Activate your premium subscription today
കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതു മൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ ഡിസീസ്. സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് രോഗസാധ്യത കൂടുതൽ. പോഷകക്കുറവും ജീവിതശൈലിയും രോഗസാധ്യത കൂട്ടും. രാവിലത്തെ ദിനചര്യകളിൽ മാറ്റം വരുത്തുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. കരളിന് ആരോഗ്യമേകുന്ന പ്രവൃത്തികൾ
കാലാവസ്ഥ മാറ്റങ്ങൾ മനുഷൃരിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസ കോശം, ശ്വാസനാളം എന്നീ അവയവങ്ങളെയാണ്.അതിനാൽ ഇത്തരമൊരു പ്രതികൂല കാലാവസ്ഥയിൽ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് ആവശൃമാണ്.കോവിഡിന് ശേഷം ശ്വാസകോശവുമായി ബന്ധപെട്ട രോഗങ്ങളും രോഗികളും ദിനംപ്രതി കൂടുകയാണ്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ
ലോകത്ത്, കാൻസറുകളിൽ അഞ്ചാം സ്ഥാനമാണ് ഉദരത്തിലെ കാൻസറിനുള്ളത്. ഓരോ വർഷവും 10 ലക്ഷത്തിലധികം പേർക്കാണ് ഈ കാൻസർ ബാധിക്കുന്നത്. മറ്റ് കാൻസറുകളെ അപക്ഷിച്ച് ഉദരത്തിലെ കാൻസർ അഥവാ ഗ്യാസ്ട്രിക് കാൻസർ തരിച്ചറിയാൻ പ്രയാസമാണ്. ആദ്യഘട്ടങ്ങളിൽ ഇത് ലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. ചെറിയ ചില ലക്ഷണങ്ങൾ ഉദരപ്രശ്നങ്ങൾ
ജീവിതശൈലീ രോഗങ്ങൾ നിർണയിക്കപ്പെടുന്നതോടെ പലപ്പോഴും ജീവിതം തന്നെ മാറിമറിയാറുണ്ട്. ഉദാഹരണത്തിന്, പ്രമേഹം ഉണ്ട് എന്ന് തിരിച്ചറിയുന്നതോടെ ആഗ്രഹിക്കുന്ന പല ഭക്ഷണങ്ങളും കഴിക്കാൻ കഴിയാതാകുന്നു. അമിത രക്തസമ്മർദമോ ഹൃദ്രോഗമോ വൃക്കരോഗങ്ങളോ ഒക്കെ ബാധിക്കുമ്പോൾ, മുൻപത്തേതുപോലെയുള്ള ജീവിതം പല കാരണങ്ങൾ കൊണ്ടും
കണ്ണുകള്‍ ഒരായിരം കഥ പറയുമെന്നൊക്കെ നാം കവിതകളിലും പാട്ടുകളിലും കേട്ടിട്ടുണ്ടാകും. പക്ഷേ, സംഗതി വളരെ വളരെ സത്യമാണ്. പ്രമേഹ രോഗം മുതല്‍ അര്‍ബുദം വരെ നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങളെ കുറിച്ചുമുള്ള ആദ്യ സൂചനകള്‍ നമ്മുടെ കണ്ണുകള്‍ നല്‍കാറുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉദാഹരണത്തിന് പ്രമേഹ
നാട്ടില്‍ കള്ളന്മാര് ഇറങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ പ്രായമായവര്‍ക്ക് വേവലാതിയുണ്ടാകും. ഇത്തരം സാഹചര്യങ്ങളില്‍ ഒറ്റയ്ക്കു താമസിക്കുന്നവര്‍ സുരക്ഷയ്ക്കായി ചില മുന്‍കരുതലുകള്‍ എടുക്കണം. സഹായം തേടാന്‍ മടിക്കരുത് അയല്പക്കത്തെ വീട്ടിലെ ആളുകളെ പരിചയപ്പെട്ടിരിക്കണം. അക്കാര്യത്തില്‍
30 വയസ്സിന് മുന്‍പ് തന്നെ തലയില്‍ നര കയറിയാല്‍ പലരും കുറ്റപ്പെടുത്താറുള്ളത് അവരുടെ മാതാപിതാക്കളെയാണ്. കഷണ്ടി പോലെ നരയും ജനിതകമായി കൈമാറി കിട്ടാറുണ്ട്. എന്നാല്‍ പാരമ്പര്യം മാത്രമാകില്ല അകാല നരയുടെ പിന്നില്‍. പോഷണത്തിലെ കുറവുകളും സമ്മര്ദ്ധവുമെല്ലാം അകാല നരയിലേക്ക് നയിക്കാം. മുടി
എഴുപതാം വയസ്സിലും പ്രതിസന്ധികളെ ‘പുല്ലുപോലെ’ നേരിടുന്ന കുഞ്ഞമ്മയുടെ ജീവിതം കൊടൂരാറുപോലെ ശാന്തമായി ഒഴുകുകയാണ്. ആറ്റിലൂടെ വള്ളത്തിൽപോയി പുല്ലുചെത്തി വിറ്റാണ് കുഞ്ഞമ്മയുടെ ജീവിതം. പുല്ലുവിൽപനയിലൂടെ സമ്പാദിച്ച പണംകൊണ്ട് ഒരു വള്ളം തന്നെ വാങ്ങി. ഇപ്പോഴും കുഞ്ഞമ്മ വള്ളത്തിൽ വിൽപനയ്ക്കെത്തിക്കുന്ന പുല്ലിന്
ലോകത്ത് മുതിർന്ന പൗരന്മാരിൽ അഞ്ചിലൊരാളെ ഏകാന്തത അലട്ടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. കടുത്ത ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും വയോജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. അതിൽത്തന്നെ സ്ത്രീകളാണ് കൂടുതൽ ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കേണ്ടിവരുന്നത്. ദിവസേന 15 സിഗരറ്റ്
മുടിയുടെ വളര്‍ച്ച ചക്രത്തിലെ ഒരു സാധാരണ ഭാഗമാണ് മുടികൊഴിച്ചില്‍. ദിവസം 50 മുതല്‍ 100 മുടി വരെ കൊഴിയുന്നത് സ്വാഭാവികമാണ് താനും. എന്നാല്‍ ഇതില്‍ കൂടുതല്‍ മുടി കൊഴിയാന്‍ തുടങ്ങുന്നത് പ്രശ്നമാണ്. പുരുഷന്മാര്ക്ക് കഷണ്ടി കയറാന്‍ തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഈ മുടി കൊഴിച്ചില്‍. നാലു ഘട്ടങ്ങളാണ്
കൈകൾക്കോ കാലുകൾക്കോ അസ്വാഭാവികമായ തരിപ്പോ മരവിപ്പോ ഒക്കെ അനുഭവപ്പെടാറുണ്ടോ? ഉണ്ടെങ്കിൽ ഇവയെ അവഗണിക്കരുത്. ആരോഗ്യത്തെ സംബന്ധിക്കുന്ന ചില സൂചനകൾ ശരീരം പ്രകടമാക്കുന്നതാവാം അത്. നാഡികളുടെ പ്രവർത്തനത്തിനും രക്തത്തിന്റെ ആരോഗ്യത്തിനും എല്ലാം ആവശ്യമായ പോഷകമായ വൈറ്റമിൻ ബി12 ന്റെ അഭാവം പലപ്പോഴും
അണ്ഡവിസർജന സമയത്ത് ഈസ്ട്രജന്റെ അളവ് കൂടുന്നതിനാൽ കൂടുതൽ യോനീസ്രവങ്ങൾ ഉണ്ടാകും. ചിലരിൽ ഈ സ്രവത്തിന്റെ ഗന്ധത്തില്‍ ചിലപ്പോൾ മാറ്റങ്ങളുണ്ടാകും. അസ്വാഭാവികമായ ഗന്ധമോ മാറ്റങ്ങളോ കണ്ടാൽ വൈദ്യസഹായം തേടണം. അണ്ഡവിസർജന സമയത്തെ യോനീസ്രവങ്ങളുടെ ഗന്ധം അകറ്റാൻ ചില പരിഹാരങ്ങൾ ഉണ്ട്. ∙ആപ്പിൾ സിഡർ വിനഗർ
ദിവസവും രാവിെല ചൂട് നാരങ്ങാവെള്ളം കുടിക്കുന്ന ശീലം അടുത്തിടെ ഏറെ പ്രചാരം നേടിയ ഒന്നാണ്. ദഹനം മെച്ചപ്പെടുത്തുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങളാണ് ഇതിനുള്ളത്. ദിവസവും രാവിലെ ചൂട് നാരങ്ങാവെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും എന്നറിയാം. ചർമത്തിന്റെ ആരോഗ്യം നാരങ്ങയിലടങ്ങിയ വൈറ്റമിൻ സി ആരോഗ്യകരമായ
ആരോഗ്യകരമായ വാർധക്യമാണല്ലോ എല്ലാവരുടെയും ആഗ്രഹവും ലക്ഷ്യവും. പുതിയൊരു വർഷം തുടങ്ങുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം ഉറപ്പുവരുത്താനായി ചില കാര്യങ്ങൾ ശീലിച്ചു തുടങ്ങിയാലോ? 1.വിവരസാങ്കേതിക വിദ്യയുടെ ആധുനികകാലത്ത് അതിൽനിന്ന് അകലം പാലിക്കുന്നത് നന്നല്ല. മക്കളോടോ കൊച്ചുമക്കളോടോ ഒക്കെ
ഇരുമ്പിന്റെ അഭാവമോ? ഈ ലക്ഷണങ്ങൾ പറയും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ധാതുവാണ് ഇരുമ്പ്. ഹീമോഗ്ലോബിന്റെ ഉൽപാദനത്തിന് ഇരുമ്പ് കൂടിയേ തീരൂ. ഇരുമ്പിന്റെ അളവ് ശരീരത്തിൽ കുറഞ്ഞാൽ അത് വിളർച്ചയ്ക്ക് കാരണമാകും. ഇരുമ്പിന്റെ അംശം കുറഞ്ഞാൽ ശരീരത്തിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങളെ
ജീവിതശൈലിയും ജനിതക ഘടകങ്ങളും പ്രീഡയബറ്റിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രീഡയബറ്റിക് ആണെന്ന് കണ്ടാൽ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം വഴി ടൈപ്പ് 2 പ്രമേഹം വരാതെ തടയാൻ സാധിക്കും. ഭക്ഷണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കുക തുടങ്ങിയവയിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പഴങ്ങൾ,
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യത്തെ ചുറ്റിപറ്റി നിരവധി ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. തലച്ചോറിന് സംഭവിച്ച ക്ലോട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കാംബ്ലി കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് മടങ്ങിയത്. സംസാര ശേഷിയെയും കാഴ്ചയെയുമെല്ലാം
മനുഷ്യന്റെ പരിണമിക്കുന്ന ജീവിതശൈലി ക്രമങ്ങള്‍ക്ക് അനുസരിച്ചുള്ള വലിയ മാറ്റങ്ങള്‍ക്കാണ് 2025ല്‍ ആരോഗ്യപരിചരണ വിപണി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചികിത്സയില്‍ മാത്രം ഊന്നിയിരുന്ന മനോഭാവത്തില്‍ നിന്ന് രോഗനിയന്ത്രണത്തില്‍ കൂടി ശ്രദ്ധിക്കുന്ന മനോഭാവം വിപണിയെ വരും വര്‍ഷം രൂപപ്പെടുത്തുമെന്ന്
ദഹനത്തിനും ഹോർമോൺ നിയന്ത്രണത്തിലും പ്രധാന പങ്കു വഹിക്കുന്ന, അടിവയറിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പാൻക്രിയാസ്. പാൻക്രിയാസിന്റെ പ്രവർത്തനം തകരാറിലായാൽ അക്യൂട്ട് പാൻക്രിയാറൈറ്റിസ്, ഫാറ്റി പാൻക്രിയാസ്, പാൻക്രിയാറ്റിക് കാൻസർ, പാൻക്രിയാറ്റിക് എൻഡോക്രൈൻ തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും.
പ്രായാധിക്യം മൂലം കേള്‍വി നഷ്ടം ഉണ്ടാകുന്ന അവസ്ഥയാണ് പ്രെസ്ബിക്യൂസിസ്. 60 വയസ്സിനോടക്കുമ്പോഴാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. ചില സമ്മര്‍ദ്ദങ്ങള്‍ കേള്‍വി നഷ്ടം ഉണ്ടാകുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. കേള്‍വി നഷ്ടത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങള്‍ പ്രായം, ജനിതകം, ഉച്ചത്തിലുള്ള ശബ്ദം
ഒരു നല്ലനാളെയ്ക്കു വേണ്ടിയുള്ള പ്രതീക്ഷകളാണ് പുതുവർഷ പ്രതിജ്ഞകൾ,കൂടുതൽ വ്യായാമം ചെയ്യുക,നല്ല ഭക്ഷണം കഴിക്കുക,പുക വലിയും മദ്യപാനവും ഉപേക്ഷിക്കുക തുടങ്ങി ആരോഗ്യത്തിനും ഹൃദരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന തീരുമാനങ്ങൾ പുതുവർഷത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കുറച്ചുകഴിയുമ്പോൾ പാലിക്കത്തവാരും കുറവല്ല.
ലോകത്ത് സാധാരണയായി നിരവധി സ്ത്രീകളുടെയും പുരുഷന്മാരുടെയും മരണത്തിന് ഹൃദ്രോഗം കാരണമാകുന്നുണ്ട്. ഹൃദ്രോഗലക്ഷണങ്ങളിൽ ചിലത് സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണ്. ഹൃദ്രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങൾ സമയത്ത് കണ്ടെത്തുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. ഹൃദയാഘാതം : സ്ത്രീകളിലെ ലക്ഷണങ്ങൾ
കുഞ്ഞുങ്ങള്‍ക്ക് എന്ത് ഭക്ഷണം കൊടുക്കണമെന്ന കാര്യത്തില്‍ പലരില്‍ നിന്നായി പലതരം ഉപദേശങ്ങള്‍ ലഭിക്കുന്നവരാണ് മാതാപിതാക്കള്‍. പരസ്യങ്ങളിലെ സൂപ്പര്‍ഫുഡ് മുതല്‍ വാട്സ് അപ്പ് യൂണിവേഴ്സിറ്റിയിലെ നാടന്‍ വിഭവങ്ങള്‍ വരെ ഇതിലുണ്ടാകാം. ഇത്തരത്തില്‍ ലഭിക്കുന്ന ഈ ഉപദേശങ്ങള്‍ മാതാപിതാക്കളെ
ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവർക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും. ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ്
എല്ലാ സമയത്തും ദാഹം തോന്നുകയും വെള്ളം കുടിക്കാൻ തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് പോളിഡിപ്സിയ (Polydipsia). ഇടയ്ക്കൊക്കെ ദാഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പോളിഡിപ്സിയ എന്ന അവസ്ഥ, ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇൻസിപ്പിഡസ് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ശരീരത്തിൽ നിന്ന് ജലാംശം
എന്തെങ്കിലും മരുന്നുകൾ വീട്ടിൽ കരുതുന്നവരാണു നാം. പാരസെറ്റമോൾ മുതൽ വിവിധതരം സിറപ്പുകൾ വരെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെയും വാങ്ങാവുന്ന മരുന്നുകൾ ഉണ്ടല്ലോ. എന്നാൽ വീട്ടിൽ മരുന്നുകൾ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സൂക്ഷിക്കേണ്ടത് ഇങ്ങനെ ∙കുട്ടികൾക്കു കയ്യെത്താത്ത വിധം വേണം
സ്ത്രീകളിൽ അണ്ഡാശയം അമിതമായ അളവിൽ പാകമായതോ ഭാഗികമായി മാത്രം പക്വമായതോ ആയാണ് അണ്ഡം ഉൽപാദിപ്പിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ് അഥവാ പിസിഒഡി. ഇവ പിന്നീട് മുഴ (cyst) കളായി മാറുന്നു. ക്രമേണ അണ്ഡാശയം വലുതാകുകയും പുരുഷ ഹോർമോണായ ആൻഡ്രൊജൻ കൂടുതൽ അളവിൽ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്യും.
തലമുടിയില്‍ വരുന്ന താരനെ പറ്റി നമുക്ക് എല്ലാവര്ക്കും അറിയാം. എന്നാല്‍ തലമുടിയില്‍ മാത്രമല്ല കണ് പീലികള്‍, മീശ, മൂക്ക് എന്നിങ്ങനെ നാം തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലും വരാവുന്ന ഒന്നാണ് താരന്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്തതും ചികിത്സിക്കാതെ വിട്ടാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍
ഉറക്കത്തിന്റെ കാര്യത്തിൽ മുതിർന്നവരുടെ പരാതികൾ പലതാണ്. ഉറക്കം വരുന്നില്ല, ഉണർന്നാൽ പിന്നെ കണ്ണുമിഴിച്ചു കിടക്കേണ്ടിവരുന്നു, വീട്ടുകാർ ഉറങ്ങുന്ന നേരത്ത് എണീറ്റുനടക്കുന്നതിൽ പഴി കേൾക്കേണ്ടി വരുന്നു...എന്നിങ്ങനെ. നിദ്ര മുറിയുന്നതു മൂലം പ്രഭാതത്തിൽ ഉന്മേഷം കുറയുന്നു. പകൽ വായിക്കുകയോ ടിവി കാണുകയോ
മസ്തിഷ്കാഘാതം സംഭവിച്ച് അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന നടി മീന ഗണേഷ് അന്തരിച്ചു. വാർത്തയറിഞ്ഞ പലർക്കും മസ്തിഷ്കാഘാതം എന്താണെന്നോ ലക്ഷണങ്ങളോ ചികിത്സയോ വ്യക്തമായി അറിയണമെന്നില്ല. സ്വന്തം ജീവനും ഒപ്പമുള്ളവരുടെയും ജീവനു സംരക്ഷണമേകാൻ ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. തലച്ചോറിനു കിട്ടുന്ന അടിയാണ്
ഓറൽ കാൻസർ അഥവാ വായിലെ അർബുദം, വായിലെ വിവിധഭാഗങ്ങളിൽ വരാം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ ഇടങ്ങളിൽ കാൻസറിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. കൃത്യസമയത്ത് തന്നെ ഈ ലക്ഷണങ്ങളെ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയും. ലക്ഷണങ്ങൾ ∙വാപ്പുണ്ണ് തുടർച്ചയായുണ്ടാകുന്ന വാപ്പുണ്ണ് വായിലെ
ട്രാഫിക് സിഗ്നലിൽ പച്ച തെളിഞ്ഞാൽ, നിരയിൽ പുറകെക്കിടക്കുന്ന വാഹനങ്ങൾ ഹോൺ മുഴക്കിത്തുടങ്ങും. സിഗ്നൽ തെളിഞ്ഞ നിമിഷം തന്നെ മുന്നിൽകിടക്കുന്ന വാഹനം മുന്നോട്ടു കുതിക്കാത്തതുകൊണ്ടാണിത്. നിശ്ചലമായിക്കിടക്കുന്ന വാഹനം മുന്നോട്ടുനീങ്ങാൻ സമയം വേണം. അതു കഴിഞ്ഞിട്ടു പോരേ ഹോണടി? ഡ്രൈവിങ്ങിൽ ഇത്രമാത്രം ഹോൺ
ചോദ്യം : പ്രിയപ്പെട്ട ഡോക്ടർ, എനിക്ക് 67 വയസ്സുണ്ട്. കുറെ വർഷങ്ങളായി പ്രമേഹത്തിന് മരുന്നു കഴിക്കുന്നുണ്ട്. കഴിഞ്ഞഒരു വർഷമായി കുറേശ്ശെ ഓർമക്കുറവ് അനുഭവപ്പെടുന്നു. ഇതുവരെ ഡോക്ടറെ കാണിച്ചിട്ടില്ല. പ്രമേഹവും ഓർമക്കുറവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉത്തരം : കത്തില്‍ നിന്നു താങ്കള്‍ക്ക് പ്രമേഹരോഗവും
പുരുഷന്മാര്ക്ക് സ്ത്രീകളെപ്പോലെയുള്ള ശാരീരിക ഘടന വന്നാല്‍ അത് നമ്മുടെ സമൂഹത്തിന് സ്വീകാര്യമായിട്ടുള്ള കാര്യമല്ല. പുരുഷന്മാര്ക്ക് വരുന്ന സ്തന വളര്‍ച്ച ഇതില്‍ പ്രധാനിയാണ്. അനേകം പുരുഷന്മാര്ക്ക് കാണുന്നതും പ്രത്യേകിച്ചും സൗത്ത് ഇന്ത്യന്‍ മേഖലയില്‍ കൂടുതലായി കാണപ്പെടുന്നതുമായ ഒന്നാണ്
സ്ത്രീകള്‍ക്ക് എല്ലാ മാസവും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും വേദനയും ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവം. ചിലര്‍ക്ക് അത് ലഘുവായ വേദനയും മൂഡ് മാറ്റങ്ങളും വയര്‍ കമ്പനവും പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന തരത്തില്‍ രൂക്ഷമാകും ബുദ്ധിമുട്ടുകള്‍. ഇത്
പല രോഗങ്ങളും ജീവിതത്തിലേക്ക് കടന്നുവരുക യാതൊരു ലക്ഷണങ്ങളും ഇല്ലാതെയായിരിക്കും. വൈകിയുള്ള പല കണ്ടെത്തലുകളും ജീവിതത്തിനു ഭീഷണിയും ആയേക്കാം. അത്തരം രോഗങ്ങളെ തിരിച്ചറിയാൻ കൃത്യമായ ആരോഗ്യപരിശോധനകൾക്കു കഴിയും. വായ പരിശോധന ∙മദ്യപിക്കുന്നവരും പുകവലിക്കുന്നവരും ആറുമാസം കൂടുമ്പോൾ മോണയും വായയും
കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാൻ ‘സമഗ്ര വയോജന നയം’ ഒരുങ്ങുന്നു. എല്ലാ പഞ്ചായത്തുകളിലും പകൽവീട് മാതൃകയിൽ സായംപ്രഭ കേന്ദ്രങ്ങൾ, ആരോഗ്യസുരക്ഷ, കലോത്സവ മാതൃകയിൽ വയോജനോത്സവം, സംസ്ഥാന വയോജന കമ്മിഷൻ ഇവയെല്ലാം ഉൾപ്പെടുന്നതാണു പുതിയ നയം. സ്കൂളുകളുമായും നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റുകളുമായി
പുകവലിയുടെ പ്രകടമായ ശേഷിപ്പുകളില്‍ ഒന്നാണ് അത് പല്ലില്‍ ഉണ്ടാക്കുന്ന കറ. മഞ്ഞയും തവിട്ടും നിറത്തില്‍ പല്ലിലുണ്ടാകുന്ന ഈ കറ അത്രയെളുപ്പം മായ്ച്ചു കളയാനാകില്ല. പുകയിലയിലെ നിക്കോട്ടീന് നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യും.
മദ്യം സകല തിന്മയുടെയും മാതാവാണെന്നറിയുക, പരമാവധി മദ്യത്തിൻറെ ഉപയോഗത്തിൽ നിന്ന് മാറി നിൽക്കാനും പരിശ്രമിക്കുക. ഏതെങ്കിലും സാഹചര്യത്തിൽ മദ്യം ഉപയോഗിക്കാനിടയാകുന്നെങ്കിൽ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. മദ്യക്കുപ്പികൾക്കൊപ്പം അതെങ്ങനെ ഉപയോഗിക്കണം എന്ന ഒരു മാന്വൽ ബുക്ക്ലെറ്റ് ഇല്ലാത്തിടത്തോളം കാലം
മിക്കവർക്കും ഒരിക്കലെങ്കിലും കക്ഷത്തിൽ ചൊറിച്ചിൽ വരാം. വിയർപ്പു മൂലമോ ചർമത്തിലെ അണുബാധ മൂലമോ ആകാം ഈ ചൊറിച്ചിൽ. എന്നാൽ വിദഗ്ധർ പറയുന്നത് കക്ഷത്തിലുണ്ടാകുന്ന ചൊറിച്ചിൽ ലിംഫോമ, ഇൻഫ്ലമേറ്ററി ബ്രസ്റ്റ് കാൻസർ തുടങ്ങിയ കാൻസറുകളുടെ ലക്ഷണമാവാം എന്നാണ്. ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന കാൻസർ ആണ് ലിംഫോമ.
മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചതിനെത്തുടർന്ന് ആരോഗ്യരംഗത്ത് ചർച്ചകൾക്ക് വഴിതുറന്നിരിക്കയാണ്. മസാജ് ചെയ്യാൻ അറിയുന്ന ഒരാളുടെ ഉഴിച്ചിൽ വളരെയധികം ആശ്വാസം നൽകുമെങ്കില് ഇതിനെപ്പറ്റി അധികം ധാരണ ഇല്ലാത്തൊരാളുടെ മസാജ് ജീവൻ വരെ നഷ്ടപ്പെടുത്തിയയേക്കാമെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. തോളിലെ
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്തവരുണ്ടാകില്ല. ജീവിതശൈലി, സമ്മര്‍ദ്ധം, പല തരം രോഗങ്ങള്‍, ഭക്ഷണരീതികള്‍, നിര്‍ജലീകരണം, ഉറക്കമില്ലായ്മ, കാലാവസ്ഥ, എന്നിങ്ങനെ പല കാരണങ്ങള്‍ തലവേദനയ്ക്ക് പിന്നിലുണ്ടാകാം. തലവേദനയ്ക്ക് പിന്നിലുള്ള കാരണങ്ങള്‍ കൃത്യമായി കണ്ടെത്തുന്നത് ജീവിതശൈലി
പുരുഷന്മാരില്, പ്രത്യേകിച്ച് 50 വയസ്സ് കഴിഞ്ഞവരില്‍ വ്യാപകമായി കണ്ട് വരുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. മൂത്രസഞ്ചിക്ക് താഴെയായി കാണപ്പെടുന്ന ശുക്ലം നിര്‍മ്മിക്കുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇവിടുത്തെ കോശങ്ങള്‍ അമിതമായി പെരുകുകയോ അവയ്ക്ക് ജനിതകമാറ്റം സംഭവിക്കുകയോ
മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് നാം വളർത്തുന്ന മൃഗങ്ങളുടെ ആരോഗ്യവും. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ മൃഗങ്ങൾക്കും വരാം. വളർത്തുമൃഗങ്ങളിൽ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അവയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്. എന്താണ് വളർത്തുമൃഗങ്ങളിലെ പ്രമേഹം? ശരീരം ആവശ്യത്തിന് ഇൻസുലിൻ
അറിയാതെ മൂത്രം പോകുന്ന അവസ്ഥ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ഒക്കെ ഈ അവസ്ഥ ഉണ്ടാകാം. പുരുഷന്മാരെക്കാൾ സ്ത്രീകളിലാണ് ഇത് സാധാരണയായി കാണുന്നത്. സ്ട്രെസ് യൂറിനറി ഇൻകോണ്ടിനൻസ് എന്നാണ് ഈ അവസ്ഥയ്ക്ക് കാരണം.പെൽവിക മസിലിന്റെ ബലഹീനത കാരണമാണ് സംഭവിക്കുന്നത്.
തണുപ്പ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിച്ചാൽ ? തണുപ്പ് തുടങ്ങിയാൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് പലരുടേയും ശീലം. എന്നാൽ തണുപ്പുകാലത്ത് തണുത്തവെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യകരം. രക്തചംക്രമണം വർധിപ്പിക്കാനും രോഗപ്രതിരോധശക്തിയേകാനും മുതൽ സമ്മർദം അകറ്റാൻ വരെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. തണുത്ത
ഗൂഗിളില്‍ ഡോ.ലീല കുര്യന് എന്നു തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ്ഇന്നിലുമുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം മധുരയില്‍ വിശ്രമജീവിതം നയിക്കുകയാണിപ്പോള്‍. സമൂഹമാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല നൂറിന്റെ നിറവിലും
മഴക്കാലത്ത് രോഗം പല രീതിയിൽ വരാം. ചെവിയും മൂക്കും തൊണ്ടയും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെവിയിലെ അണുബാധയ്ക്കെതിരെ എന്തൊക്കെ കരുതൽ ആവശ്യമുണ്ട്? വായിക്കാം. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവു കൂടും. ബാക്ടീരിയയും ഫംഗസും വളരാൻ പറ്റിയ അവസ്ഥയാണിത്. അണുബാധകൾ ചെവിയുടെ ഏതു ഭാഗത്തെയും ബാധിക്കാം.
അവനു രണ്ടെണ്ണം കൊടുത്താൽ അവന്റെ ഉള്ളിലുള്ളത് മുഴുവൻ നമുക്ക് പുറത്തെടുക്കാം, കള്ള് കൊടുത്തിട്ട് വേണം അവന്റെ രണ്ട് പാട്ടുകേൾക്കാൻ, ഒരു ഫുൾ കൊടുത്തിട്ട് വേണം അവനെക്കൊണ്ട് അവന്മാരെ ചീത്ത വിളിപ്പിക്കാൻ എന്നിങ്ങനെ മദ്യപന്മാരും അല്ലാത്തവരുമായ സുഹൃത്തുക്കൾക്കിടയിൽ ഇത്തരം ഡയലോഗുകൾ കേൾക്കാത്തവരായി
സംസ്ഥാന വയോജന കമ്മിഷന് രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതോടെ തുടര്‍നടപടികള്‍ ആരംഭിച്ച് നിയമവകുപ്പ്. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയയ്ക്കാനുള്ള പ്രാഥമിക നടപടികളാണ് ആരംഭിച്ചത്. മുഖ്യമന്ത്രി ഇതു പരിശോധിച്ച ശേഷമാണ് ഗവര്‍ണര്‍ക്കു കൈമാറുക. ഗവര്‍ണര്‍
Results 1-50 of 2401