Activate your premium subscription today
നമ്മുടെ ശരീരത്തിലെ കരള്കോശങ്ങള്ക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. മദ്യം, ചിലയിനം മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ എന്നിവമൂലം കരള്‍ വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുളള കരള്‍ വീക്കം (വൈറല്‍ ഹെപ്പറ്റൈറ്റിസ്) പൊതുജനാരോഗ്യത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഹെപ്പറ്റൈറ്റിസ് എ,
അര്‍ബുദം പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ വ്യായാമം ഒക്കെ ചെയ്ത് ശരീരം ഫിറ്റാക്കി വയ്ക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ നിത്യവും ഓടുന്ന, നല്ല ഫിറ്റായി ശരീരം സൂക്ഷിക്കുന്ന 38-കാരന് അര്‍ബുദം സ്ഥിരീകരിച്ചെന്ന വാര്‍ത്ത അല്പം ഞെട്ടല്‍ ഉണ്ടാക്കുന്നതാണ്. ടിക്ടോക് എക്സിക്യൂട്ടീവും
ദന്താരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ നിര്‍ണ്ണായ പങ്ക് വഹിക്കുന്ന ഒന്നാണ് ടൂത്ത്ബ്രഷ്. എന്നാല്‍ പലരും ഇത് ഇടയ്ക്കിടെ മാറ്റുന്ന കാര്യം മറന്ന് പോകാറുണ്ട്. കാലപഴക്കം ചെല്ലുമ്പോള്‍ ടൂത്ത് ബ്രഷിലെ ബ്രിസലുകള്‍ മലന്ന് പോകുകയോ പൊഴിഞ്ഞു പോകുകയോ ചെയ്യാം. ഇത് പല്ലുകളില്‍ നിന്ന്
കഴിഞ്ഞ ദിവസം നാറ്റോയുടെ യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ പേരുതെറ്റി ‘പ്രസിഡന്റ് പുട്ടിൻ’ എന്ന് വിശേഷിപ്പിച്ചത് വാർത്തയായിരുന്നു. തന്റെ തെറ്റു മനസ്സിലാക്കി ഉടൻതന്നെ അദ്ദേഹം സെലൻസ്കിയുടെ പേര് പറഞ്ഞെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇത് ഒറ്റപ്പെട്ട
പനികൾ പലവിധമുണ്ടെങ്കിലും ഡെങ്കിപ്പനിയാണു പൊതുവേ കൂടുതൽ. ഡെങ്കി രണ്ടാമതും വരുമ്പോഴാണു കൂടുതൽ അപകടകാരി. ആദ്യത്തെ തവണ വന്നതു ചിലപ്പോൾ രോഗി അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. ഡെങ്കി ബാധിതരിൽ 40% പേർക്കു രോഗ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പ്രമേഹം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരിൽ അസുഖത്തിന്റെ തീവ്രത കൂടും.
മഴക്കാലത്തെ കർക്കടക ചികിത്സയെ കുറിച്ചു മലയാളികളോട് പ്രത്യേകം പറയേണ്ട കാര്യമില്ല. കേരളത്തിന്റെ മാത്രം പാരമ്പര്യമായ ഈ ചികിത്സയ്ക്ക് നമ്മുടെ കാലാവസ്ഥയും സംസ്കാരവുമായി വല്ലാത്തൊരു ബന്ധമുണ്ട്. കഠിനമായ ചൂടിനുശേഷം മഴയോടുകൂടിയെത്തുന്ന മാസമാണ് കർക്കടകം. പൊതുവെ ഋതുക്കൾ മാറി വരുമ്പോൾ തന്നെ നമ്മുടെ ശരീത്തിലും
പ്രായമേറും തോറും മരുന്നുകളുടെ എണ്ണം കൂടുന്നത് ഇന്നത്തെ ലോകത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ്. പലര്‍ക്കും കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ അകത്താക്കേണ്ട അവസ്ഥയാണ്. പ്രമേഹത്തിനും പ്രഷറിനും കൊളസ്ട്രോളിനും എന്നു വേണ്ട നന്നായിട്ടൊന്ന് വയറ്റില്‍ നിന്ന് പോകാന്‍ പോലും മരുന്ന് കഴിക്കേണ്ട
കർക്കടക ചികിത്സയെപ്പറ്റി കേൾക്കാത്തവരുണ്ടോ? ആയുർവേദത്തെ സംബന്ധിച്ചു കർക്കടകം പ്രത്യേക ചികിത്സകളുടെയും പരിചരണത്തിന്റെയും കാലമാണ്. കർക്കടകചികിത്സയെപ്പറ്റി കേൾക്കുകയോ പരീക്ഷിക്കുകയോ ചെയ്യാത്തവർ കുറവ്. ആയുർവേദപ്രകാരം ഔഷധസേവയും ഉഴിച്ചിലും മുതൽ പഞ്ചകർമ ചികിത്സ വരെ കർക്കടകത്തിൽ നടത്താറുണ്ട്.
അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനവും മൂലം മഴക്കാലത്ത് പലരിലും മൈഗ്രെയ്ന് ലക്ഷണങ്ങള്‍ അധികരിക്കാറുണ്ട്. പാരിസ്ഥിതികമായ മാറ്റങ്ങള്‍ തലച്ചോറിലെ കെമിക്കലുകളുടെ അസന്തുലത്തിനും സെറോടോണിന്‍ പോലുള്ള ന്യൂറോട്രാന്‍സ്മിറ്ററുകളുടെ
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായതും സ്വാധീനശേഷിയുള്ളതുമായ കുടുംബമാണ് അംബാനി കുടുംബം. ബിസിനസ്സ് നടത്തി കാശുണ്ടാക്കാന്‍ മാത്രമല്ല ആ പണം കൊണ്ട് സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയാനും ഈ കുടുംബത്തിലുള്ളവര്‍ക്ക് അറിയാം. ജീവിതശൈലിയില്‍ ഇവര്‍ പിന്തുടരുന്ന ചില നല്ല ശീലങ്ങളാണ് ഇവരെ ആരോഗ്യമുള്ളവരും
തലച്ചോറിനെ റീചാര്‍ജ് ചെയ്യാനും മാനസികമായ ഉന്മേഷം ലഭിക്കാനും നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കം ശരിയായില്ലെങ്കില്‍ അസ്വസ്്ഥതയും ഉത്കണ്ഠയും ഉണ്ടാകാം. നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം: ∙ എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ∙ പ്രായമായവര്‍ക്ക് ദിവസം 7-8 മണിക്കൂർ
രാവിലെ ഒരു കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ഉന്മേഷവും ഊർജവും നൽകുന്ന ഒരു പാനീയം കൂടിയാണിത്. എന്നിരുന്നാലും കാപ്പികുടി അധികമായാൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാപ്പിയിൽ അടങ്ങിയ കഫീൻ അധികമായാൽ എന്തൊക്കെ പാർശ്വഫലങ്ങളാണ് ഉണ്ടാവുക എന്നറിയാം. ഉത്കണ്ഠ കഫീൻ കൂടിയാൽ അത്
ഇരുട്ടുമാത്രമുള്ള കണ്ണിലേക്ക് ഒരു ദിവസത്തേയ്ക്ക് മാത്രമായൊരിറ്റു വെളിച്ചം കിട്ടിയാല്‍ എന്തൊക്കെ ചെയ്യുമെന്ന് എഴുതിയത് ഹെലന് കെല്ലറാണ്. ഒരു മനുഷ്യന്റെ സാധാരണ ജീവിതത്തിലെ കാഴ്ചകള്‍ക്ക് അസാധാരണമായ ചന്തമുണ്ടെന്നും എല്ലാ പ്രതിസന്ധികള്‍ക്കും നോവിനും സന്തോഷത്തിനും സങ്കടത്തിനുമപ്പുറം ജീവിതം എത്രയോ
ചോദ്യം : ഹൃദയാഘാതം വന്നാല്‍ ഇടതു വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് എന്തുകൊണ്ടാണ്. ഹൃദയാരോഗ്യവും എല്‍വി ഫങ്ഷന്റെ പ്രാധാന്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിച്ചു തരുമോ? ഉത്തരം : ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം പെട്ടെന്നു നിലയ്ക്കുകയും ആ
കോളറ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആകെ ആശങ്കയിലാണ് സംസ്ഥാനം. ഏറെ നാൾക്കു ശേഷമാണ് കോളറ വീണ്ടും ആശങ്കയുളവാക്കുന്ന രീതിയിലേക്ക് മാറിയത്. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് കേരളത്തിൽ ഒടുവിലായി കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്. എന്താണ്
നാം നമ്മുടെ ദിവസത്തിന്റെ നല്ലൊരു പങ്കും ചെലവഴിക്കുന്ന ഇടമാണ് നമ്മുടെ കിടക്ക. ദിവസം ശരാശരി ആറ് മുതല്‍ 10 മണിക്കൂര്‍ വരെയൊക്കെ രാത്രി നാം കിടക്കയില്‍ ചെലവഴിക്കാറുണ്ട്. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ചര്‍മ്മത്തിന്റെ അടരുകളും ശരീരസ്രവങ്ങളും എണ്ണകളുമൊക്കെ കിടക്കയില്‍ ശേഖരിക്കപ്പെടുന്നു. ഇതിനു പുറമേ പൊടി,
രാത്രിയില്‍ ജോലിയുടെ ആവശ്യത്തിനോ മറ്റോ ഒക്കെയായി ഉണര്‍ന്നിരിക്കേണ്ടി വരുന്നവര്‍ പലപ്പോഴും നേരിടേണ്ടി വരുന്ന ഒരു കാര്യമുണ്ട്. അമിതമായ വിശപ്പ്. അത്താഴം നന്നായി കഴിച്ചിട്ടും ചിലര്‍ക്ക് രാവേറെ ചെല്ലുമ്പോള്‍ വിശക്കാന് തുടങ്ങും. എന്നാല്‍ ഇതേ ആള് കിടന്ന് ഉറങ്ങുകയാണെങ്കില്‍ ഒരിക്കലും വിശപ്പ് അവരെ
പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സെറീയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണുന്ന ജലത്തിൽ ലയിക്കുന്ന വിറ്റമിനാണ് വൈറ്റമിൻ ബി 12. ഇത് ശരീരം നിർമിക്കുന്നില്ല. വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുന്നത്. അരുണരക്താണുക്കളുടെ ഉൽപാദനത്തിനും നാഡികളുടെ പ്രവർത്തനം
മഹാരാഷ്ട്രയിൽ സിക്ക വൈറസ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും അണുബാധയേറ്റ ഗര്‍ഭിണികളുടെ ഭ്രൂണവളര്‍ച്ച പ്രത്യേകം നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. നിലവിൽ എട്ട് സിക്ക വൈറസ്
ചോദ്യം : മഴക്കാലം ആരംഭിച്ചതോടെ ധാരാളം പകർച്ചവ്യാധികൾ തലപൊക്കിയിട്ടുണ്ടല്ലോ. മഴക്കാലത്ത് അസുഖങ്ങൾ വരാതിരിക്കാനായി എന്തു മുൻകരുതലുകളാണ് എടുക്കേണ്ടത്? ഉത്തരം : മഴക്കാലം കേരളത്തിൽ പകർച്ചവ്യാധികളുടെയും കാലമാണ്. ജലം മലിനമാകുന്നതും വെള്ളക്കെട്ടുകൾ ഉണ്ടാകുന്നതും കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾക്കും
സ്ത്രീയുെട ജീവിതചക്രം ശാരീരികവും മാനസികവുമായ ആരോഗ്യവെല്ലുവിളികൾ നിറഞ്ഞതാണ്. കൗമാരകാലം മുതൽ ആർത്തവവിരാമം വരെയുള്ള കാലയളവിൽ നിരവധി മാറ്റങ്ങളിലൂടെയാണ് സ്ത്രീ കടന്നു പോകുന്നത്. ഈ കാലങ്ങളിലെല്ലാം ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ സ്ത്രീയും മനസ്സിലാക്കേണ്ടതുണ്ട്. 1. യൗവനാരംഭം (Puberty) ഈ
ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി എട്ടു വയസ്സുകാരി മരിച്ചതാണ് പുതിയ വാർത്ത. ഭക്ഷണമോ മറ്റു വസ്തുക്കളോ കുടുങ്ങി ശ്വാസം കിട്ടാതായാൽ വെറും നാലു മുതൽ എട്ടു മിനിറ്റ് വരെ മാത്രമേ ജീവനു പിടിച്ചുനിൽക്കാൻ സാധിക്കൂ. ഈ കുറഞ്ഞ സമയത്തിനകം തക്ക ശുശ്രൂഷ കിട്ടിയാൽ രക്ഷപ്പെടാം. എന്തെങ്കിലും വിഴുങ്ങിയതു മൂലം
മഴ തുടരുന്ന സമയമാണ്. ഇൗ സമയത്ത് വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. അടിവസ്ത്രങ്ങളും മറ്റും ഉണങ്ങാതെ ഉപയോഗിക്കുന്നത് പൂപ്പൽ – ഫംഗസ് ബാധയ്ക്കു വഴിവയ്ക്കാം. കുട്ടികളിൽ പേനും കൃമിശല്യവും ഇൗ കാലാവസ്ഥയിൽ കുടൂതലായി കണ്ടുവരുന്നു. വയറിനു തണുപ്പേൽക്കുന്നതുകൊണ്ടും പഴകിയ ആഹാര സാധനങ്ങൾ കഴിക്കുന്നതും മൂലം
ചോദ്യം : പ്രിയപ്പെട്ട ഡോക്ടര്‍, അടുത്തിടെയായി എന്റെ അടിവയറ്റിലെ ചില ഭാഗങ്ങളില്‍ മുഴയുള്ളതായി അനുഭവപ്പെട്ടു. എഴുന്നേറ്റ് നില്‍ക്കുമ്പോഴും ഭാരമെടുക്കുമ്പോഴുമാണ് ഇത് അനുഭവപ്പെടുന്നത്. ഡോക്ടറെ കണ്ടപ്പോള്‍ ഹെര്‍ണിയ ആകാന്‍ സാധ്യതയുണ്ടെന്നു പറഞ്ഞു. ഇതേക്കുറിച്ചൊന്ന് വിശദമാക്കാമോ? ഉത്തരം : ശരീരത്തിലെ
ആയുര്‍വേദത്തിന്റെ സങ്കല്പമനുസരിച്ച് വര്‍ഷകാലം പ്രകൃതിയുടെ പുനരുജ്ജീവനത്തിന്റെ കാലമാണ്. അതേസമയം, മുതിര്‍ന്ന പൗരന്മാര്ക്ക് ആരോഗ്യപരമായി അല്പം സൂക്ഷിക്കേണ്ട കാലം കൂടിയാണിത്. പ്രായമായവര്‍ക്ക് പൊതുവെ പ്രതിരോധശക്തി കുറവായിരിക്കും. ഈര്‍പ്പം കൂടുതലുള്ള ഈ കാലാവസ്ഥയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍,
മഴക്കാലം എത്തിക്കഴിഞ്ഞു. അണുബാധകള്‍, ദഹന പ്രശ്നങ്ങള്‍, അലര്‍ജികള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന ഒരു സമയമാണിത്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തണം. ശരീരത്തിന് രോഗപ്രതിരോധശേഷി ഏറ്റവും കുറയുന്ന കാലമാണ് മഴക്കാലം. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം പ്രതിരോധശേഷി വര്‍ധിപ്പിക്കും.
കാക്കനാട്ടെ ഫ്ലാറ്റ് സമുച്ചയത്തിൽ 338 പേർക്ക് ഛർദ്ദിയും വയറിളക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കുടിവെള്ളത്തിൽ നിന്നാണ് രോഗബാധയെന്നാണ് സംശയം. മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണല്ലോ. കുടിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ പലവിധ രോഗങ്ങളും തേടിയെത്താമെന്നുള്ളതാണ് സത്യം. ശുദ്ധീകരിച്ചെത്തുന്ന വെള്ളമാണെങ്കിലും
കാറ്റിന്റെ കൈ പിടിച്ച് നൃത്തമാടി എത്തുന്ന തുലാമഴ, പുതുമണ്ണിന്റെ ഗന്ധമുയർത്തി ഭൂമിയെ ലഹരി പിടിപ്പിക്കുന്ന വേനൽമഴ, പടിവാതിലിലെ മഴമറയും കടന്ന് തൂവാനത്തുമ്പികളായി മനുഷ്യരിൽ കുളിർകോരിയിടുന്ന മൺസൂൺ മഴ. ഇങ്ങനെ വർഷം മൂന്നുവട്ടം മലയാളത്തിന്റെ കൈപിടിക്കാനെത്തുന്ന മഴയെക്കുറിച്ച് പൊതുവേ ഉയരുന്ന സംശയമാണ്, മഴ
ലോകത്ത് എല്ലാ പ്രായക്കാരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. പ്രായം ഏറുന്തോറും മുടി കൊഴിയുന്നത് സാധാരണമാണെങ്കിലും ചെറുപ്പക്കാരിലും ഇന്ന് മുടി കൊഴിയുകയും കഷണ്ടി വരുകയും ചെയ്യുന്നുണ്ട്. മുടിയുടെ കനം കുറയുന്നത് നിരവധി ഘടകങ്ങൾ കൊണ്ടാണ്. പാരമ്പര്യം, ഹോർമോൺ വ്യതിയാനങ്ങൾ, ചില രോഗാവസ്ഥകൾ എല്ലാം
കുവൈത്തിലെ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 ജീവനുകളാണ് പൊലിഞ്ഞത്. പൊള്ളലേറ്റുള്ള അപകടങ്ങൾ ക്രമാതീതമായി വർധിക്കുന്ന അവസരത്തിൽ ഈ വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. തീ കൊണ്ടുള്ള പൊള്ളലുകളാണു സർവസാധാരണം. പൊള്ളലേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗിയിൽ എത്ര ശതമാനം പൊള്ളലേറ്റു എന്നു നോക്കിയാണു ചികിത്സ. 40
നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തുന്ന ഒരു ദ്രാവക വസ്തുവാണ് രക്തം. ശരീരത്തിലെ അടിസ്ഥാന ഘടകങ്ങളായ ഓരോ കോശവും വളരുന്നതിനും പ്രവർത്തിക്കുന്നതിനും ആവശ്യമായ ഊർജം എത്തിച്ചുകൊടുക്കുന്നത് രക്തമാണ്. ഇത്രയും പ്രധാനപ്പെട്ട രക്തം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ നൽകുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ
അമിതവണ്ണം കുറയ്ക്കാനും സ്ലിമ്മാകാനുമൊക്കെ പലരും പിന്തുടരുന്ന ഒന്നാണ് കീറ്റോജനിക് അഥവാ കീറ്റോ ഡയറ്റ്. എന്നാല്‍ ഇതിന് മാത്രമല്ല കടുത്ത മാനസിക രോഗത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനും കീറ്റോ ഡയറ്റ് സഹായകമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ചിത്തഭ്രമം, ബൈപോളാര്‍
ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ ലോകത്ത് എന്തിനെ പറ്റിയുമുള്ള വിവരങ്ങള്‍ നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. ജീവിതത്തിലെ ഏത് സമസ്യയ്ക്കുമുള്ള ഉത്തരവും ഗൂഗിളിനോടോ ചാറ്റ് ജിപിറ്റിയോടൊ ചോദിക്കുന്ന തലമുറയാണ് ഇത്. സ്വാഭാവികമായും ആരോഗ്യവും രോഗങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും പലരും
കൊടും ചൂടിൽ നിന്നു മഴയും തണുപ്പും നിറഞ്ഞ അന്തരീക്ഷത്തിലേക്കുള്ള മാറ്റത്തിലാണു നമ്മൾ. ഇതിനൊപ്പം ഏറെ വലയ്ക്കുന്ന ഒരു കൂട്ടം രോഗങ്ങളെയും കരുതണം. സാധാരണ ജലദോഷപ്പനി മുതൽ ആളെ കൊല്ലുന്ന ഹെപ്പറ്റൈറ്റിസ് എയും ടൈഫോയ്ഡും വരെയുണ്ട് ഇക്കൂട്ടത്തിൽ. ഇങ്ങനെയുള്ള മഴക്കാല രോഗങ്ങളോടു പ്രത്യേക കരുതലെടുക്കണം.
പേടിപ്പെടുത്തുന്ന ഭയാനക സ്വപ്നങ്ങള്‍ നിങ്ങള്‍ പതിവായി കാണാറുണ്ടോ? പകലിലും സ്വപ്നം പോലുള്ള മായാദൃശ്യങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, ഇവ ലൂപസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തുന്നു. നമ്മെ
ഏതു നാട്ടിലെത്തിയാലും ഇത്തിരി ചോറ് നിർബന്ധമാണു മലയാളികൾക്ക്. അരിക്ക് പകരമായി ഏതു ധാന്യത്തെ കൂട്ടു പിടിച്ചാലും ചോറ് പൂർണമായി ഒഴിവാക്കാൻ പലരും മടിക്കും. അരി നമുക്കു വെറും ആഹാരം മാത്രമല്ല… ആയുർവേദ ശാസ്ത്രപ്രകാരം ഔഷധമായും സൗന്ദര്യസംരക്ഷണത്തിനുള്ള കൂട്ടായും അരി പ്രയോജനപ്പെടുത്താനാകും. രോഗങ്ങൾ തടയും ഔഷധം
മധുരമേറിയ ഡെസർട്ടുകൾ, ഐസ്ക്രീം തുടങ്ങിയവ കഴിക്കാതിരിക്കാൻ മധുരപ്രിയർക്ക് ഏറെ പ്രയാസമാകും. മധുരം കഴിക്കാൻ തോന്നിയാൽ ഇവർ ഇഷ്ടവിഭവങ്ങൾ ആസ്വദിച്ചു കഴിക്കും. എന്നാൽ പ്രോസസ് ചെയ്ത പഞ്ചസാരയും കൃത്രിമ മധുരവും എല്ലാം ഹൃദയസംബന്ധമായ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. മാത്രമല്ല ചർമം, തലമുടി ഇവയേയും ബാധിക്കും.
തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെ ബ്രെയിൻ ട്യൂമർ എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നു. രണ്ട് പ്രധാന തരം ബ്രെയിൻ ട്യൂമറുകൾ ആണ് ഉള്ളത് - മാരകമായ (കാൻസർ) മുഴകൾ, അപകടകരമല്ലാത്ത (ബിനൈൻ) മുഴകൾ. മസ്തിഷ്ക മുഴകളിൽ അതിജീവിക്കാനുള്ള സാധ്യത താഴെ പറയുന്ന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: 1. ഏതു തരം
കൊളസ്ട്രോൾ കുറയ്ക്കാൻ പിന്തുടരാം ഈ ശീലങ്ങൾ ആരോഗ്യശീലങ്ങളോടെ ദിവസം തുടങ്ങുന്നത് ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തും. കൊളസ്ട്രോൾ കൂടുതലുള്ളവരാണെങ്കിൽ, സ്വാഭാവികമായി കൊളസ്ട്രോൾ കുറയ്ക്കാൻ രാവിലെയുള്ള ചില ശീലങ്ങൾ സഹായിക്കും. അവ എന്തെല്ലാം എന്നു നോക്കാം. ∙ആരോഗ്യകരമായ പ്രഭാത ഭക്ഷണം പോഷകസമ്പന്നമായ പ്രാതൽ
ലോകത്ത് വളരെ സാധാരണമായ കാൻസറുകളിൽ ഒന്നാണ് സ്കിൻ കാൻസർ അഥവാ ചർമത്തിലെ അർബുദം. നേരത്തെ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താവുന്നതും വരാതെ തടയാവുന്നതുമാണ് ഇത്. രോഗനിർണയത്തിനും ചികിത്സയ്ക്കും രോഗലക്ഷണങ്ങൾ അറിയേണ്ടത് പ്രധാനമാണ്. ചർമത്തിലെ അർബുദത്തിന്റെ ആറ് ലക്ഷണങ്ങളെ അറിയാം. ∙മറുകുകളുടെ വലുപ്പം, ആകൃതി,
തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം
കടുത്ത ചൂടിൽനിന്ന് തണുത്ത മഴക്കാലത്തിലേക്ക് മാറുമ്പോൾ ഈ കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പ്രായമായവരെയാണ്. മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കാൻ അൽപം മുൻകരുതൽ എടുക്കാം. ഭക്ഷണം ചൂടോടെ ഭക്ഷണം ചൂടോടെ കഴിക്കുന്നതാണ് നല്ലത്. പഴകിയ ഭക്ഷണം ഒഴിവാക്കുക. ഭക്ഷ്യവിഷബാധ പോലുള്ള അസുഖങ്ങൾ പ്രായമായവരെ പെട്ടെന്ന്
പ്രായമൊക്കെ ആയില്ലേ, വീട്ടിലെങ്ങാനും ഇരിക്കരുതോ? – ചോദ്യം ഹെൻട്രിയോട് ആണെങ്കിൽ സൂക്ഷിക്കണം. 64–ാം വയസ്സിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയതിന്റെ ത്രില്ലിലാണ് പത്തനംതിട്ട വെണ്ണിക്കുളം ഇളംതുരുത്തിയിൽ ഇ.വി. ഹെൻട്രി. കരാട്ടെയ്ക്ക് ആറെന്നോ അറുപതെന്നോ വ്യത്യാസമില്ലെന്ന പരിശീലകൻ പ്രേംകുമാറിന്റെ അഭിപ്രായം
ഹോട്ടൽ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണു മിക്കവരും. തിരക്കും മടിയുമൊക്കെ ഇതിനു കാരണവുമാണ്. എന്നാൽ ഭക്ഷ്യവിഷബാധ വാർത്തകൾ പലരെയും ആശങ്കയിലാക്കുന്നു. ഭക്ഷണം സുരക്ഷിതമാകണമെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം. പാഴ്സൽ വാങ്ങുമ്പോൾ ∙ഭക്ഷണം ഒരു മണിക്കൂറിൽ അധികം കവറിൽ സൂക്ഷിച്ചുവയ്ക്കരുത്. ∙അതതു സമയത്തു
സന്ധികളില്‍ നീര്‍ക്കെട്ടിന് കാരണമാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നിങ്ങനെ സന്ധിവാതം പല തരത്തിലുണ്ട്. വര്‍ഷം തോറും ലക്ഷണക്കണക്കിന് പേര്‍ക്ക് ഈ രോഗം ബാധിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് സന്ധിവാതം
തനിക്ക് എഡിഎച്ച്ഡി രോഗാവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. കുട്ടികളായിരിക്കുമ്പോള്‍ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാല്‍ ചികിത്സിച്ച് മാറ്റാമെന്നും എന്നാല്‍ തനിക്ക് 41-ാം വയസ്സില്‍ കണ്ടെത്തിയതിനാല്‍ ഇനി അത് മാറാനുള്ള സാധ്യതയില്ലെന്നും ഫഹദ് പറയുന്നു. കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ്
ചോദ്യം : എന്റെ മകൻ ഒൻപതാം ക്ലാസിലാണു പഠിക്കുന്നത്. പഠനത്തിൽ പിന്നാക്കമാണ്. പഠനവൈകല്യങ്ങൾ ഉള്ള കുട്ടികൾക്കു പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇളവുകൾ ഉള്ളതായി കേട്ടിട്ടുണ്ട്. ഇത്തരം ഇളവുകൾ എന്തൊക്കെയാണ്? അവ ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? ഉത്തരം : ശരാശരി നിലവാരത്തിലോ അല്ലെങ്കിൽ ശരാശരിയിൽ കൂടുതലോ ബുദ്ധിവളർച്ച
ദിവസം എട്ടുമണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുന്നത് വലിയൊരു അനുഗ്രഹമാണ്. കാരണം 80% പേരും ഏതെങ്കിലും തരത്തിലുള്ള ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരോ അനുഭവിച്ചവരോ ആണ്. ഇൻസോമ്നിയ (ഉറക്കമില്ലായ്മ), ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ (OSA), ഉറക്കത്തിലെ സംസാരം, ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, എഴുന്നേറ്റു
വെള്ളമില്ലാതെ ശരീരത്തിലെ ഒരു അവയവത്തിനും പ്രവർത്തിക്കാനാകില്ല. ദഹനത്തിനും വിസർജ്യങ്ങൾ പുറന്തള്ളാനും തലച്ചോറിന്റെയും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തിനും രക്തചംക്രമണത്തിനും ത്വക്ക് സാധാരണ നിലയിലായിരിക്കുന്നതിനുമെല്ലാം ശരീരത്തിൽ വെള്ളം ആവശ്യമാണ്. എത്ര ലീറ്റർ വെള്ളം കുടിക്കാം? വെള്ളം എന്ന്
വേനലവധിക്കാലത്താണ് കുട്ടികളിലും ചെറുപ്പക്കാരിലും ഏറ്റവും അധികം പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടിന് പുറത്തുള്ള കായിക വിനോദങ്ങളിലും മറ്റു കളികളിലും ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകാനിടയുള്ള പരിക്കുകള്‍ (സ്പോര്‍ട്സ് ഇന്‍ജുറീസ്) ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണം. വീഴ്ചയെ തുടര്‍ന്ന് അസ്ഥി, പേശികള്‍, ലിഗമെന്റ്
വിറ്റമിൻ ഡിയുടെ അഭാവം ഇന്ന് സർവസാധാരണമാണ്. ഇന്ത്യൻ ജനസംഖ്യയുടെ 76 ശതമാനം പേർക്കും വിറ്റമിൻ ഡിയുടെ അഭാവം ഉണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൂര്യപ്രകാശമാണ് വിറ്റമിൻ ഡി യുടെ ഏറ്റവും പ്രധാന ഉറവിടം. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഭൂരിഭാഗം ഇന്ത്യക്കാർക്കും വിറ്റമിൻ
മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ച ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള വയോജന കൗൺസിലിന്റെ ശുപാർശ നടപ്പായാൽ വയോജന ട്രൈബ്യൂണലിന്റെ പ്രവർത്തനത്തിൽ കാര്യമായ മാറ്റമുണ്ടാകും. നിലവിലെ ഏകാംഗ ട്രൈബ്യൂണലിനു പകരം, സബ്ഡിവിഷനൽ മജിസ്ട്രേറ്റ് അധ്യക്ഷനായി മൂന്നംഗ ട്രൈബ്യൂണലിനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ഒരു വീട്ടിലെ എത്രാമത്തെയാളായി ജനിക്കുന്നു എന്നത് നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമോ? ഈ ഒരു ജനനക്രമം നിങ്ങളെ ചിലതരം പ്രത്യേക മാനസികാരോഗ്യ വെല്ലുവിളികളിലേക്ക് നയിക്കുമോ? മാതാപിതാക്കളുടെ മൂത്ത മകളായി ജനിക്കുന്നത് ചില പ്രത്യേകതരം മാനസികാരോഗ്യ വെല്ലുവിളികള്‍ ഉയര്‍ത്താമെന്നാണ് സൈബറിടങ്ങളില്‍
നമ്മുടെ ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കാന്‍ പൊതുവേ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഉപ്പ്. പക്ഷേ, ഇതിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ധം, ഹൃദ്രോഗം പോലെ പല പ്രശ്നങ്ങളിലേക്കും നയിക്കാം. എന്ന് വച്ച് ഉപ്പ് പൂര്‍ണ്ണമായും നമ്മുടെ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ പല പ്രത്യാഘാതങ്ങളും
ഇന്നത്തെ സമ്മർദവും തിരക്കും നിറഞ്ഞ ജീവിതശൈലിയിൽ ഹോർമോൺ അസന്തുലനം (Hormonal Imbalance) എന്നത് സർവസാധാരണമായിക്കഴിഞ്ഞു. ക്ഷീണം, ശരീരഭാരം കൂടുക, മൂഡ്സ്വിങ്ങ്സ് തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. വൈദ്യസഹായം തേടേണ്ട അവസരങ്ങൾ ചിലപ്പോൾ ഉണ്ടാകുമെങ്കിലും ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുക
മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍
മോണയുടെയും പല്ലിന്റെയും മോശം അവസ്ഥ കാരണം ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യാനോ, ആൾക്കാരുടെ അടുത്തിരുന്ന് സംസാരിക്കാനോ മടിക്കുന്ന ആളുകൾ നമുക്കിടയിൽ ഒരുപാടുണ്ട്. കൃത്യമായ ശ്രദ്ധ നൽകിയാൽ ഒഴിവാക്കാവുന്ന പ്രശ്നങ്ങളാണ് ഇവ. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ഭക്ഷണ
നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്കു വളരുന്ന അവസ്ഥയാണ് ഇത്. നഖത്തിന്റെ കൂർത്തതോ നേർത്തതോ ആയ അഗ്രം വിരലിലെ ചർമത്തിലേക്ക് ക്രമേണ താഴ്ന്നിറങ്ങും. നഖത്തിലെ നിറവ്യത്യാസം, അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന എന്നിവ കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.
അറിയാം യോഗർട്ടിന്റെ ആരോഗ്യഗുണങ്ങൾ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന ഏതൊരാളുടെയും പ്രിയ വിഭവമാണ് ഇപ്പോൾ യോഗർട്ട്. പ്ലെയ്ൻ യോഗർട്ട് വെറുതെ കഴിക്കുകയോ പഴങ്ങളും നട്സും ചേർത്ത് കഴിക്കുകയോ അതുമല്ലെങ്കിൽ മറ്റ് വിഭവങ്ങളിൽ ചേർത്ത് കഴിക്കുകയോ ആവാം. യോഗർട്ട് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു കൊണ്ടുള്ള ഗുണങ്ങളെ
ഒരു ദിവസം എത്ര നേരമാണ് നമ്മൾ ഇരിക്കാറുള്ളതെന്ന് ആലോചിച്ചു നോക്കൂ. അത്രയും മണിക്കൂർ ഒരേ ഇരിപ്പ് ആരോഗ്യത്തിനു നല്ലതെന്ന് തോന്നുന്നുണ്ടോ? പുകവലിയുടെ അപകടങ്ങളെപ്പറ്റി നമുക്കറിയാം. എന്നാൽ പുകവലി പോലെ പേടിക്കേണ്ട ഒരു നിശബ്ദ കൊലയാളിയാണ് ശരീരമാനങ്ങാതെയുള്ള ഈ ഇരുത്തം. അതുകൊണ്ടാണ് 'സിറ്റിങ് ഈസ് ദ ന്യൂ
ആതുരസേവനരംഗത്ത് എൽസമ്മ ജോസഫ് 34 വർഷം പ്രവർത്തിച്ചു. 17 വർഷങ്ങൾക്കു മുൻപ് മെഡിക്കൽ കോളജിൽനിന്നു റിട്ടയർ ചെയ്ത ഈ നഴ്സമ്മയ്ക്ക് ഇന്നും വിശ്രമമില്ല. തനിക്കു കഴിയുന്ന പോലെ മറ്റുള്ളവർക്ക് സ്നേഹത്തിന്റെ കരം നീട്ടുകയാണ് ഈ കോട്ടയംകാരി. വെള്ള ഫ്രോക്കും തലയിൽ മാലാഖച്ചിറക് പോലെ തോന്നിച്ച തൊപ്പിയും വച്ച്
'പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണ്' എന്ന ഡയലോഗ് കേൾക്കാത്തവരില്ലല്ലോ. പ്രതിസന്ധികളോടു പടവെട്ടി സ്വന്തം കുഞ്ഞിനെ വളർത്തി വലുതാക്കുന്ന അമ്മമാർ തന്നെയാണ് ഏറ്റവും വലിയ പോരാളികൾ എന്നതിൽ സംശയമില്ല. പക്ഷേ അതിൽതന്നെ ഒന്നാം സ്ഥാനത്ത് ആരാണെന്ന് ചോദിച്ചാൽ വിവിധതരം വളർച്ചക്കുറവുകൾ അനുഭവിക്കുന്ന
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ഇത് നമ്മെ സംബന്ധിച്ചിടത്തോളം കേന്ദ്ര സര്‍ക്കാരിന്റെ പുകയില വിരുദ്ധ പ്രചാരണത്തിന്റെ പരസ്യവാചകം മാത്രമല്ല. ജീവിതത്തില്‍ സന്തോഷം എത്ര കിട്ടിയാലും മതിയാകാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു പ്രത്യേക തരം മനശാസ്ത്ര പ്രശ്നമുള്ളവര്‍ക്ക് ജീവിതത്തില്‍ സന്തോഷം വേണമെന്ന
കനത്ത വേനലില്‍ നിന്ന് സംരക്ഷണത്തിന് നേരിട്ട് വെയില് കൊള്ളുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. പക്ഷേ, ജോലിക്കും പഠനത്തിനും മറ്റാവശ്യങ്ങള്ക്കുമായിട്ട് പലര്‍ക്കും പുറത്തിറങ്ങാതെ വയ്യ താനും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുറത്ത് വെയിലത്തേക്കിറങ്ങുന്നവര് നിര്‍ബന്ധമായും
അവധിക്കാലമായതോടെ ഇനി വേനൽക്യാംപുകളുടെ തിരക്കാണ്. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും ആരോഗ്യം മെച്ചപ്പെടുത്താനും സാഹസികതയും കായിക താൽപര്യങ്ങളും വളർത്താനും ഇത്തരം ക്യാംപുകൾ സഹായിക്കും. കുട്ടികളെ ഇത്തരം ക്യാംപുകളിലേക്ക് അയയ്ക്കാൻ താൽപര്യമുണ്ടെങ്കിലും ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തിൽ രക്ഷിതാക്കൾക്ക്
നമ്മുടെ ചുവന്ന രക്തകോശങ്ങളില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്‍ വഹിക്കുന്ന പ്രോട്ടീന്‍ തന്മാത്രയാണ് ഹീമോഗ്ലോബിന്‍. ശരീരം ആവശ്യത്തിന് ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാത്തതിനെ തുടര്‍ന്നുണ്ടാകുന്ന രോഗമാണ് തലസീമിയ. മാതാപിതാക്കളില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന ഈ രോഗം ചുവന്ന രക്തകോശങ്ങളുടെ
അര്‍ബുദകാരണമാകുന്ന പല വിധത്തിലുള്ള വസ്തുക്കളെ പറ്റി നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ അക്കൂട്ടത്തിലെങ്ങും ഒരു സാരി കണ്ടിട്ടുണ്ടാകില്ല. ഇന്ത്യന്‍ പരമ്പരാഗത വസ്ത്ര സങ്കല്പത്തിന്റെ നെടുംതൂണായി നാം പ്രതിഷ്ഠിച്ചിരിക്കുന്ന സാരി ഒരു അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ആരോഗ്യവിദഗ്ധര്‍ പറയുന്നു.
അതിപുരാതനകാലം മുതൽ നമുക്ക് കേട്ടറിവുള്ള ഒരു രോഗാവസ്ഥയാണ് ആസ്ത്മ . വൈദ്യ ശാസ്ത്ര വിവരണങ്ങളിൽ ഏറ്റവും ആദ്യം രേഖപ്പെടുത്തിയ അസുഖങ്ങളിലൊന്നത്രേ ഇത്. ഹോമറിന്റെയും ഹിപ്പോക്രറ്റസിന്റെയും ലിഖിതങ്ങളിൽ ആസ്തമയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാനാകും. ചരകസംഹിതയിൽ തമകശ്വാസമെന്നു വിവരിച്ചിട്ടുള്ള രോഗാവസ്ഥയും ആസ്ത്മ
രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ വാഷ് ബേസിനു മുന്നില്‍ പോയി വെള്ളമെടുത്ത് കണ്ണിലേക്ക് തെറിപ്പിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. മുഖത്തെ പീളയും അഴുക്കുമെല്ലാം കളയാനും ഒരു ഉഷാറ് കിട്ടാനുമൊക്കെയാണ് നാം ഇങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍ കണ്ണിലേക്ക് പച്ചവെള്ളം ഇത്തരത്തില്‍ തെറിപ്പിക്കുന്നത് അത്ര നല്ല
24 വയസ്സുള്ള സൂര്യ സുരേന്ദ്രൻ എന്ന പെൺകുട്ടി വിമാനത്താവളത്തിൽ കുഴഞ്ഞു വീണതിനെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹൃദ്രോഗബാധ മൂലമാണു സൂര്യയുടെ മരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അരളി ചെടിയുടെ നീര് ഉള്ളിൽ ചെന്നതാവാം കാരണമെന്നും ഡോക്ടർമാർ അറിയിച്ചു. അരളി ചെടിയുടെ ഇല ചവച്ചത്
അമിതമായ തീറ്റ, വ്യായാമത്തിന്റെ അഭാവം എന്നിങ്ങനെയുള്ള കാരണങ്ങളുമായാണ് നാം പലപ്പോഴും ഭാരവര്‍ധനവിനെ ബന്ധിപ്പിക്കുന്നത്. എന്നാല്‍ ഇതിനു പുറമേ മറ്റ് ചില കാരണങ്ങളാലും ഒരു വ്യക്തിയുടെ ശരീരഭാരം കൂടിയെന്നിരിക്കാം. അത്തരമൊരു കാരണമാണ് ചില പോഷണങ്ങളുടെ അഭാവം. നന്നായി പ്രവര്‍ത്തിക്കാന്‍ നമ്മുടെ ശരീരം പല
പ്ലാസ്മാ കോശങ്ങൾ അഥവാ ഒരിനം ശ്വേതരക്ത കോശങ്ങളിൽ ആരംഭിക്കുന്ന കാൻസർ ആണ് മൾട്ടിപ്പിൾ മെലോമ. ആരോഗ്യമുള്ള പ്ലാസ്മാ കോശങ്ങൾ ആന്റിബോഡികൾ എന്ന പ്രോട്ടീനുകളെ നിർമിച്ച് അണുബാധകളെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റിബോഡികൾ രോഗാണുക്കളെ കണ്ടെത്തി ആക്രമിക്കും. മൾട്ടിപ്പിൾ മെലോമയിൽ, മജ്ജയിലെ (born marrow) പ്ലാസ്മാ
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ചെറുതായി ഉറക്കം വരുന്നതും ക്ഷീണം തോന്നുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാന്‍ കഴിയാത്ത വിധം അത്യധികമായ ക്ഷീണം ഉച്ചഭക്ഷണ ശേഷം വരുന്നത് നമ്മുടെ ഭക്ഷണത്തിലെ പോഷണങ്ങളെയും ജീവിതശൈലിയെയും കുറിച്ച് പല ചോദ്യങ്ങളും
ചൂട് കൂടുമ്പോൾ ഹൃദയാരോഗ്യത്തിന് കൂടുതൽ ശ്രദ്ധകൊടുക്കണം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ആരോഗ്യശീലങ്ങൾ പിന്തുടരാം. ∙കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്താം. കൊളസ്ട്രോളും രക്തസമ്മർദവും പരിശോധിക്കാം. ഇതുമൂലം ഹൃദയത്തെ സുരക്ഷിതമാക്കാൻ േവണ്ട മുൻകരുതൽ എടുക്കാനും സാധിക്കും. ∙താപനില വല്ലാതെ ഉയരുകയാണ് പകൽ
ഏഴാച്ചേരിയിലെ 12 മക്കളുള്ള കുടുംബത്തിൽ ഏഴാമതായാണ് എന്റെ ജനനം. വളരെ പ്രാരബ്ധമുള്ള കർഷക കുടുംബമായിരുന്നു. വേണ്ടവിധം സംരക്ഷണവും ജീവിതസൗകര്യവും ഒന്നും തന്നെ കിട്ടിയിരുന്നില്ല. പഠനത്തിൽ വളരെ മികവും കലാകായിക കഴിവുകളും ഉണ്ടായിരുന്ന എനിക്ക് ഏഴാം ക്ലാസിൽ വച്ച് പഠനം നിർത്തേണ്ടിവന്നു. 20 വയസ്സായപ്പോഴേക്കും
ആഗോള തലത്തില്‍ പല രാജ്യങ്ങളില്‍ നിന്നും വില്ലന്‍ ചുമ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും ആശങ്ക. ചൈന, ഫിലിപ്പൈന്‍സ്, ചെക്ക് റിപബ്ലിക്, നെതര്‍ലാന്‍ഡ്സ്, എന്നിങ്ങനെ പല രാജ്യങ്ങളിലും വില്ലന്‍ ചുമ മൂലമുള്ള മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. യുകെ, അമേരിക്ക
ബ്രഡ്, മുട്ട എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കള്‍ കടയില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ നാം അവയിലെ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കാറുണ്ട്. കേടാകാതെ എത്ര കാലം ഒരു പ്രത്യേക വസ്തു ഉപയോഗിക്കാന്‍ സാധിക്കുമെന്നതിന്റെ പരമാവധി കാലാവധിയാണ് ഈ എക്സ്പയറി ഡേറ്റ്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല
നേരെ ഇരുത്താൻ ശ്രമിച്ചാൽ മറിഞ്ഞു വീഴുമായിരുന്ന കുട്ടി, ഹിമാലയത്തിലെ റോഹ്താങ് ചുരം വരെ യാത്ര ചെയ്യുക, പുഴകളിലൂടെ റാഫ്റ്റിങ് നടത്തുക. പഞ്ചഗുസ്തി മത്സരത്തിൽ സ്വർണം നേടുക. ശരിക്ക് സംസാരിക്കാതിരുന്ന അവൻ മോട്ടി വേഷണൽ സ്പീക്കറാവുക. ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നു ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്. സെറിബ്രൽ
പ്രായമാകുമ്പോൾ പലരിലും കൂന് അഥവാ കൈഫോസിസ് (മുതുകിന്റെ വളവ്) ഉണ്ടാകുന്നത് സാധാരണമാണ്. അതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഏറെയാണ്. പ്രധാനമായും നാല് കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം: ∙ ഡിസ്ക് തേയ്മാനം. ∙ പേശികളുടെ ദുർബലാവസ്ഥ. ∙ഓസ്റ്റിയോപൊറോട്ടിക് കംപ്രഷൻ ഫ്രാക്ചർ (എല്ലുകൾ ഒടിയുകയും പൊട്ടുകയും
ചോദ്യം : എന്റെ മകൻ ഒരു വിദേശ കമ്പനിയുടെ ഇന്ത്യയിലുളള ഒാഫിസിലാണു ജോലി ചെയ്യുന്നത്. അവനു ജോലി സമയം രാത്രി 9 മുതൽ രാവിലെ 6 വരെയാണ്. അതിനാൽ, രാത്രിയിൽ അൽപം പോലും ഉറങ്ങാൻ കഴിയില്ല. രാവിലെ വീട്ടിൽ വന്ന് ദിനകൃത്യങ്ങൾ നടത്തിയശേഷമാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. അതിനുശേഷം ഉറങ്ങാൻ കിടക്കും. പിന്നെ ഉച്ചകഴിഞ്ഞ്
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു
സൂര്യപ്രകാശം ആണ് വൈറ്റമിൻ ഡി യുടെ പ്രധാന ഉറവിടം. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും പൊതുവായ സൗഖ്യത്തിനും വൈറ്റമിൻ ഡി കൂടിയേ കഴിയൂ. എന്നാൽ ഇരുണ്ട ചർമം (darker skin tone) ഉള്ളവരിലും, സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ഏൽക്കുന്നവരിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും
വേനൽ കടുക്കുകയാണ്. ചൂട് ഓരോ ദിവസവും കൂടി വരുന്നു. എയർ കണ്ടീഷനുകളെ ആശ്രയിച്ചാണ് മിക്കവരും കഴിയുന്നത്. സഹിക്കാൻ വയ്യാത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ ഓഫിസുകളിൽ മാത്രമല്ല, വീടുകളിലും എസി ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. എന്നാൽ ശരിയായ വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ,എസിയുടെ ഉപയോഗം പല
കോഴിക്കോട് ജില്ലയിലെ മൂടാടി പഞ്ചായത്തിലാണ് ഞങ്ങളുടെ വീട്. പതിനെട്ടാമത്തെ വയസ്സിലായിരുന്നു വിവാഹം. ഭർത്താവ് യൂസഫിന് ഖത്തറിലായിരുന്നു ജോലി. രണ്ടാമത്തെ മകൾക്ക് പത്തുവയസ്സു പൂർത്തിയായപ്പോഴാണ് മൂന്നാമത്തെ ആളായി ഷദമോൾ പിറന്നത്. മൂന്നാമതൊരാൾ കൂടി വരുന്നുണ്ടെന്നറിഞ്ഞതിൽ എല്ലാവരും അതിയായ
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ സ്ക്രീനുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. സ്മാർട്ട് ഫോണും ടാബ്ലെറ്റും മുതൽ ലാപ്ടോപ്പും ടെലിവിഷനും വരെ നമുക്ക് ഒഴിച്ചു കൂടാൻ പറ്റാതെ ആയിരിക്കുന്നു. വിവരവും വിജ്ഞാനവും വിനോദവും ഏകുന്നതാണെങ്കിലും സ്ക്രീൻ ടൈം അധികമാകുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കരളിനെ ‘ശരീരത്തിലെ വർക്ക്ഷോപ്പ്’ എന്നാണു വിശേഷിപ്പിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ഉപാപചയത്തിന്റെ നിയന്ത്രണവും വിഷവസ്തുക്കളുടെ പുറംതള്ളലും കരളിന്റെ മുഖ്യ ജോലികളാണ്. പ്ലാസ്മയിലുള്ള ആൽബുമിൻ,
ഒരു പ്രായം കഴിഞ്ഞാല്‍ പലരെയും വലയ്ക്കുന്ന ദഹനസംബന്ധമായ പ്രശ്നമാണ് മലബന്ധം. പല കാരണങ്ങള്‍ കൊണ്ട് മലബന്ധം വരാമെന്നതിനാല്‍ ഇതിന്റെ കാരണം കണ്ടെത്തേണ്ടത് രോഗനിവാരണത്തില്‍ നിര്‍ണ്ണായകമാണ്. മലബന്ധം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായകമായ ഒരു പരിഹാരമാര്‍ഗ്ഗം മുന്നോട്ട് വയ്ക്കുകയാണ് ഇന്ത്യന്‍
കണ്ണിന്റെ ആരോഗ്യത്തിന് വിറ്റമിൻ എ ആവശ്യമാണ്. വിറ്റമിൻ എ യുടെ അഭാവം നിശാന്ധത മുതൽ അന്ധതയ്ക്കു വരെ കാരണമാകാം. വിറ്റമിൻ എ യുടെ പ്രാധാന്യം മനസ്സിലാക്കി ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് ശരീരത്തിലെത്തിച്ച് ആരോഗ്യം നിലനിർത്തേണ്ടതാണ്. വിറ്റമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വിറ്റമിൻ എ യുടെ
നിശ്ശബ്ദ ശത്രുവായ ഫാറ്റി ലിവർ ഇന്ന് പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങിയവയിലൂടെ ഈ രോഗാവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസം 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഫാറ്റിലിവറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ഇതാ... ∙ ആഹാരം തവണകൾ കൂട്ടി
വണ്ണം കുറയ്ക്കാൻ പലവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മിൽ പലരും. നമ്മുടെ ലുക്കിന്റെ മാത്രം പ്രശ്നമല്ല ഇന്ന് പൊണ്ണത്തടി. ലോകമെമ്പാടും ഒരു പകർച്ചവ്യാധി പോലെ പടർന്ന ആരോഗ്യപ്രശ്നമായി അത് മാറിയിരിക്കുകയാണ്. ലോകത്ത് നൂറുകോടിയോളം പേർ പൊണ്ണത്തടിമൂലം കാര്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ്
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് 'ഹീമോഫിലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോള്‍ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകര്‍ത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകള്‍ക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ
ഡിമൻഷ്യ ബാധിതരെ പരിചരിക്കുന്നതിൽ നല്ല കരുതലും ശ്രദ്ധയും ആവശ്യമാണ്. മറവി ഒരു രോഗമാണെന്നും അവർ ചെയ്യുന്നത് തെറ്റല്ലെന്നും മനസ്സിലാക്കിയുള്ള ഇടപെടലാണ് ആവശ്യം. മറവിബാധിതരുടെ പരിചരണത്തിൽ സംസ്ഥാന സാമൂഹികസുരക്ഷാ മിഷൻ നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ: ∙ ഉറക്കം കൃത്യമാക്കാം. ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ
വിഷുവിനു കണിക്കൊന്നയോളം ഡിമാന്റുള്ള മറ്റേതെങ്കിലും പൂവുണ്ടോ? ഈ സ്വർണനിറമുള്ള ഇത്തിരിക്കുഞ്ഞൻ പൂവിന് കാണാനുള്ള ഭംഗി മാത്രമല്ല, ഔഷധഗുണങ്ങളുമുണ്ടെന്ന് അറിയാമോ? മണം പോലുമില്ലാത്ത ഈ പൂവിന് ഔഷധഗുണമോ എന്ന് ചിന്തിച്ചെങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും നിങ്ങള്‍ അറിഞ്ഞിരിക്കണം. കണിക്കൊന്നയാകമാനം ഔഷധമാണ്.
ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവർക്ക് ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവ് കുറവാണ്. പ്രായമേറുമ്പോൾ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് ഇതിനു കാരണം. പ്രായമായവരിൽ സാധാരണ കണ്ടുവരാറുള്ള ഒന്നിലധികം രോഗാവസ്ഥകളും സ്ഥിതി വഷളാക്കുന്നു. ഒന്നിലധികം മരുന്നുകൾ കഴിക്കുന്നതും ചൂടിനോട്
എന്ത് ഭക്ഷണം കഴിക്കുന്നു എന്നത് പോലെ തന്നെ പ്രധാനമാണ് എപ്പോള്‍ ഭക്ഷണം കഴിക്കുന്നു എന്നതും. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം രാത്രിഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നത് അതിപ്രധാനമാണ്. വൈകുന്നേരം അഞ്ച് മണിക്കും രാത്രി ഏഴ് മണിക്കും ഇടയില്‍ രാത്രിഭക്ഷണം പൂര്‍ത്തിയാക്കുന്നത്
ക്ലാസിലോ ജോലി സ്ഥലത്തോ ഒക്കെ ഇരിക്കുമ്പോള്‍ മുടി പിടിച്ച് വലിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ശ്രദ്ധിച്ച് വായിക്കുക. ഈ വിചിത്രമായ സ്വഭാവത്തിന് വൈദ്യശാസ്ത്രത്തില്‍ ഒരു പേരുണ്ട്. ട്രിക്കോടില്ലോമാനിയ. ഈ മാനസികരോഗാവസ്ഥയുള്ളവര്‍ക്ക് തലമുടി, കണ്പീലികള്, പുരികം, കൈകാലുകളിലെ മുടി
കടുത്ത വേനൽച്ചൂടിൽ തണുത്ത വെള്ളത്തിൽ നീന്തിത്തുടിക്കുന്നതിന്റെ സുഖം. ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്. സ്കൂൾ അവധിയും വേനൽക്കാലവും എത്തുന്നതോടെ നീന്തൽക്കളരികൾ സജീവമാവുകയാണ്. നീന്തൽ വശമില്ലാത്തവരും പരിചയക്കുറവ് ഉള്ളവരുമെല്ലാം പുഴയിൽ ഇറങ്ങുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. 3 ദിവസത്തിനിടെ
കൗമാരക്കാരായ കുട്ടികളിലെ ആത്മഹത്യാ കണക്കുകൾ പരിശോധിച്ചാൽ അമ്പരക്കും. ചെറുപ്രായത്തിൽ ഇത്രയേറെ കുട്ടികൾ എന്തിനാണ് ജീവിതം വേണ്ടെന്നു വയ്ക്കാൻ തീരുമാനിച്ചതെന്ന് സ്വാഭാവികമായും ചിന്തിച്ചുപോകും. എന്ത് പ്രശ്നമാണ് അവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന ചോദ്യം പലർക്കു മുന്നിലും ഉത്തരം കിട്ടാതെ
രാവിലെ പല്ലുതേപ്പും ബെഡ്കോഫിയും കഴിഞ്ഞാൽ പിന്നത്തെ പതിവ് കുളിയാണ്. പണ്ടും ഇന്നും. പണ്ട് ബ്രാഹ്മ മുഹൂർത്തത്തിലെ മുങ്ങിക്കുളിയിലാണ് മലയാളിയുടെ പുലരികൾ ആരംഭിച്ചിരുന്നത്. ധാരാളം സമയമെടുത്തുള്ള നീരാട്ട് ഒരേ സമയം കുളിയും വ്യായാമവും കൂടിയായിരുന്നു. പുലർച്ചെ നാലു നാലരയ്ക്കുള്ള ബ്രാഹ്മ മുഹൂർത്തത്തിൽ ജലത്തിൽ
Results 1-100 of 2214