Activate your premium subscription today
പ്രായമാകുമ്പോൾ പല്ലിന്റെ പ്രശ്നങ്ങൾ പലർക്കും ബുദ്ധിമുട്ടു സൃഷ്ടിക്കാറുണ്ട്. പല്ലുകൾ നേരത്തെ നഷ്ടപ്പെടുന്നത് ശരിയായ ദഹനപ്രക്രിയയ്ക്ക് തടസ്സമാകും. ഇത് പോഷകക്കുറവിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. മാനസികസമ്മർദവും ദന്താരോഗ്യവും ദന്താരോഗ്യവും മാനസികാരോഗ്യവും എന്നതാണ് ഈ വർഷത്തെ ദന്താരോഗ്യ
വ്യായാമം ചെയ്യുമ്പോൾ സ്വാഭാവികമായും എല്ലാവരും വിയർക്കുകയും ഇതുമൂലം ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ ചെറുതായി നനയുകയും ചെയ്യും. ചിലർ വ്യായാമം കഴിഞ്ഞു വന്നാൽ ഉടൻ ഈ വസ്ത്രങ്ങൾ അലക്കാനിടും. മറ്റു ചിലരാകട്ടെ അത് എവിടെയെങ്കിലും ഉണങ്ങാൻ വിരിച്ച ശേഷം പിറ്റേദിവസം അതേ വസ്ത്രങ്ങൾ തന്നെ വീണ്ടും ഉപയോഗിക്കും. അടുത്തിടെ
പകൽസമയത്ത് ഇടയ്ക്ക് ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത് എന്നും ഉണ്ടായാലോ. ജോലിയെ ഉൾപ്പെടെ ബാധിക്കും എന്നുറപ്പാണ്. പകൽ മുഴുവൻ കടുത്ത ക്ഷീണവും ഉറക്കം തൂങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നതിനെ ഹൈപ്പർ സോമ്നിയ എന്നാണ് പറയുന്നത്. ഈ അവസ്ഥ ഉള്ളവർ ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും പോലും ഉറക്കം
മലവിസര്‍ജ്ജനത്തിന് സഹായിക്കുന്ന വൻകുടലിലെ രണ്ട് ഭാഗങ്ങളാണ് കോളോണും റെക്ടവും. ഇവിടെ വികസിക്കുന്ന അർബുദത്തിന് കോളോ റെക്ടൽ ക്യാൻസർ അഥവാ മലാശയ അർബുദം എന്നു പറയുന്നു. എവിടെ ആരംഭിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി കോളോണ്‍ ക്യാൻസർ, റെക്ടൽ ക്യാൻസർ എന്നും ഇവ അറിയപ്പെടുന്നു.നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും
പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത് നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ
സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്‍ തോതിലുള്ള പ്രചാരണങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ നടക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനുളള ഏറ്റവും എളുപ്പമുള്ളതും കാര്യക്ഷമമായതുമായ വഴിയാണ് പ്രതിരോധ കുത്തിവയ്പ്പ്. പാകമാകാത്ത പ്രതിരോധ
മുതിര്‍ന്ന പ്രായക്കാരുടെ യാത്രകള്‍ പുണ്യസ്ഥലങ്ങളിലേക്ക് മാത്രമെന്നൊരു ധാരണയുണ്ട് ചിലര്‍ക്ക്. വിശ്വാസികള്‍ക്ക് അത് ഊര്‍ജം നല്കുമെന്നതില് തര്‍ക്കമില്ല. എന്നാല്‍, ഉല്ലാസവും വിനോദവുമൊക്കെ തേടിയുള്ള യാത്രകള്‍ക്കും ഈ പ്രായത്തില്‍ സ്ഥാനമുണ്ട്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം പോക്കറ്റിനൊതുങ്ങുന്ന
വേനൽച്ചൂട് ഏറിവരികയാണ്. മാർച്ച് ആയപ്പോഴേക്കും ഏപ്രിൽ, മേയ് മാസങ്ങൾക്കു സമാനമായ ചൂടാണ് അനുഭവപ്പെടുന്നതെന്നാണു പറയുന്നത്. അതേസമയം, മഞ്ഞുവീഴ്ചയുള്ളതിനാൽ പുലർച്ചെ തണുപ്പുമുണ്ട്. കൂടാതെ, ഇടയ്ക്കിടെ കനത്ത വേനൽമഴയും ലഭിക്കുന്നു. കാലാവസ്ഥാ വ്യതിയാനം പകർച്ചപ്പനി, മഞ്ഞപ്പിത്തം, ചർദി, അതിസാരം, ന്യൂമോണിയ
കാൻസർ ചികിത്സയിൽ രോഗികൾ രോഗത്തിനുപുറമെ പല വെല്ലുവിളികളെയും നേരിടേണ്ടിവരാറുണ്ട്. കാൻസർ ചികിത്സയിലെ വേദന നിറഞ്ഞ, എന്നാൽ അധികം അറിയപ്പെടാത്ത ഒരു വേദന നിറഞ്ഞ പാർശ്വഫലമാണ് കീമോ മൗത്ത് (chemo mouth). വീക്കം, അസ്വസ്ഥത, വായില്‍ വ്രണം തുടങ്ങിയവ ഉണ്ടാകുകയും ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ സംസാരിക്കാനോ
ഉറക്കത്തിനായും ഒരു ദിനാചരണമോ? മാർച്ച് 14 ലോക നിദ്രാ ദിനമാണ്. നമ്മുടെ ജീവിതത്തിന്റെ ഏതാണ്ട് മൂന്നിലൊന്നു സമയം നാം ചിലവഴിക്കുന്നത് ഉറക്കത്തിനായാണ്. അത് ആരോഗ്യകരമാകണം, സുഖകരമാകണം. ഉറക്കത്തിലെ ശ്വാസം നിലക്കൽ [ഒബ്സട്രക്റ്റീവ് സ്ലീപ് അപ്നിയ - Obstructive Sleep Apnoea (OSA)] ഒട്ടനവധി ആളുകളെ ബാധിയ്ക്കുന്ന,
തലയിണ വയ്ക്കാതെ ഉറങ്ങുന്നത് നട്ടെല്ലിന് നല്ലതോ ചീത്തയോ എന്നത് മിക്കവരുടെയും സംശയമാണ്. പ്രധാനമായും ഓരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തെയും ആശ്രയിച്ചിരിക്കും അത്. തലയിണ വയ്ക്കാതെ ഉറങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ എന്നറിയാം. തലയിണ വയ്ക്കാതെ ഉറങ്ങുന്നതു കൊണ്ടുള്ള
എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക വൃക്കദിനമായി ആചരിക്കുന്നു. മാർച്ച് 13 നാണ് ഈ വർഷത്തെ വൃക്കദിനാചരണം. വൃക്കകളുടെ ആരോഗ്യത്തെക്കുറിച്ചും വൃക്കരോഗങ്ങൾ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ‘നിങ്ങളുടെ വൃക്കകൾ
വിശുദ്ധ റംസാൻ മാസം തുടങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളോടൊപ്പം ആത്മീയമായ വളർച്ചയും ഈ മാസം ലക്ഷ്യം വയ്ക്കുന്നു. റംസാൻ, നൊയമ്പുകാലം കൂടിയാണ്. സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഇടയിൽ ഭക്ഷണമോ വെള്ളമോ കുടിക്കാതെ കഠിനവ്രതം എടുക്കുന്ന സമയം കൂടിയാണിത്. ഉപവാസം ആരോഗ്യത്തിനും സൗഖ്യത്തിനും ഏറെ ഗുണം ചെയ്യും.
ഇന്ത്യയില്‍ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുന്നു. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യമാണ്. കണ്ണില്‍നിന്ന് തലച്ചോറിലേക്ക്
ശരീരം മെലിഞ്ഞിരിക്കാൻ ഭക്ഷണം ഒഴിവാക്കി ഒടുവിൽ ജീവൻ നഷ്ടമായ പെൺകുട്ടിയുടെ വാർത്തയാണ് സമൂഹമാധ്യമത്തിൽ നിറഞ്ഞിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം അളുകളും. അവരിൽ പലരും വളരെ ചുരുങ്ങിയ സമയം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ പ്രയത്നിക്കുന്നവരും. ഡയറ്റോ വ്യായാമമോ ഇന്ന് തുടങ്ങിയാൽ അടുത്ത
കാഴ്ച ഇല്ലെങ്കിലെന്താ ഞാൻ ഹാപ്പി ആണ് എന്ന് പുഞ്ചിരിയോടെ പറയണമെങ്കിൽ അതൊരു വല്ലാത്ത കോൺഫിഡൻസ് തന്നെയാണ്. അങ്ങനെ ആത്മവിശ്വാസത്തിന്റെ മനുഷ്യ രൂപമാണ് ആശാലത ടീച്ചർ എന്നു പറയാം. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ വെറുതേ റീലുകൾ കണ്ട് സമയം പോക്കുമ്പോൾ നിങ്ങളും കണ്ടിട്ടുണ്ടാകും ടീച്ചറിനെ. യാതൊരു അങ്കലാപ്പും
സ്ത്രീകളിലെ വന്ധ്യത; കാരണങ്ങളും പരിഹാരങ്ങളും ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിന് കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം
ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ മുന്നറിയിപ്പാണ് ശരീരത്തിലെ അമിത രക്തസമ്മര്‍ദ്ധം. എന്നാല്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നടത്തുന്ന ഒറ്റ പരിശോധന കൊണ്ട് രക്തസമ്മര്‍ദ്ധം ഉണ്ടെന്ന് ഉറപ്പിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് ഒരു പ്രത്യേക സമയത്ത്
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് പൊണ്ണത്തടി. തെറ്റായ ഭക്ഷണശീലങ്ങളും ആനാരോഗ്യകരമായ ജീവിതശൈലിയുമാണ് ഇതിന് കാരണമായി എടുത്തു പറയേണ്ടത്. വ്യായാമം, ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ, മറ്റു ജനിതക ഘടകങ്ങൾ എന്നിവ അമിതവണ്ണത്തിന് കാരണമാകാം. ജീവിതശൈലി ക്രമീകരിക്കുക എന്നതാണ്
പ്രായത്തെ ആര്‍ക്കും തടുത്ത് നിര്‍ത്താന്‍ കഴിയില്ല. എന്നാല്‍ വയസ്സാകുമ്പോഴും നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നത് ജീവിതം സുഗമമാക്കും. നിങ്ങള്‍ ആരോഗ്യത്തോടെയാണോ വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു ലളിതമായ മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയാണ് പ്ലോസ് വണ്‍
ശരീരത്തില്‍ വയറിന്റെ ഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പല പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെയുള്ള പ്രശ്നമാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ പ്രസവത്തിനുശേഷം വയര്‍ തൂങ്ങി പോകുന്നത് കാണാറുണ്ട്. വയര്‍ കുറയ്ക്കാനായി പല വഴികളുണ്ട്. അതിനായി ശസ്ത്രക്രിയ എങ്ങനെയാണ് സഹായിക്കുക എന്ന് നമുക്ക്
എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒരു അവസ്ഥയാണ് കേൾവിക്കുറവ്. നേരത്തെയുള്ള തിരിച്ചറിയലും ഉചിതമായ ഇടപെടലും ജീവിത നിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, സംസാരശേഷിയിലെ കാലതാമസം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയ
മണിക്കൂറുകളോളം സക്രീനിലേക്ക് നോക്കിയിരിക്കുന്നവരാണ് നമ്മളിൽ പലരും. കണ്ണുകൾക്ക് കഠിനമായി ജോലി ചെയ്യേണ്ടി വരുന്നതു കൊണ്ട് കണ്ണിനു വരൾച്ച, ആയാസം ഇവ ഉണ്ടാകാം. ഒപ്പം കാഴ്ച മങ്ങുകയും ചെയ്യും. കണ്ണടയും കണ്ണിലൊഴിക്കുന്ന മരുന്നും എല്ലാം പെട്ടെന്ന് ആശ്വാസം തരും. എന്നാൽ കണ്ണുകൾക്ക് ഉള്ളിൽ നിന്നു തന്നെ
ചില തെറ്റായ പ്രഭാത ശീലങ്ങൾ മാനസിക സമ്മർദ്ദം വർധിപ്പിക്കുകയും, ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും, ചർമ്മത്തിനും മൊത്തത്തിലുള്ള ശാരീരിക ആരോഗ്യത്തിനും ഹാനികരമാകുകയും അതുവഴി വാർധക്യത്തിൻറെ ലക്ഷണങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഒരു ദിവസത്തിന്റെ തുടക്കത്തിൽ ചെയ്യുന്ന തെറ്റായ ശീലങ്ങൾ ശരീരത്തിൽ
കഴുത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ വൃക്കകളിലെ കാൻസർ ഉൾപ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം എന്ന് ഡോക്ടർമാർ. വൃക്കകളിലെ കലകളി (tissues)ൽ ഉണ്ടാകുന്ന അസാധാരണമായ കോശവളർച്ച മൂലം കാൻസർ ഉണ്ടാകാം. കാൻസർ കോശങ്ങൾ, മറ്റ് അവയവങ്ങളിലെ കോശങ്ങളെ ബാധിക്കുകയും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പകരുകയും
ഏതു പ്രായത്തിലുള്ളവരെയും ഗില്ലൻബാരി സിൻഡ്രോം ബാധിക്കാമെങ്കിലും പ്രായമേറിയവരിൽ അപകടസാധ്യത കൂടുതലാണ്. നാഡികളെ ബാധിക്കുന്ന അപൂർവ ഓട്ടോ ഇമ്യൂൺ രോഗമാണിത്. നാഡികളുടെ ആവരണമായ മൈലിൻ നശിച്ചു പോകുന്നത് വഴി നാഡികളിലൂടെയുള്ള പ്രവർത്തനം മന്ദഗതിയിൽ ആവുകയും തുടർന്ന് തളർച്ച ഉണ്ടാവുകയും ചെയ്യുന്നു. വിദഗ്ധ ചികിൽസ
ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീയാണോ നിങ്ങൾ എങ്കിൽ ഗർഭധാരണം എളുപ്പമാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടാകാം. ഗർഭ പരിശോധനാ ഫലം കാത്തിരിക്കുന്ന ഓരോ നിമിഷവും മണിക്കൂറുകൾ പോലെ ഓരോ സ്ത്രീക്കും ജീവിതത്തിൽ അനുഭവപ്പെട്ടേക്കാം. ഫലം നെഗറ്റീവ് ആകുമ്പോൾ, നിരാശയുടെയും
വേനൽക്കാലമിങ്ങെത്തി,ചൂട് കൂടുകയാണ്.ചർമ്മത്തിനു മാത്രം അല്ല മുടിക്കും വേണം നല്ല സംരക്ഷണം. മുടി കൊഴിച്ചിൽ എല്ലാ സമയത്തും ഉണ്ടാകാമല്ലോ എന്ന ചോദൃമുണ്ടാകാം പക്ഷേ എപ്പോഴത്തേം മുടി കൊഴിച്ചിൽ പോലെ അല്ല വേനൽക്കാലത്തേത്.ചൂട് കൂടി നിൽക്കുന്ന സമയത്ത് അൾട്രാവയലറ്റ് വികിരണങ്ങൾ മുടിയിൽ പതിക്കുമ്പോൾ മുടിക്ക്
ജീവിതശൈലിയിലെ മാറ്റങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതിൽ ഒരു പ്രധാന ഘടകമാണ് ശരിയായ ഉറക്കം. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് സമ്മർദ്ദത്തെ നിയന്ത്രിക്കാനും , നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു. നല്ല ഉറക്കം വിശപ്പും, കൊഴുപ്പ് സംഭരണവും നിയന്ത്രിക്കുന്ന ഹോർമോണുകളെ
കാലുകളിലെ മരവിപ്പ് ഒരു അടിസ്ഥാന ആരോഗ്യപ്രശ്നത്തിന്റെ ആദ്യ സൂചനയാണ്.കാരണം ഇത് പലപ്പോഴും നാഡി സമ്മർദ്ദം, മോശം രക്തചംക്രമണം അല്ലെങ്കിൽ നാഡിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന വ്യവസ്ഥാപരമായ അവസ്ഥകൾ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. തരിപ്പ്, സൂചി കുത്തുന്നത് അല്ലെങ്കിൽ പൂർണ്ണമായി സംവേദനം നഷ്ടപ്പെടുന്നത് പോലെ
മഴക്കാലത്ത് പലരും നേരിടുന്ന വലിയ വെല്ലുവിളിയാണ് നനച്ച തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. വീടിന് പുറത്ത് മഴകൊള്ളാതെ തുണി ഉണക്കാന്‍ സൗകര്യമില്ലാത്തവര്‍ പലപ്പോഴും വീടിനുള്ളില്‍ തന്നെ നനഞ്ഞ തുണികള്‍ ഉണങ്ങാനായി വിരിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് വീടിനുള്ളിലെ ഈര്‍പ്പം
പ്രായമേറുമ്പോൾ മിക്ക പുരുഷന്മാരും നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ (BPH). 51 മുതൽ 60 വയസ്സു വരെ പ്രായമുള്ള അൻപതുശതമാനത്തോളം പേരെ ബിപിഎച്ച് ബാധിക്കുന്നു. 60 മുതൽ 69 വയസ്സുവരെ പ്രായമുള്ളവർക്ക് 70 ശതമാനമാണ് ബിപിഎച്ചിനു സാധ്യത. എഴുപതുവയസ്സു കഴിഞ്ഞ 80 ശതമാനം
കൂര്ക്കംവലിച്ചുറങ്ങുന്നതു നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാകാം കൂര്‍ക്കംവലി. മൂക്കിന്റെ പാലത്തിന്റെ വളവ്, മൂക്കിലെ ദശവളര്‍ച്ചകള്‍, വലിയ ടോണ്‍സില്‍, അണ്ണാക്കിന്റെയോ ചെറുനാക്കിന്റെയോ മുഖത്തെ എല്ലുകളുടെയോ ഘടനാപരമായ
പുറത്ത് പോയിട്ട് തിരിച്ച് വരുമ്പോള്‍ ഡോര്‍ തുറന്ന് അകത്തെത്തിയാല്‍ ഉടന്‍ നിങ്ങള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടാറുണ്ടോ? എങ്കില്‍ ഇക്കാര്യത്തില്‍ നിങ്ങള്‍ തനിച്ചല്ല. നമ്മുടെ ഇടയില്‍ ചിലര്‍ക്കെങ്കിലും തോന്നുന്ന ഈ വിചിത്രമായ മൂത്രശങ്കയ്ക്ക് ലാച്ച്കീ ഇന്കോണ്ടിനന്സ് എന്നാണ് പേര്.
മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥയാണ് ഓവറാക്ടീവ് ബ്ലാഡര്‍. പെട്ടെന്ന് മൂത്രമൊഴിക്കണമെന്ന തോന്നല്‍, പകലും രാത്രിയും കൂടുതല്‍ തവണ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. സ്ത്രീകളില്‍ കൂടുതല്‍ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്.
എന്തെങ്കിലും മരുന്നുകൾ വീട്ടിൽ കരുതുന്നവരാണു നാം. പാരസെറ്റമോൾ മുതൽ വിവിധതരം സിറപ്പുകൾ വരെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയും വാങ്ങാവുന്ന മരുന്നുകൾ ഉണ്ടല്ലോ. എന്നാൽ വീട്ടിൽ മരുന്നുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സൂക്ഷിക്കേണ്ടത് ഇങ്ങനെ ∙കുട്ടികൾക്കു കയ്യെത്താത്ത വിധം വേണം
സ്ത്രീകളിൽ എൻഡോമെട്രിയോസിസ് കേസുകൾ ഗണ്യമായി വർധിക്കുന്നു. .20 നും 40 നും വയസ്സിനിടയിലുള്ള സ്ത്രീകളിലാണ് ഇപ്പോൾ ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. രോഗത്തിന്റെ തീവ്രതയും വന്ധ്യതയ്ക്കുളള സാധ്യതകളും കുറയ്ക്കുന്നതിന് കൃതൃമായ ഇടപെടലും അവബോധവും കൊണ്ട് സാധിക്കുന്നതാണ്.ആരോഗ്യകരമായ ജീവിതശൈലി,
ഭക്ഷണം കഴിച്ചശേഷം അൽപം മധുരം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഏറെയാണ്. എന്നാൽ അത് ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പലപ്പോഴും നാം ചിന്തിക്കാറില്ല. പഞ്ചസാര ഒഴിവാക്കിയാൽ ശരീരത്തിനുണ്ടാകുന്ന മാറ്റം അദ്ഭുതകരമാണ് എന്നറിയാമോ? വെറും രണ്ടാഴ്ചത്തേക്ക് പഞ്ചസാര ഭക്ഷണത്തിൽ ഒഴിവാക്കി നോക്കൂ. ആരോഗ്യത്തിന് അത് ഏറെ ഗുണം
ജോലി സ്ഥലത്തും വീട്ടിലും അവളൊരു സൂപ്പര്‍ വുമണാണ്. പ്രശംസയാണെങ്കിലും അവരുടെ മാനസിക – ശാരീരിക പ്രശ്നങ്ങൾ മനസിലാക്കി ചേര്‍ത്ത് നിര്‍ത്തുന്ന എത്ര പുരുഷന്മാരുണ്ട് ഈ ലോകത്ത്? ജീവിതത്തിലെ ഒരോ കാലഘട്ടത്തിനനുസരിച്ചും അവരിൽ ഹോർമോണ്‍ വ്യത്യാസം ഉണ്ടാകുമെന്നു പോലും അറിയാത്തവരുള്ള ലോകത്താണ് സ്ത്രീ സൂപ്പര്‍ വുമൺ
സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ പറ്റിയ പ്രായം ഏതാണെന്ന ചോദ്യത്തിന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്ന് വരാറുണ്ട്. വാട്സ് ആപ്പ് യൂണിവേഴ്സിറ്റിയിലെ കേശവന് മാമ്മന്മാര് മുതല്‍ യൂടൂബ് മള്‍ട്ടിവേഴ്സിലെ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് വരെ പല തരം 'വിദഗ്ധ'
പ്രമേഹം മൂലമുണ്ടാകുന്ന മാനസിക അസ്വസ്ഥതയ്ക്ക് (Diabetes distress) പരിഹാരമുണ്ട്. അതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. ∙ഡയബറ്റിസ് ഡിസ്ട്രസ് സാധാരണമാണെന്നും പ്രമേഹരോഗികളില്‍ അഞ്ചിലൊരാളെ വരെ ബാധിക്കാം എന്നും തിരിച്ചറിയുക. ∙ചികിത്സയെ സംബന്ധിച്ച ആശങ്കകള്‍ ചികിത്സകനുമായി പങ്കുവയ്ക്കുക.
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വെളുത്ത പൊടി പോലെ പറ്റിയിരിക്കുന്ന താരൻ, ചൊറിച്ചിലും ഉണ്ടാക്കും. വൃത്തിയില്ലായ്മയ്ക്കു പുറമെ സ്ട്രെസ്സ്, ഭക്ഷണ ശീലങ്ങൾ ഇവയും താരനു കാരണമാകും. ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതു വഴിയും പ്രകൃതിദത്തമാർഗങ്ങളിലൂടെയും താരൻ പൂർണമായി അകറ്റാൻ സാധിക്കും.
കാൻസറിനോടുള്ള അതേ ഭീതി മനുഷ്യന് നെഞ്ചുവേദനയോടുമുണ്ട്. കാരണം ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകളെ പ്രായഭേദമന്യേ മരണത്തിലേക്ക് തള്ളിവിടുന്ന രോഗാവസ്ഥയാണ് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം. നെഞ്ചിരിച്ചിൽ, ക്ഷീണം, അമിതമായ വിയർപ്പ് ഉൾപ്പെടെ ഹൃദയാഘാതത്തിന് നിരവധി കാരണങ്ങളുണ്ടെങ്കിലും എല്ലാവർക്കും അറിയുന്ന
ദശലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). അവസാനഘട്ടം വരെയും ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത ഈ രോഗം, തെറ്റായ ഭക്ഷണശീലം, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി, പൊണ്ണത്തടി തുടങ്ങിയവ മൂലം ഉണ്ടാകാം.കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്തതിനാൽ ഇതിനെ ഒരു നിശ്ശബ്ദരോഗം എന്നാണ്
മുതിര്‍ന്ന പൗരന്മാര്ക്ക് ആശുപത്രി വാസം വേണ്ടിവരുന്ന ഘട്ടങ്ങള്‍ ഉണ്ടാകാം. അത് ചിലപ്പോള്‍ പെട്ടെന്നുമാകാം. എന്ത് ഔഷധങ്ങളാണ് കഴിക്കുന്നതെന്നോ രോഗം എന്തെന്നോ വീട്ടിലിലുള്ളവര്ക്ക് നിശ്ചയമില്ലാതെ പോയാല്‍ ആശയക്കുഴപ്പമുണ്ടാകാം. എല്ലാം കൃത്യമായി സൂക്ഷിക്കുന്ന വ്യക്തികള്‍ക്ക് പോലും രോഗവേളയില്‍
മുന്‍പെല്ലാം പൊതുവേ പുരുഷന്മാര്ക്ക് വരുന്ന ഒന്നായിട്ടാണ് ഹൃദ്രോഗത്തെ കരുതിയിരുന്നത്. എന്നാല്‍ ആഗോള തലത്തില്‍ തന്നെ സ്ത്രീകളുടെ മരണകാരണങ്ങളില്‍ മുന്നില്‍ നില്ക്കുന്ന രോഗമാണ് ഹൃദ്രോഗം. നേരത്തെയുള്ള പരിശോധനകള്‍ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. 20 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ ഇനി പറയുന്ന
ഉള്ളതെല്ലാം വിറ്റുപെറുക്കി മകനെ കാനഡയ്ക്ക് കയറ്റി വിടുമ്പോള്‍ ആ അച്ഛനും അമ്മയ്ക്കും സന്തോഷമായിരുന്നു. റിട്ടയര്‍മെന്റ് കഴിഞ്ഞ് ഇനി സ്വസ്ഥജീവിതം എന്നു സമാധാനിച്ച് ഇരിക്കുമ്പോഴാണ് അമ്മയുടെ ഇടതുമാറില്‍ ഒരു മുഴ കണ്ടെത്തിയത്. പ്രായമായില്ലേ, ഇനി ഭര്‍ത്താവിനെയും വിദേശത്തുള്ള മകനെയും ബുദ്ധിമുട്ടിക്കേണ്ട
ഫെബ്രുവരി 4 ലോക കാൻസർ ദിനമാണ്. കാൻസറിനെക്കുറിച്ചുളള അവബോധം ഉണ്ടാക്കുക, അത് തടയാനുള്ള മാർഗങ്ങൾ, ചികിത്സ തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവു നൽകുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെയും വിവിധതരം കാൻസറുകൾ നേരത്തെ തിരിച്ചറിയുന്നതിന്റെ ആവശ്യകതയുടെയും
ഫെബ്രുവരി 4 – ലോക കാൻസർ ദിനം. പ്രായമായവർക്ക് എന്നതുപോലെ ചെറുപ്പക്കാരിലേക്കും കാൻസർ പിടിമുറുക്കുമ്പോൾ ആധുനിക ചികിത്സയുടെ സാധ്യതകൾ ഏറെയാണ്. ഓരോ രോഗിയും വ്യത്യസ്ഥരാണ് എന്നതുപോലെ കാൻസറും വ്യത്യസ്ഥം– 2025 ലെ ലോക കാൻസർ ദിനത്തിന്റെ ചിന്താവിഷയം അർബുദത്തെ തികച്ചും വ്യത്യസ്ഥമായ രീതിയിൽ നോക്കിക്കാണാനുള്ള
ബിബേക് പങ്കേനി, ശ്രിജന സുബേദി എന്നീ പേരുകൾ ഒരു മാസം മുൻപ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. നേപ്പാളി ദമ്പതികളായ ഇവരുടെ ജീവിതം എങ്ങനെയാണ് ഇത്രയേറെ പ്രശസ്തിയാർജിച്ചത്? പ്രണയം എന്ന് ഒറ്റവാക്കിൽ ഉത്തരം പറയാം. സന്തോഷവും സങ്കടവും കഷ്ടപ്പാടുകളും കണ്ണീരും നിറഞ്ഞ പ്രണയം. 9 വർഷങ്ങൾക്കു മുൻപ് സ്കൂള്‍ പഠന
Results 1-50 of 2457