയണം. അടിച്ചേൽപ്പിക്കുന്നുവെന്ന തോന്നൽ ഒരിക്കലും ഉണ്ടാക്കരുത്. കഥകളും കടങ്കഥകളും കേട്ടതോ വായിച്ചറിഞ്ഞതോ ആയ കഥകൾ തനതായ ശൈലിയിൽ പറഞ്ഞുകൊടുക്കാം. സചിത്ര പുസ്തകങ്ങൾ പടം കാട്ടി വായിച്ചു കൊടുക്കാം.
തണുപ്പ് കാലം ഏതാണ് തീരാറായി. കമ്പിളിയും കരിമ്പടവും ചുരുട്ടി വച്ച് വേനലിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് പല ഇന്ത്യൻ സംസ്ഥാനങ്ങളും. താപനിലയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന ഈ മാറ്റം പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. തണുപ്പ് മാറി വേനൽ വരുമ്പോൾ കരുതിയിരിക്കേണ്ട അഞ്ച് ആരോഗ്യ
പ്രായമായവർക്ക് ഏറെ തലവേദനയുണ്ടാക്കുന്നതാണ് പല്ലിന്റെ പ്രശ്നങ്ങൾ. എന്നാൽ പേടിയും മാനസികസമ്മർദവും മൂലം പലരും ദന്തചികിത്സയ്ക്ക് മടിക്കാറുണ്ട്. അതേസമയം, പുതിയ സാങ്കേതിക വിദ്യകൾ പല്ലിന്റെ പല ചികിത്സകളും ലളിതമാക്കിയിട്ടുണ്ട്. അവയെക്കുറിച്ച് അറിയാം... *പല്ലിന്റെ അളവെടുക്കുന്ന പദാർഥം ചിലർക്ക് ഓക്കാനവും
പ്രണയത്തിനു മനുഷ്യനെ പൊളിച്ചു പണിയാൻ കഴിയുമെന്നു തോന്നിയിട്ടില്ലേ? ഇന്നലെ വരെ കാണാത്ത നല്ല സ്വഭാവങ്ങളുള്ള വ്യക്തിയായി ഒരാളെ മാറ്റാൻ കഴിവുള്ള മാജിക് ആണ് പ്രണയം. ആ മാറ്റം തിരിച്ചുമാകാം. അത്രയും മനോഹരമാണ് പ്രണയമെങ്കിലും ആരെങ്കിലും ഒരാൾ വന്ന് ഇഷ്ടം പറഞ്ഞതും ചാടിക്കയറി യെസ് പറഞ്ഞ് കുഴപ്പത്തിലായവർ
എത്ര പെട്ടെന്നാണല്ലേ ഓരോ പ്രണയദിനവും എത്തുന്നത്. പലർക്കും ഫെബ്രുവരി 14 സംഭവബഹുലമല്ലാതെ ഏതൊരു ദിവസവും പോലെ കടന്നുപോകുമെങ്കിലും പ്രണയിതാക്കൾക്ക് ഇതൊരു വലിയ ദിവസം തന്നെയാണ്. പ്രണയം പറയാൻ തയാറെടുക്കുന്നവർക്കും സുപ്രധാന ദിവസം തന്നെ. പണ്ട് എത്രയോ നാളുകൾ ചിന്തിച്ച്, പലയാവർത്തി പ്ലാൻ ചെയ്ത് പേടിച്ചുവിറച്ച്
ശരീരത്തിന്റെ ഫിറ്റ്നസ് എന്നത് ഹൃദയത്തിന്റെ ഫിറ്റ്നസ് ആകണമെന്നില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുകയാണ് ബംഗലൂരുവിലെ സൈക്കിളോട്ടക്കാരന്‍ അനില്‍ കാഡ്സുറിന്റെ മരണം. ഫിറ്റ്നസ് ട്രെയ്നര്‍ കൂടിയായ ഈ 45കാരന്റെ മരണം ഹൃദയാഘാതം മൂലമായിരുന്നു. വ്യായാമത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ എത്ര
രോഗത്തെ മാത്രമല്ല രോഗിയുടെ പശ്ചാത്തലവും പൂർണമായി മനസ്സിലാക്കുന്ന ഒരു കുടുംബ ഡോക്ടറുടെ സേവനം അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നു എന്നതും പല ആശുപത്രികളിൽ സമയം പാഴാക്കാതെ അനുമാനങ്ങളിലെത്തിച്ചേരാമെന്നതും കുടുംബ ഡോക്ടറുടെ പ്രയോജനങ്ങളാണ്. രോഗലക്ഷണങ്ങൾ
ചൂട് കൂടുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് നിർജലീകരണം. ശരീരത്തിൽ നിന്നു ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ. ആവശ്യത്തിനു വെള്ളം കുടിക്കുകയാണു രക്ഷപ്പെടാനുള്ള വഴി. പുറത്തു വെയിലിൽ ജോലി ചെയ്യുന്നവർക്കു മാത്രമല്ല, വീടിനുള്ളിൽ കഴിയുന്നവർക്കും നിർജലീകരണം മൂലമുള്ള പ്രശ്നങ്ങളുണ്ടാകാം. പ്രായം ചെന്നവരെയും
ഒരിടവേളയ്ക്കു ശേഷം ആരോഗ്യസംവിധാനത്തിലും ജനങ്ങൾക്കിടയിലും ആശങ്കയേറ്റി വീണ്ടും തലപൊക്കിയിരിക്കുകയാണ് കുരങ്ങ് പനി. ക്യസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) അഥവാ മങ്കി ഫീവർ എന്നറിയപ്പെടുന്ന ഈ വൈറൽ പനി ബാധിച്ച് അടുത്തിടെ കർണ്ണാടകയിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഉത്തരകന്നട ജില്ലകളായ
വൈദ്യശാസ്ത്രം വികസിച്ചിട്ടും ഇന്നും ആളുകൾ ഭയത്തോടെ കാണുന്നതും ചികിത്സ തേടാൻ മടിക്കുന്നതുമായ രോഗമാണ് അപസ്മാരം. രോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളാണ് അതിനു പ്രധാന കാരണം. അപസ്മാര രോഗത്തെപ്പറ്റി ആളുകൾക്കിടയിലെ ചില തെറ്റിദ്ധാരണകളും അവയുടെ ശരിയായ വശവും എന്തെന്നു പരിശോധിക്കാം തെറ്റിദ്ധാരണ 1 :
നിത്യവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകളില്‍ കരള്‍ അര്‍ബുദവും ക്രോണിക് ഹെപ്പറ്റൈറ്റിസും ഉണ്ടാകാനുള്ള സാധ്യത അധികമാണെന്നു പഠനം. ആര്‍ത്തവവിരാമം സംഭവിച്ച ഒരു ലക്ഷം സ്ത്രീകളില്‍ 20 വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് പഠനം
പ്രണയത്തിന് ഹൃദയമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അപ്പോത്തന്നെയങ്ങ് സമ്മതിച്ചുകൊടുത്തേക്കണം. കാരണം പ്രണയത്തിൽ ഹൃദയത്തിനങ്ങനെ വല്യ റോളൊന്നുമില്ല. പ്രണയം ഉണ്ടാക്കുന്നതെങ്ങനെ എന്ന സയൻസ് പുസ്തകത്തിൽ ചാറ്റ് ജിപിടി ഉപയോഗിച്ച് സേർച് ചെയ്താൽ പോലും ഹൃദയത്തെ കണ്ടെത്താനാവില്ല. തലച്ചോറിലാണ് പ്രണയം പൂക്കുന്നതെന്നു
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം കുട്ടികളിലും കൗമാരക്കാരിലും പൊതുവേ കാണപ്പെടുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ശരീരത്തിന്റെ പ്രതിരോധസംവിധാനം ഇന്‍സുലിന്‍
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെങ്കിലും ആത്മഹത്യകളുടെ എണ്ണം കുറയുന്നില്ല. പ്രണയനൈരാശ്യം, പരീക്ഷപ്പേടി, കുടുംബവഴക്ക്, ജോലി ഭാരം എന്നിങ്ങനെ അതിനു കാരണങ്ങൾ പലതാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയും 70 കാരനുമെല്ലാം ആത്മഹത്യ ചെയ്തതിനു പുറകിൽ, ‘ഇനി വയ്യ’ എന്ന തോന്നലായിരുന്നിരിക്കാം. പലപ്പോഴും സമ്മർദമാണ്
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കൊണ്ടും കോവിഡ് കൊണ്ടും പലർക്കും വരണ്ട ചുമ (Dry cough) ബാധിച്ചിരുന്നു. ദൈനംദിന പ്രവൃത്തികളെപ്പോലും ബാധിക്കുന്ന തരത്തിലാണ് ചുമ. അതുകൊണ്ട് തന്നെ തൊണ്ടയ്ക്കും ശ്വസന സംവിധാനത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. വരണ്ട ചുമ അകറ്റാൻ വീട്ടിൽ തന്നെ പരിഹാരങ്ങളുണ്ട്.
ചുമയാണ്. വിട്ടുമാറാത്ത വല്ലാത്ത ചുമ’. വൈറൽ പനി വന്നു മാറിയ ചിലരിൽ ആഴ്ചകളോളം, മറ്റു ചിലരിൽ മാസങ്ങളോളവും ചുമ നീളുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചുമയ്ക്കുന്നത്? ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് (റെസ്പിറേറ്ററി വൈറസ്) മൂലമുണ്ടാകുന്ന പനിക്കു ശേഷം ചുമയുണ്ടാകാനുള്ള സാധ്യത എപ്പോഴുമുണ്ട്. മൂക്കൊലിപ്പിലും
നാടു മുഴുവൻ കൊതുകാണ്; ഒപ്പം ഡെങ്കിപ്പനിയും. രണ്ടാമതും ഡെങ്കി (Dengue Fever) ബാധിച്ചു ഗുരുതരമായി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഡോക്ടർ ആൽവിൻ ആന്റണി പറയുന്നു: ‘ഡെങ്കി പടർന്നു പിടിക്കുന്ന സമയമാണ്. സൂക്ഷിക്കണം’. പനി തുടങ്ങി പിറ്റേന്നു ഡോക്ടർ ആശുപത്രിയിലായി. ആദ്യത്തെ ദിവസം പ്ലേറ്റ്ലെറ്റുകളുടെ എണ്ണം
ചോദ്യം : മുതിർന്ന പൗരന്മാരുടെ കേസുകൾക്ക് കോടതിയിൽ എന്തെങ്കിലും തരത്തിലുള്ള മുൻഗണന ലഭിക്കുമോ? – ജോർജ് തോമസ്, കോഴിക്കോട് ഉത്തരം : കേസുകളിൽ തീർപ്പുകൽപിക്കുന്നതിൽ മുതിർന്ന പൗരന്മാർക്കു മുൻഗണന നൽകേണ്ടത് കോടതികളുടെ കടമയാണെന്ന് ഒട്ടേറെ കേസുകളിൽ സുപ്രീം കോടതിയും ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്.
കൈകളുടെ ശുചിത്വത്തെ കുറിച്ച് കോവിഡ് കാലത്തിന് ശേഷം പലരും ബോധവാന്മാരാണ്. എന്നാല്‍ അത്രയ്ക്ക് ശ്രദ്ധ നഖങ്ങളുടെ കാര്യത്തില്‍ പലര്‍ക്കും ഉണ്ടോ എന്ന് സംശയമാണ്. നഖത്തിനടിയില്‍ 32 വ്യത്യസ്ത തരം ബാക്ടീരിയകളും 28 തരം ഫംഗസുകളും ഒളിഞ്ഞിരിക്കുന്നതായി 2021ല്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
സെർവിക്കൽ കാൻസറിനെ ഭൂമിയിൽനിന്നു തുടച്ചുനീക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധർ. വൈറസിനെതിരെയുള്ള വാക്സീനിലൂടെ ഫലപ്രദമായി തടയാവുന്നതാണ് ഈ അർബുദം. പെൺകുട്ടികൾക്കും യുവതികൾക്കും വാക്സിനേഷൻ നൽകുന്നത് സാമൂഹിക ഉത്തരവാദിത്തമായി കണക്കാക്കണമെന്ന് അമൃത ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം
പവർലിഫ്റ്റിങ്ങിൽ സംസ്ഥാന തലത്തിൽ രണ്ട് തവണ ഗോൾഡ് മെഡലിസ്റ്റ്, മണ്ടല ചിത്രകാരി, സ്പോർട്സ് ആൻഡ് എക്സർസൈസ് ന്യൂട്രീഷനിസ്റ്റ്, തന്റെ ഇഷ്ടങ്ങളോരോന്നും തിരിച്ചറിഞ്ഞ് ഉയരങ്ങളിലേക്കു കുതിക്കുകയായിരുന്നു സിമി. നിനച്ചിരിക്കാതെയാണ് തന്റെ ശരീരത്തിൽ കാൻസർ ഞണ്ടുകൾ സ്തനാർബുദത്തിന്റെ രൂപത്തിൽ പിടിമുറുക്കിയതായി
മനുഷ്യരാശി ഭയത്തോടെ കാണുന്ന രോഗമാണ് കാൻസർ. അതിന്റെ ചികിത്സയ്ക്ക് സാധ്യമായ പുതുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ് വൈദ്യശാസ്ത്രം. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറുകളിലൊന്നായ സെർവിക്കൽ കാൻസറിനെ ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ് വൈദ്യശാസ്ത്രവും ലോകവും. അതിനെ ഇല്ലാതാക്കാൻ ഒരു
ശരീരത്തിൽ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണയിക്കുന്നത്. ഭാരക്കുറവ് മുതൽ പൊണ്ണത്തടി വരെയുള്ള വിവിധ വിഭാഗങ്ങളായി വ്യക്തികളെ തരംതിരിക്കാനുള്ള ഒരു അളവുകോലായി ബിഎംഐ
ഏതു പ്രായക്കാർക്കും എപ്പോൾ വേണമെങ്കിലും ശരീരത്തിന്റെ ഏതു ഭാഗത്തും കാൻസർ വരാം. കൃത്യമായ ചികിത്സയിലൂടെ രോഗത്തെ അതിജീവിച്ചവരാണ് കാസർ ബാധിതരിൽ അധികവും. സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അർബുദങ്ങളിൽ മുൻപന്തിയിലാണ് സ്തനാർബുദം. സ്ത്രീകളിലെ അർബുദങ്ങളിൽ മൂന്നിൽ ഒന്ന് അഥവാ 30–35 ശതമാനവും സ്തനാർബുദമാണ്.
മരുന്നുകളൊന്നും ഇല്ലാതെ തന്നെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ ഭക്ഷണക്രമത്തിലെ ചെറിയൊരു മാറ്റത്തിലൂടെ ഇത് തികച്ചും സാധ്യമാണെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്. ഭക്ഷണക്രമത്തില്‍ നിന്ന് ഒരു ടീസ്പൂണ്‍ ഉപ്പ് കുറയ്ക്കാനായാല്‍
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ട് സംസ്ഥാനത്ത് രൂപീകരിക്കുന്ന വയോജന കമ്മിഷന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നയപ്രഖ്യാപന രേഖയിലും ഇടംപിടിച്ചു. കമ്മിഷന് എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. നയപ്രഖ്യാപന
ലോകത്ത് 30 മുതൽ 35 ശതമാനം ആളുകൾ മഗ്നീഷ്യത്തിന്റെ അഭാവം നേരിടുന്നുണ്ട്. ആരോഗ്യകരമായ പേശികൾ, നാഡികൾ, എല്ലുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കൽ ഇവയ്ക്കെല്ലാം ആവശ്യമായ ധാതുവാണ് മഗ്നീഷ്യം. പ്രമേഹം, മദ്യത്തിന്റെ അമിതോപയോഗം ഇവ ഉള്ളവർക്കും ഹോസ്പിറ്റലിലും ഐസിയുവിലും ഉള്ളവരുെടയും ശതമാനം
ഓട്ടം, ചാട്ടം, ജിം, വര്‍ക് ഔട്ട്, ഡയറ്റ് എന്നിങ്ങനെ ഭാരം കുറയ്ക്കാന്‍ നമ്മളില്‍ പലരും പഠിച്ച പണി പതിനെട്ടും പയറ്റാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ ഭാരം കുറയാന്‍ തുടങ്ങിയാല്‍, 'ഇതിപ്പോ ലാഭായല്ലോ' എന്ന് കരുതി സന്തോഷിക്കരുത്. അകാരണമായ ഭാരനഷ്ടം ചിലപ്പോള്‍
തണുപ്പ് കാലത്ത് പനി, ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങള്‍ പൊതുവേ സ്വാഭാവികമാണ്. കുറഞ്ഞ പ്രതിരോധശേഷിയും ദീര്‍ഘനേരം അകത്തളങ്ങളില്‍ ചെലവഴിക്കുന്നതും വൈറല്‍ അണുബാധകള്‍ക്കു കാരണമാകുന്നുണ്ട്. ഇതില്‍ പല അണുബാധകളും പനിയുമൊക്കെ ഏഴ് മുതല്‍ 10 ദിവസത്തിനുള്ളില്‍ മാറുകയും ചെയ്യും. എന്നാല്‍ ചിലപ്പോഴൊക്കെ
പെണ്‍കുട്ടികള്‍ വളരുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളും അവര്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍. ലോകത്തില്‍ 500 ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രായമായെന്നു കരുതി വീട്ടിൽ വെറുതെയിരുന്നു വിശ്രമിക്കാൻ വാസുദേവൻ പിള്ളയ്ക്കും (82) ഭാര്യ ശാന്തകുമാരിയമ്മയ്ക്കും (73) മനസ്സുവന്നില്ല. ഒരു നാടിന്റെ മുഖച്ഛായ മാറ്റാനായി അവർ മുന്നിട്ടിറങ്ങിയപ്പോൾ, ഒരു കാലത്ത് മാലിന്യകേന്ദ്രമായി ദുർഗന്ധം പടർത്തിയിരുന്ന റോഡരിക് ഇന്ന് സുഗന്ധം പകരുന്ന പൂക്കളാൽ സമൃദ്ധം.
കാലിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്ന നീര് പല രോഗങ്ങളുടെയും ലക്ഷണമായി കാണാം. ഇതില്‍ പലതും ഗുരുതരമായ രോഗങ്ങളാണ്. ഹൃദയം, കരൾ, വൃക്കകൾ, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ മൂലവും ചില മരുന്നുകൾ, പോഷകാഹാരക്കുറവ് എന്നിവ മൂലവും നീര് വരാറുണ്ട്. ഹൃദയത്തിന്റെ പല തരത്തിലുള്ള
ഇന്ത്യയില്‍ 12 ദശലക്ഷത്തോളം പേരെ ബാധിച്ച നേത്ര രോഗമാണ് ഗ്ലോക്കോമ. കണ്ണുകളിലെ മര്‍ദ്ദം മൂലം ഒപ്റ്റിക് നാഡികള്‍ക്ക് ക്ഷതമുണ്ടാക്കുന്ന ഈ രോഗം കാഴ്ചയെ തന്നെ പൂര്‍ണ്ണമായും കവര്‍ന്നെടുക്കാം. ആദ്യ ഘട്ടങ്ങളില്‍ പ്രത്യേകിച്ചു ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഈ രോഗം നിശ്ശബ്ദമായി പുരോഗമിച്ചു കാഴ്ച ശക്തി
സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം അഥവാ എഡിഎച്ച്ഡി. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്ത് ചാടി
ശരീരമാസകലം പേശികള്‍ക്കും സന്ധികള്‍ക്കും വേദനയുണ്ടാക്കുന്ന അപൂര്‍വ രോഗമാണ് ഫൈബ്രോമയാള്‍ജിയ. ലോകജനസംഖ്യയില്‍ രണ്ട് മുതല്‍ നാല് ശതമാനം പേര്‍ക്ക് ഇത് പിടിപെടുന്നു. തൊഴിലിടങ്ങളില്‍ പ്രത്യേകിച്ച് ഡെസ്ക് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കിടയില്‍ ഈ രോഗം ഉത്പാദനക്ഷമതയെ കാര്യമായി ബാധിക്കാമെന്ന്
ചുമയും തുമ്മലും മൂക്കടപ്പും പനിയും ക്ഷീണവുമൊക്കെയായി മറ്റൊരു ശൈത്യകാലം കൂടി പുരോഗമിക്കുകയാണ്. ഈ വര്‍ഷം രോഗപീഢ രൂക്ഷമാക്കാന്‍ കോവിഡിന്റെ സജീവമായ വകഭേദങ്ങളും നമുക്ക് ചുറ്റും ഉണ്ട്. ആശുപത്രി പ്രവേശനത്തിലും ഒപി ചികിത്സയിലുമെല്ലാം വന്‍ കുതിച്ചു ചാട്ടം സമീപ മാസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഈ കാലാവസ്ഥയില്‍
വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ളാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യം. മക്കൾ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് ഇങ്ങനെ വയോജനങ്ങൾ പോകേണ്ട സാഹചര്യം കേരളത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അന്യദേശങ്ങളിൽ
ദിവസവുമുള്ള കുളി പലരുടെയും ശീലത്തിന്റെ ഭാഗമാണ്. ചിലരെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്കാരത്തിന്റെയും. ഓരോ സ്ഥലത്തെയും താപനിലയും പരിസ്ഥിതിയുമൊക്കെയാണ് ഇത്തരം ശീലങ്ങള്‍ക്കു രൂപം നല്‍കിയതെന്നും പറയാം. ഓരോ രാജ്യത്തും കുളിയുടെ ആവർത്തി വ്യത്യസ്തമാണ്. ഇന്ത്യയിലും ഓസ്ട്രേലിയയിലുമെല്ലാം 80 ശതമാനം
പ്രമേഹരോഗിയോ പ്രീ ഡയബറ്റിക്കോ ആയിക്കൊള്ളട്ടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ്. അത് കൂടുതലാണ് എന്നതുകൊണ്ട് പ്രമേഹരോഗികളും പ്രമേഹപൂർവഘട്ടത്തിലുള്ളവരും പഴങ്ങൾ ഒഴിവാക്കുകയാണ് പതിവ്.
ആധുനിക യുഗത്തില്‍ നമ്മുടെ ചെറുപ്പക്കാരില്‍ നല്ലൊരു പങ്കും ദിവസത്തിന്റെ ഏറിയ സമയവും ചെലവഴിക്കുന്നത് തങ്ങളുടെ ലാപ്ടോപ്പിന് മുന്നിലാണ്. ഐടി, ഐടി ഇതര ജോലികള്‍ക്കെല്ലാം ദീര്‍ഘനേരമുള്ള ഇരുപ്പ് ആവശ്യമായി വരുന്നു. ജോലി കഴിഞ്ഞാലും ഒടിടി പ്ലാറ്റ്ഫോമും സാമൂഹിക മാധ്യമങ്ങളുമൊക്കെയായി ഈ ഇരുപ്പ് തുടരുന്നു.
ആരോഗ്യമുള്ള കരൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിനു വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ സംസ്ക്കരിക്കുക, വൈറ്റമിനുകളും ധാതുക്കളും സംഭരിക്കുക, ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ
ലോകത്തു സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ നാലാം സ്ഥാനമാണ് സെർവിക്കൽ കാൻസറിന് എന്ന് ലോകാരോഗ്യസംഘടന. നേരത്തെ രോഗം കണ്ടെത്തിയാൽ രോഗം തടയാനും പൂർണമായും സുഖപ്പെടുത്താനും കഴിയും എന്നത് ആശ്വാസമാണ്. രോഗനിർണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും രോഗലക്ഷണങ്ങള്‍ അറിയേണ്ടത് പ്രധാനമാണ്. എന്തൊക്കെയാണ് സെർവിക്കൽ
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് പല്ലുകളുടെ സംരക്ഷണം. അതുകൊണ്ടുതന്നെ പല്ലു തേക്കുന്നതും ശ്രദ്ധ വേണ്ട പ്രവൃത്തിയാണ്. പലപ്പോഴും അമിതമായി പല്ലു തേക്കുന്നതിലൂടെയും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദന്തഡോക്ടറായ സുരീന സേഗൽ തന്റെ സോഷ്യൽമീഡിയയിൽ ബ്രഷ് ചെയ്യരുതാത്ത
അണ്ഡോത്പാദനത്തിനും ആര്‍ത്തവത്തിനും ഇടയിലുള്ള ഘട്ടത്തെയാണ് പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം (പിഎംഎസ്) എന്ന് പറയുന്നത്. പലപ്പോഴും ഗര്‍ഭമാണെന്ന് തെറ്റിദ്ധരിക്കാവുന്ന അവസ്ഥയാണ് ഇത്. ദേഷ്യം, ഉത്കണ്ഠ, വൈകാരികതയിലുള്ള മാറ്റങ്ങള്‍, ലോലമാകുന്ന സ്തനങ്ങള്‍, മലബന്ധം, വയറുവേദന , വിശപ്പിലെ വ്യത്യാസം എന്നിങ്ങനെ
ആരോഗ്യത്തോടെയിരിക്കാനുള്ള മികച്ച മാർഗങ്ങളാണു പതിവായുള്ള വർക്ഔട്ടും വ്യായാമവും. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതോടൊപ്പം നിരവധി രോഗങ്ങൾ വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. എന്നാൽ ഫിറ്റ്നസ് നേടാനുള്ള ശ്രമത്തിനിടയിൽ മിക്ക പുരുഷന്മാരും തങ്ങളുടെ പ്രത്യുല്പാദന ആരോഗ്യം അപകടത്തിലാക്കുന്നു. അങ്ങേയറ്റത്തെ
നമ്മുടെ ചുറ്റുവട്ടത്തുള്ള മൃഗങ്ങളിൽ മനുഷ്യന് ഏറ്റവുമധികം രോഗങ്ങൾ വരുത്താൻ കഴിയുന്ന ഒരു ജീവിയാണ് എലി. കാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും നമ്മുടെ ജീവൻ തന്നെ കവരാവുന്ന പല രോഗങ്ങൾക്കും എലികൾ കാരണമാകാറുണ്ട്. വീട്ടിൽ എലി ശല്യമുള്ളവർ ഇനി പറയുന്ന രോഗങ്ങളെ കരുതിയിരിക്കണം. 1. ഹാന്റ വൈറസ് എലികളുടെ മൂത്രം,
സ്ത്രീകള്‍ക്ക് പൊതുവായി വരുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ച് കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഈ അര്‍ബുദത്തെ കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ ആവശ്യത്തിന് അവബോധം ഇല്ലെന്നതാണ് സത്യം. കൃത്യമായ അവബോധവും മുന്നൊരുക്കങ്ങളും വഴി സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും
കോളകൾക്കു പകരം പഴച്ചാറുകളും വീട്ടിലുണ്ടാക്കുന്ന സ്കാഷുകളും പറ്റുമ്പോഴൊക്കെ ഇളനീരും കഴിക്കുക. ദാഹം ശമിപ്പിക്കുന്നതിനൊപ്പം ഓഷധഗുണവുമുണ്ട് ഇളനീരിന്. ഇളനീർ വെള്ളം ക്ഷിപ്രരസായനമാണ്. അതായത്, എളുപ്പത്തിൽ ക്ഷീണം മാറ്റും. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യുന്ന ഇളനീർവെള്ളം
വളരെ ഗൗരവത്തോടെ കാണേണ്ട രോഗമാണെങ്കിലും സോറിയാസിസ് ഒരു പകർച്ച വ്യാധിയല്ല. രോഗിയെ തൊട്ടാലോ ഒപ്പം താമസിച്ചാലോ രോഗം പകരുകയും ഇല്ല. പക്ഷേ, സോറിയാസിസ് കേവലം ഒരു സൗന്ദര്യപ്രശ്നം മാത്രമായി കാണാനാവില്ല. സോറിയാസിസ് രോഗികളിൽ 60% ആളുകളും ഇത് അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതായി കാണുന്നു. സോറിയാസിസ്
50 വയസ്സിനു മുകളിലുള്ള ഒരാള്‍ ഒരു ദിവസം ഏകദേശം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം എന്നാണു കണക്ക്. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. ശ്വാസം, വിയര്‍പ്പ്, വിസര്‍ജനങ്ങള്‍ എന്നിവയിലൂടെ ശരീരത്തിലെ ജലാംശം (Dehydration) നഷ്ടപ്പെടുന്നുണ്ട്. ശരീരം ശരിയായി പ്രവര്‍ത്തിക്കുന്നതിന്, വെള്ളം
കിടുകിടാ വിറപ്പിക്കാന്‍ മാത്രമല്ല നമ്മുടെ ശ്വാസകോശത്തിന് പണി തരാനും തണുത്ത കാറ്റിന് സാധിക്കും. തണുത്ത, വരണ്ട കാറ്റ് ശ്വസിക്കുമ്പോള്‍ ശരീരം അതില്‍ ഈര്പ്പമുണ്ടാക്കാനായി കിണഞ്ഞ് പരിശ്രമിക്കുന്നത് വായുനാളികള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കാം. ഈ അസ്വസ്ഥത വായുനാളികള്‍ ചുരുങ്ങുന്നതും മുറുകുന്നതുമായ
അണുക്കളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിർത്താനും ശരീരത്തിന് ആവശ്യം വേണ്ട ഒരു പോഷണമാണ് വൈറ്റമിൻ ഡി. പ്രതിരോധശേഷി വർധിപ്പിക്കാൻ മാത്രമല്ല ഹൃദയം, തലച്ചോറ്, എല്ലുകൾ, നാഡീഞരമ്പുകൾ എന്നിവ ആരോഗ്യത്തോടെ ഇരിക്കാനും വൈറ്റമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വൈറ്റമിൻ ഡി ഉത്പാദിപ്പിക്കുന്നു.
സ്വാഭാവിക രീതിയില്‍ കുട്ടികളുണ്ടാകാതെ വിഷമിക്കുന്നവര്‍ക്ക് ഇന്ന് കൃത്രിമ ഗര്‍ഭധാരണത്തിനായി ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍(ഐ.വി.എഫ്) പോലുള്ള വഴികള്‍ മുന്നിലുണ്ട്. എന്നാല്‍ ദൈര്‍ഘ്യമേറിയതും പടിപടിയായി പൂര്‍ത്തിയാക്കേണ്ടതുമായ ഒരു പ്രക്രിയയാണ് ഐ.വി.എഫ്. നിരവധി അണ്ഡങ്ങള്‍ ഉത്പാദിപ്പിക്കാന്‍
മനുഷ്യരുമായി സഹവസിക്കുന്ന പക്ഷികളിലൊന്നാണ് പ്രാവുകള്‍. നമ്മുടെ വീടുകളിലും ഓഫീസ് കെട്ടിടങ്ങളിലുമൊക്കെ പ്രാവുകള്‍ കൂട്ടമായി വന്ന് കൂട് കൂട്ടാറുമുണ്ട്. എന്നാല്‍ പ്രാവുകളുടെ സാമീപ്യം ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രാവുകളുടെ
ഒരു ദിവസം തൊണ്ട വേദനയിലാണു കാര്യങ്ങൾ തുടങ്ങിയത്. പിന്നെയത് ശരീരവേദനയായി, പനിയായി, ചുമയായി, കഫക്കെട്ടായി... 3 ദിവസത്തിനു ശേഷമാണു കിടക്കയിൽ നിന്ന് എഴുന്നേൽക്കാനായത്. ശരീരവേദനയ്ക്കു നിവൃത്തിയില്ലാതെ പെയിൻ കില്ലർ സ്പ്രേ പോലും അടിക്കേണ്ടി വന്നു– ഡോക്ടർക്കു മുന്നിൽ ക്ഷീണം മാറാതെ ഇരിക്കുന്ന രോഗിയുടെ
വിഭിന്നമായ ശരീരപ്രകൃതി, ശരീരബലം, ദഹനശക്തി, ജീവിത സാഹചര്യങ്ങൾ, രോഗപ്രതിരോധശേഷി, മനോബലം തുടങ്ങിയവയാണ് ഓരോരുത്തരിലും കാണപ്പെടുന്നത്. അതിനാൽത്തന്നെ ഒരേ കാരണം കൊണ്ട് ഒരേ രോഗം ഒരേ സമയത്തു എല്ലാവർക്കും ഉണ്ടാകാൻ സിദ്ധാന്തപരമായി സാധ്യമല്ല. എന്നാൽ, പകർച്ചവ്യാധികളുടെ കാര്യത്തിൽ ഈ നിയമം ബാധകമല്ല. കാരണം,
Results 1-100 of 2092