Activate your premium subscription today
മാവിന്റെ ജന്മദേശം അസം മുതൽ മ്യാൻമർ വരെയുള്ളപ്രദേശം ആകാമെന്നാണ് കരുതപ്പെടുന്നത്. സംസ്കൃതത്തിൽ മാങ്ങയ്ക്ക് ആമ്രം എന്നു പറയും. ഇത് തമിഴിൽ ആംകായ് എന്നും പിന്നീട് ഉപയോഗത്തിലൂടെ മാങ്ക എന്നുമായി. ഇതിൽ നിന്നാണു മാങ്ങ എന്ന വാക്ക് ഉണ്ടായത്. അതു പോർച്ചുഗീസുകാരിലൂടെ Mango ആയി മാറി ∙ഇന്ത്യ, പാക്കിസ്ഥാൻ,
സംശയമില്ലാത്ത മനുഷ്യരുണ്ടോ? ഓരോ പ്രായത്തിലും ഓരോ തരം സംശയങ്ങളായിരിക്കുമല്ലോ. കുഞ്ഞു കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു മടുത്തലും തളരരുത്! കേട്ടും പറഞ്ഞുമാണല്ലോ മനുഷ്യൻ വളരുന്നത്. അത്തരം സംശയങ്ങളുള്ള സംശയക്കുട്ടിയുടെ ഒരു സംശയമാണ് ''ചുവപ്പു നിറം കാലികളെ ദേഷ്യക്കാരാക്കുമോ'' എന്നത്. വർണ്ണാന്ധത
ലോകത്തെ ഏറ്റവും പഴയതും ഇന്നും നിലനിൽക്കുന്നതുമായ സാഹിത്യസൃഷ്ടിയാണ് ഗിൽഗമേഷിന്റെ ഇതിഹാസം. പ്രാചീന മെസപ്പൊട്ടേമിയയിലെ ഉറൂക്ക് എന്ന രാജ്യത്തെ രാജാവായ ഗിൽഗമേഷിന്റെ കഥയാണ് ഈ ഐതിഹ്യം പറഞ്ഞത്. ഗിൽഗമേഷ് ലുഗൽബാൻഡ എന്ന രാജാവിന്റെയും നിൻസുൻ എന്ന ദേവതയുടെയും മകനാണ്. ഭാഗികമായി മനുഷ്യനും ഭാഗികമായി ദേവനുമെന്നു
എന്തൊക്കെയാണ് ഗ്രഹങ്ങൾ? സൗരയൂഥത്തിലെ ഗ്രഹങ്ങളെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. എന്നാൽ സൗരയൂഥത്തിനു വെളിയിലുള്ള ഗ്രഹങ്ങൾ ധാരാളം കണ്ടെത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലയളവിൽ ഗ്രഹങ്ങൾക്ക് പുതിയതും പൊതുവായതുമായ മാനദണ്ഡങ്ങൾ വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. ഗ്രഹങ്ങൾക്കായി
മുകേഷ് അംബാനിയുടെ ഇളയമകനും റിലയൻസ് ഇൻഡസ്ട്രീസിന്റെ അനന്തരാവകാശികളിലൊരാളുമായ അനന്ത് അംബാനിയുടെ വിവാഹം രാജ്യം മുഴുവൻ ശ്രദ്ധ നേടിയിരുന്നല്ലോ. ലോകത്തിൽ പല പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവാഹങ്ങൾ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമായ വിവാഹം നടന്നത് 1981ൽ ആണ്. ലോകത്തിന്റെ എല്ലാ
ഒട്ടകങ്ങൾ, മരുഭൂമിയിലെ കപ്പലെന്നു അറിയപ്പെടുന്ന ജീവികൾ. മണൽപ്പരപ്പിലൂടെ ചൂടും വരണ്ട കാറ്റും വകവയ്ക്കാതെ മുതുകിൽ ഭാരമുള്ള വസ്തുക്കൾ പേറി നടന്നകലുന്ന ഒട്ടകങ്ങൾ മനസിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു കാഴ്ചയാണ്. ഒട്ടകങ്ങൾ പലവിധമുണ്ടെങ്കിലും കൂട്ടത്തിൽ ശരീരഭംഗികൊണ്ടും വ്യത്യസ്തത കൊണ്ടും
കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടാണ് രാജസ്ഥാൻ. വിനോദസഞ്ചാരികൾക്ക് കമനീയമായ കാഴ്ചാവിരുന്നൊരുക്കുന്ന അനേകം കോട്ടകൾ ഈ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നുണ്ട്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുർ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നാണ്. വലിയൊരു ചരിത്രവും ഈ നഗരത്തിനു പറയാനുണ്ട്. പിങ്ക് നഗരമെന്നറിയപ്പെടുന്ന
ഇന്തൊനീഷ്യയിലെ സുലവെസിയിൽ ലിയാങ് കരാങ്പുവാങ്ങിൽ കണ്ടെത്തിയ 51200 വർഷം പഴക്കമുള്ള ഗുഹാചിത്രം ലോകത്ത് ഏറ്റവും പഴക്കമുള്ള ചിത്രകഥയെന്ന് ശാസ്ത്രജ്ഞർ. ഒരു കാട്ടുപന്നിയുമായി ഇടപെടുന്ന മനുഷ്യരൂപത്തിന്റെ ചിത്രീകരണമാണ് ഈ ഗുഹാചിത്രത്തിലുള്ളത്. കലയിലൂടെ കഥ പറയുന്ന രീതിയുടെ ആദിമ ഉദാഹരണമാണ് ഈ ഗുഹാചിത്രമെന്ന്
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രചാരണത്തിനിടെ ആയുധധാരി വെടിവച്ചു കൊലപ്പെടുത്താൻ നോക്കിയ സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. അനേകം യുഎസ് പ്രസിഡന്റുമാർക്ക് നേരെ വധശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇവയിൽ ചില പ്രസിഡന്റുമാർ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഇക്കൂട്ടത്തിൽ ഏറെ കുപ്രസിദ്ധമാണ് ജോൺ. എഫ്. കെന്നഡിയുടെ
വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചയാളാണ് അത് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടാകുമല്ലോ. എന്താണ് വെള്ളിക്കരണ്ടി? ആരാണ് വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നത്..? എങ്ങനെയാണ് ഈ ശൈലി ഉണ്ടായത്? തയാറാക്കി അവതരിപ്പിക്കുന്നത് ബിനു കെ. സാം
ഇന്ത്യൻ ചരിത്രത്തിലെ വളരെ പ്രശസ്തനായ മഹാരാജാവായിരുന്നു ബിംബിസാരൻ. ഹര്യാൻക സാമ്രാജ്യത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ആദ്യത്തെ ചക്രവർത്തിയുമായി ബിംബിസാരൻ പരിഗണിക്കപ്പെടുന്നു. ബുദ്ധ, ജൈന ലിഖിതങ്ങളിലും ബിംബിസാരനെക്കുറിച്ച് പരാമർശമുണ്ട്. ആദിമ ഇന്ത്യയിലെ ശക്തമായ സാമ്രാജ്യമായിരുന്നു മഗധ. പാടലീപുത്ര എന്ന
വർഷം 1888. ലോകത്തിൽ അതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഏഴാമത്തെ വജ്രം ദക്ഷിണാഫ്രിക്കയിൽ നിന്ന് ഖനനം ചെയ്തെടുത്തു. ഡി ബീർസ് വജ്രം എന്നു പേരു നൽകപ്പെട്ട ഈ രത്നം പാരിസ് യൂണിവേഴ്സന്റെ കഥ. പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദർ സിങ് വളരെ ധനികനായിരുന്നു. പാരിസിലെ മേളയിൽ പ്രദർശനത്തിനു വച്ച
ഒട്ടകപ്പക്ഷികൾ കഴിഞ്ഞാൽ ലോകത്ത് വലുപ്പത്തിൽ രണ്ടാമതുള്ള പക്ഷികളാണ് എമു. മെയിൻലാൻഡ് എമു എന്നാണ് ഇവ ഇപ്പോൾ അറിയപ്പെടുന്നത്. നിലവിൽ ഓസ്ട്രേലിയയിലാണ് ഈ പക്ഷികൾ ഏറ്റവും കൂടുതലുള്ളത്. ഇന്ന് ഓസ്ട്രേലിയയിലുള്ള മെയിൻലാൻഡ് എമുപ്പക്ഷികൾക്ക് രണ്ടുമീറ്റർ വരെയൊക്കെ പൊക്കം വയ്ക്കാറുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ
ബ്രിട്ടിഷ് നാവികസേനയിൽ ഉദ്യോഗസ്ഥനായിരുന്നു ആദ്യകാലത്ത് ഹെൻറി എവ്റി. 1694ൽ കരീബിയൻ ദ്വീപുകളിൽ ഫ്രഞ്ച് സൈന്യത്തെ കീഴടക്കാനായച്ച ബ്രിട്ടിഷ് നാവികക്കപ്പലായ ചാൾസിൽ എവ്റിയുമുണ്ടായിരുന്നു. ഈ കപ്പലിൽ നാവികകലാപമുണ്ടാക്കി നിയന്ത്രണം സ്വന്തമാക്കിയ സംഭവമായിരുന്നു കടൽക്കൊള്ളക്കാരനായുള്ള ഹെൻറിയുടെ തുടക്കം.
ജനിക്കുന്നത് ആൺകുട്ടികളാകണേയെന്നു പ്രാർഥിക്കുന്നൊരു നാട്. പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ സ്വാത് താഴ്വര അങ്ങനെയായിരുന്നു. സിയാവുദ്ദീൻ യൂസുഫ്സായിയെന്ന അധ്യാപകനു മകളുണ്ടായപ്പോൾ ബന്ധുക്കളെല്ലാം നിരാശരായി. സിയാവുദ്ദീനാകട്ടെ വലിയ സന്തോഷവുമായി. എങ്കിലും ‘ദുഃഖിത’ എന്നർഥമുള്ള ‘മലാല’ എന്ന പേരാണു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടികൾക്കായി ലോകത്താദ്യമായി ഒരു സൗന്ദര്യമത്സരം നടക്കുന്ന കാര്യം കുറച്ചുനാൾ മുൻപ് വാർത്തകളിൽ സജീവമായി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സൗന്ദര്യമത്സരത്തിൽ ഇപ്പോൾ വിജയിച്ചിരിക്കുകയാണ് കെൻസ ലയ്ലി എന്ന എഐ സൃഷ്ടി. മൊറോക്കോയിൽ നിന്നുള്ളതാണ് ഈ എഐ സൃഷ്ടി. മൊത്തം 1500 സൃഷ്ടികളാണ്
അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ ലോകമെങ്ങും പ്രശസ്തമാണ്. സമൂഹമാധ്യമങ്ങളിലും ശക്തമായ സാന്നിധ്യമുള്ള നാസ ഇൻസ്റ്റഗ്രാമിലും സജീവമാണ്. നാസയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാലായിരത്തിലധികം ചിത്രങ്ങളും മറ്റുമുണ്ട്. പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവുകളുടെ കലവറയാണ് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട്. നാസയുടെ അക്കൗണ്ട് 9.8
തെക്കേ അമേരിക്കൻ രാജ്യമായ പെറുവിന്റെ വടക്കൻ മേഖലയിൽ മണൽക്കൂനകൾക്കുള്ളിൽ മറഞ്ഞുകിടന്ന ഒരു ആദിമ ആരാധനാലയം ഗവേഷകർ കണ്ടെത്തി. ഇവിടെ നിന്ന് മനുഷ്യന്റെ അസ്ഥികളും കണ്ടെത്തി. നാലായിരം വർഷം പഴക്കമുള്ളതാണ് ആരാധനാലയമെന്ന് ഗവേഷകർ പറയുന്നു. മരുഭൂമി സ്ഥിതി ചെയ്യുന്ന പെറുവിലെ സനാ ജില്ലയിൽ നിന്നാണ് കണ്ടെത്തൽ
പതിനായിരം വർഷങ്ങൾക്ക് മുൻപ്. അന്ന് ഭൂമിയിലെ തന്നെ ഏറ്റവും വലിയ കരജീവികളിലൊന്നായ മാമ്മത്തുകളുടെ സ്ഥിതി പ്രതിസന്ധിയിലാകുകയായിരുന്നു. ഒരു കൂട്ടം വൂളി മാമ്മത്തുകൾ സൈബീരിയൻ തീരത്തുനിന്ന് അകലെയുള്ള റാംഗൽ ദ്വീപിൽ അകപ്പെട്ടു. മാമ്മത്തുകൾ മറ്റെല്ലായിടത്തും വംശനാശം വന്ന് ഒടുങ്ങിയപ്പോഴും ദ്വീപിലുള്ളവ
വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണ് ന്യൂസീലൻഡുകാരനായ, കുറെക്കാലമായി ലണ്ടനിൽ താമസിക്കുന്ന ജോണി ബേർഡ്മൂർ. അല്ലെങ്കിൽ 20 പോസ്റ്റ് കാർഡുകൾ ആളുകൾക്ക് നൽകാനായി വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ഏകദേശം 51500 കിലോമീറ്ററുകൾ യാത്ര ചെയ്യുമോ? തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുനിന്നകന്ന് സ്ഥിതി ചെയ്യുന്ന അതിപ്രശസ്ത
ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ അവസ്ഥയിലാണ്. നിലയത്തിലേക്ക് ആദ്യമായി എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും എത്തിയത്. എന്നാൽ പേടകത്തിന്റെ ത്രസ്റ്ററുകൾ തകരാറിലായതോടെ സുനിത ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഏതായാലും സുനിതയുടെ തിരിച്ചുവരവ് സംഭവിക്കാൻ
രസതന്ത്രത്തിൽ പഠിക്കുന്നതു പ്രധാനമായും പദാർഥങ്ങളുടെ രാസസ്വഭാവത്തെക്കുറിച്ചാണല്ലോ. അതിനാൽ തന്നെ പദാർഥഘടന നന്നായി മനസ്സിലാക്കിയിരിക്കണം. എന്താണ് തന്മാത്ര? എന്താണ് ആറ്റം? തന്മാത്രയുടെ സവിശേഷതകൾ എന്തൊക്കെയാണ്? ആറ്റങ്ങൾ ചേർന്ന് എങ്ങനെയാണ് തന്മാത്രകൾ രൂപപ്പെടുന്നത്? തുടങ്ങിയ കാര്യങ്ങൾ. ഇതിനായി
ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ദീർഘായുസ്സും കാര്യക്ഷമതയും അറിവും കൂട്ടാൻ കഴിയുന്ന വിപുലമായ കണ്ടുപിടിത്തങ്ങൾ നടത്തുകയും അത് മനുഷ്യരാശിക്ക് ലഭ്യമാക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യന്റെ അവസ്ഥ മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്ന ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ഒരു കൂട്ടായ്മയാണ് ട്രാൻസ്ഹ്യൂമനിസത്തിൽ
വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജൂലൈയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ... July 01 National Doctor's Day (ഡോക്ടേഴ്സ് ദിനം); International Joke Day (ലോക നർമ്മദിനം); Chartered Accountant's Day (ചാർട്ടേഡ്
ഇതു വായിക്കുന്ന എല്ലാവരും ഡോക്ടർമാരെ കണ്ടിട്ടുണ്ട്; അവരുടെ സേവനം ഏറ്റുവാങ്ങിയിട്ടുമുണ്ട്. രാജ്യത്തെങ്ങുമുള്ള ഡോക്ടർമാരുടെ സേവനത്തിന് നന്ദി പറയാനും ആദരമർപ്പിക്കാനുമായി ഇന്ന് ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു. ബഹുമുഖപ്രതിഭയായിരുന്ന ഡോ.ബിധാൻ ചന്ദ്ര റോയിയുടെ ബഹുമാനാർഥമാണ് ഇന്ത്യയിൽ ജൂലൈ ഒന്ന്
നിങ്ങളുടെ മാനം കാത്തുസൂക്ഷിക്കുന്നത് 10 ബില്യൻ ഡോളർ വിറ്റുവരവുള്ള ഒരു ഒരു ജാപ്പനീസ് കമ്പനിയാണ്!! അതെങ്ങനെയെന്ന ചോദ്യത്തിന്റെ പിറകെ പോയാൽ അവസാനം എത്തിനിൽക്കുന്നത് വൈകെകെ എന്ന ബഹുരാഷ്ട്ര സിപ്പ൪ കമ്പനിയുടെ പടിവാതിൽക്കലായിരിക്കും. പാന്റ്സും ജീൻസുമിട്ട് ഒരുങ്ങി പുറത്തുപോകുമ്പോൾ പലരും ചിന്തിക്കാറില്ല
ചൊവ്വയിലേക്ക് നാസ വിക്ഷേപിച്ച പെഴ്സിവീയറൻസ് റോവർ സമീപകാലത്തെ ഏറ്റവും വിജയകരമായ ബഹിരാകാശ ദൗത്യമാണ്.ചൊവ്വയിലെ ജെസീറോ ക്രേറ്റർ മേഖലയിൽ പര്യവേക്ഷണം നടത്തുന്ന പെഴ്സിവീയറൻസിന് ഒരു പുതിയ കൂട്ടുകാരനെ കിട്ടിയിരിക്കുന്നു. പേടിക്കേണ്ട, ചൊവ്വയിലെ അന്യഗ്രഹജീവിയൊന്നുമല്ല ഇത്. ഒരു പാറക്കഷ്ണമാണ്. പേര് ഡ്വൈയ്ൻ. ദ
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ വംശജയായ സുനിത വില്യംസ് കുടുങ്ങിയതിനെപ്പറ്റി അറിഞ്ഞല്ലോ. 58 വയസ്സുള്ള സുനിത ബോയിങ് സ്റ്റാർലൈനർ പേടകത്തിലേറിയാണ് നിലയത്തിലേക്ക് പോയത്. കഴിഞ്ഞ ദിവസം ഇവർ മടങ്ങി വരേണ്ടതായിരുന്നെങ്കിലും ഇപ്പോൾ യാത്ര അനിശ്ചിതാവസ്ഥയിലായിരിക്കുകയാണ്. യുഎസ് നേവൽ അക്കാദമിയിൽ
ഇന്ത്യയിലേക്ക് ചീറ്റകൾ വന്നത് അടുത്തകാലത്തെ വലിയ വാർത്തകളിലൊന്നായിരുന്നല്ലോ. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ഇവ താമസിക്കുന്നത്. ഇപ്പോഴിതാ ലോകത്ത് ഇതുവരെ ജീവിച്ചിട്ടുള്ളതിൽ ഏറ്റവും വലുപ്പമേറിയ ചീറ്റകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. അകിനോണിക്സ് പ്ലീസ്റ്റോസിനിയസ് എന്നാണ് ഈ
വീട്ടിലും നാട്ടിലും ഒക്കെ പറഞ്ഞു കേൾക്കാൻ സാധ്യതയുള്ള ഒരു ശൈലിയാണ് ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും കൂട്ട് എങ്ങനെയാണ്? ഈ ശൈലി എങ്ങനെ ഉണ്ടായി? തയാറാക്കി അവതരിപ്പിക്കുന്നത്: ബിനു കെ.സാം
നമുക്കറിയാവുന്നവരിൽ പലരുടെയും ഇഷ്ടപാനീയമാണ് കാപ്പി അഥവാ കോഫി. മണവും രുചിയുമേറിയ ഈ പാനീയം ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു. ഇത്യോപ്യയിലാണ് ആദ്യമായി കാപ്പിക്കുരുക്കൾ പാനീയമാക്കി ഉപയോഗിക്കുന്ന രീതി കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് ഇത് അറബ് നാടുകളിൽ പ്രശസ്തമായി. പിന്നീട് ഇതു ലോകം മുഴുവൻ
ഇന്ന് യുഎസിലുള്ളവർക്ക് ജൂൺടീൻതാണ്. പ്രത്യേകിച്ച് അവിടത്തെ ആഫ്രിക്കൻ അമേരിക്കൻ വംശജർക്ക് വളരെ വൈകാരികമായ ഒരു ദിവസം. അടിമത്തം എന്ന അത്യന്തം മോശമായ സാമൂഹിക പ്രവണതയുടെ ചൂഷണങ്ങളുടെ ഓർമപ്പെടുത്തലാണ് ജൂൺടീൻത്. പതിനേഴാം നൂറ്റാണ്ടിലാണ് യുഎസിൽ അടിമത്തം തുടങ്ങിയതെന്ന് കരുതപ്പെടുന്നു. അന്നായിരുന്നു യുഎസിലെ
പല പക്ഷികളും നിഗൂഢതകളുടെ പരിവേഷം ലഭിച്ചിട്ടുള്ളവരാണ്. നമ്മുടെ നാട്ടിലെ മൂങ്ങയൊക്കെ ഇതിന് ഉദാഹരണം. പലനാടുകളിലെയും കെട്ടുകഥകളുമായും വിശ്വാസങ്ങളുമായും ബന്ധപ്പെട്ടാണ് ഇത്തരം പല പരിവേഷങ്ങളുടെയും ഉദ്ഭവം. ദുരൂഹതയുടെ തൂവൽക്കുപ്പായം അണിഞ്ഞുനിൽക്കുന്ന മറ്റൊരു പക്ഷിയാണ് യൂറോപ്യൻ പളുങ്ങാപ്പളുങ്ങി പക്ഷി
സൈബീരിയയിൽ സ്ഥിതി ചെയ്യുന്ന യാകുട്സ്കാണ് ലോകത്ത് ഏറ്റവും തണുപ്പുള്ള വൻനഗരം എന്നറിയപ്പെടുന്നത്. റഷ്യയിലെ തണുപ്പുകൂടിയ സൈബീരിയൻ മേഖലയിലാണ് യാകുട്സ്ക്. വെറും 3.36 ലക്ഷം ആളുകൾ മാത്രമാണ് യാകുട്സ്കിലുള്ളത്. ഇവരിൽ ഭൂരിഭാഗവും ആൽറോസ എന്ന വജ്ര കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നവരാണ്. റഷ്യയിൽ ഏറ്റവും വേഗത്തിൽ
മനുഷ്യസംസ്കാരത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് പേര്. മനുഷ്യരുടെ പ്രാഥമിക അസ്തിത്വം തന്നെ പേരിലാണ്.പേരു ചോല്ലിയാണ് നാം മിക്കപ്പോഴും ആളുകളെ വിളിക്കുന്നത്. എന്നാൽ ഈ രീതി മനുഷ്യരിൽ മാത്രമുള്ളതല്ലെന്നു പറയുകയാണ് പുതിയൊരു ഗവേഷണം. ആഫ്രിക്കൻ ആനകളും പേരു പോലെയുള്ള പ്രത്യക ശബ്ദങ്ങൾ പുറപ്പെടുവിച്ച്
ഭൂമിയിൽ മനുഷ്യർ കഴിഞ്ഞാൽ പിന്നീട് ഏറ്റവും ബുദ്ധിയുള്ള ജീവികളായി കണക്കാക്കപ്പെടുന്നത് ആൾക്കുരങ്ങുകളെയാണ്. കുരങ്ങുകളിൽ നിന്നു വ്യത്യസ്തരാണ് ആൾക്കുരങ്ങുകൾ. പരിണാമ പ്രക്രിയയിൽ വേർപെട്ട, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളാണ് ആൾക്കുരങ്ങുകൾ. ചിംപാൻസി, ഗൊറില്ല, ബൊനോബോസ്, ഒറാങ്ഉട്ടാൻ എന്നിവയാണ്
കൗതുകത്തിന്റെ കലവറയാണ് സമുദ്രാന്തർഭാഗം. വിവിധതരത്തിലുള്ള , ആകൃതിയിലും വലുപ്പത്തിലുമുള്ള മൽസ്യ- ജീവിവർഗങ്ങളാൽ സമ്പന്നമായ സമുദ്രാന്തർഭാഗത്തെ പ്രധാന ആകര്ഷണങ്ങളിലൊന്നാണ് പഫർ ഫിഷ് എന്ന ഇത്തിരിക്കുഞ്ഞൻ മത്സ്യം. കാണാൻ ഭംഗിയുള്ള, ശത്രുക്കൾ അടുത്തെത്തുമ്പോൾ ശരീരം ബോൾ പോലെ ആകൃതിപ്പെടുത്തി രക്ഷപ്പെടുന്ന പഫർ
ചെക്ക് റിപ്പബ്ലിക്കിൽ വ്യായാമത്തിന്റെ ഭാഗമായി നടക്കാൻ പോയതാണ് ഒരു വനിത. എന്നാൽ പോയ പോക്കിൽ ഒരു വലിയ നിധിയാണ് അവർക്ക് കിട്ടിയത്. 900 വർഷങ്ങൾക്ക് മുൻപുള്ള 2150 വെള്ളിനാണയങ്ങളുടെ ഒരു ശേഖരം അവർക്കു ലഭിച്ചു. ചെക് റിപ്പബ്ലിക്കിലെ കുറ്റോനോഹോർസ്ക് മേഖലയിലാണ് ഈ നിധി കണ്ടെത്തൽ. എന്തിനാകാം ഇത്രയുമൊരു നിധി
അനേകം അദ്ഭുതങ്ങളും സവിശേഷതകളുമുള്ളതാണ് നമ്മുടെ രാജ്യമായ ഇന്ത്യ. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയ വളരെ പ്രശസ്തമാണ്. ലോകത്ത് ഏറ്റവും കൂടുതൽ മഴപെയ്യുന്ന ചിറാപ്പുഞ്ചിയും മൗസിന്റവും സ്ഥിതി ചെയ്യുന്നത് മേഘാലയയിലാണെന്ന് അറിയാമല്ലോ? മേഘാലയയിലെ വളരെ വിചിത്രമായൊരു ഗ്രാമമാണ് കോങ്തോങ്. ഇവിടെയുള്ള ആളുകൾ
അടുത്തിടെ കേരളത്തിൽ കൊച്ചി പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്തത് മേഘസ്ഫോടനത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ എന്താണ് ഈ മേഘസ്ഫോടനമെറിയാമോ? തീരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ വളരെച്ചെറിയ ഒരു പ്രദേശത്ത് അളവിലും കൂടുതലായി പെയ്തിറങ്ങുന്ന മഴയാണ് മേഘസ്ഫോടനത്തിന്റെ
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം- ലോകം മുഴുവൻ പരന്നു കിടന്ന ബ്രിട്ടിഷ് സാമ്രാജ്യത്തെ ചരിത്രകാരൻമാർ ഇങ്ങനെ വിളിച്ചു. അതു ശരിയുമായിരുന്നു. പതിനെട്ടു മുതൽ 20 നൂറ്റാണ്ടുകൾ വരെ നീണ്ടുകിടന്ന പുഷ്കലകാലത്ത് ലോകത്തെ കരഭാഗങ്ങളുടെ 25 ശതമാനവും ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. അളവറ്റ സ്വാധീനശക്തി ബ്രിട്ടിഷ്
നമുക്കെല്ലാം അറിയാവുന്ന നായയിനങ്ങളാണ് സൈബീരിയൻ ഹസ്കി. ഈയിനത്തിൽപെട്ട ഒരു ധീരനായ നായയുടെ കഥ കേട്ടാലോ. ആ നായയുടെ പേരാണ് ബാൾട്ടോ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലാസ്കയിൽ സ്നേക് നദിയുടെ തീരത്തുള്ള നോം പട്ടണത്തിൽ സ്വർണം കണ്ടെത്തി. മഞ്ഞുമൂടിയ ഭൂമിക്കടിയിൽ നിന്നായിരുന്നു സ്വർണം. അവിടേക്കാണ് സൈബീരിയൻ
കൂട്ടുകാർ പലപ്പോഴും രക്ഷിതാക്കളുമായി യാത്രകളൊക്കെ പോകാറുണ്ടല്ലോ. വഴിയറിയാനായി കാറിലെ ഡിസ്പ്ലേ സ്ക്രീനിലോ അല്ലെങ്കിൽ മൊബൈലിലോ ഗൂഗിൾ മാപ്പും ഉപയോഗിക്കാറുണ്ട് പലരും. ചില കാര്യങ്ങൾ ഗൂഗിൾ മാപ്പിനെക്കുറിച്ച് അറിയുന്നത് നല്ലതാണ്. ഒരു ആവശ്യഘട്ടത്തിൽ രക്ഷിതാക്കൾക്ക് പറഞ്ഞുകൊടുക്കുകയുമാകാം. രണ്ട് ദിവസം മുൻപ്
മുൻ യുഎസ് നാവിക ഉദ്യോഗസ്ഥനായ ജോസഫ് ഡിട്ടൂരി ഒരു പഠനത്തിന്റെ ഭാഗമായി 93 ദിവസം അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ കഴിഞ്ഞതിന്റെ വാർത്ത കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം തയാറാക്കിയ പേടകത്തിലായിരുന്നു ഡിട്ടൂരിയുടെ താമസം. തിരിച്ചിറങ്ങിയ ഡിട്ടൂരിയെ പരിശോധിച്ച ശാസ്ത്രജ്ഞർ ഞെട്ടി. 10 വർഷം പ്രായം
ജമ്മു കശ്മീരിലെ ഉറിയിലുള്ള കമന് പോസ്റ്റില് 108 അടി പൊക്കമുള്ള കൊടിമരത്തില് ഇന്ത്യന് പതാക സ്ഥാപിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥര്, ഫ്ലാഗ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ അംഗങ്ങള്, സ്കൂള് കുട്ടികള് തുടങ്ങിയവര് പങ്കെടുത്ത ചടങ്ങിലായിരുന്നു പതാക സ്ഥാപിച്ചത്. കമന് പോസ്റ്റ് വളരെയേറെ പ്രശസ്തമാണ്.
ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വലിയ സംഭവത്തിന്റെ 35ാം വാർഷികമാണ് വരാൻ പോകുന്നത്. ടിയാനൻമെൻ സ്ക്വയർ. 35 വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു മേയ് മാസത്തിലാണ് ടിയാനൻമെൻ സ്ക്വയർ ചൂടുപിടിച്ചത്. പിന്നീട് ജൂണിൽ അതാളിക്കത്തി. പ്രക്ഷോഭകാരികൾക്കിടയിലേക്കു സൈന്യത്തെ തുറന്നുവിട്ട ചൈന. തുടർന്നു നടന്ന ആക്രമണത്തിൽ പൊലിഞ്ഞത്
പൗരാണിക അനറ്റോളിയയിലെ ഏറ്റവും ആദ്യത്തെ സംസ്കാരങ്ങളിലൊന്നായ ഹിറ്റൈറ്റുകളെപ്പറ്റി വിവരങ്ങൾ നൽകുമെന്നു കരുതപ്പെടുന്ന ഹീറോഗ്ലിഫിക്സുകളുടെ പ്രദർശനം റോമിൽ നടന്നു. ഹിറ്റൈറ്റുകളുടെ തലസ്ഥാനമായിരുന്ന ഹട്ടൂസ സ്ഥിതി ചെയ്യുന്ന തുർക്കിയിലെ മേഖലയിലുള്ള യെർകാപി തുരങ്കം. 250ൽ ഏറെ ഹീറോഗ്ലിഫിക്സുകൾ ഇവിടെ നിന്നു
എലികളും അണ്ണാനും മറ്റും ഉൾപ്പെടുന്ന റോഡന്റ് സസ്തനികളിലെ ഏറ്റവും വലുപ്പമുള്ള ജീവികളിലൊന്നാണു ബീവറുകൾ. വടക്കൻ അമേരിക്ക, യൂറോപ്പ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. കരയിലും വെള്ളത്തിലും ജീവിക്കുന്ന ആംഫീബിയൻ ജീവികളാണ് ഇവ. കാനഡയുടെ ദേശീയമൃഗവും ബീവറാണ്. പകലുറങ്ങി സന്ധ്യയ്ക്കും
ഒട്ടേറെ ഭരണാധികാരികളുടെയും പ്രശസ്ത വ്യക്തിത്വങ്ങളുടെയുമൊക്കെ ജീവിതം വിമാനാപകടങ്ങളും ഹെലികോപ്റ്റർ അപകടങ്ങളും അടങ്ങിയ ആകാശദുരന്തങ്ങളിൽ പൊലിഞ്ഞിട്ടുണ്ട്. ഏഴാമത്തെ ഫിലിപ്പീൻസ് പ്രസിഡന്റായ രമൺ മാഗ്സസെ ഇക്കൂട്ടത്തിലൊരാളായിരുന്നു. 1957 മാർച്ച് 17നാണ് അദ്ദേഹം വിമാനം തകർന്നു മരിച്ചത്.ഫിലിപ്പീൻസിലെ സെബു
കൂട്ടുകാർ ആവശ്യപ്പെട്ടതുപോലെ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ വിശേഷങ്ങൾ അടുത്തറിയാം. നിലയത്തിന്റെ ആദ്യഘടകം ബഹിരാകാശത്ത് എത്തിയിട്ട് കാൽ നൂറ്റാണ്ട് പിന്നിട്ടു, കേട്ടോ. ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന അത്യാധുനിക ഗവേഷണ ലബോറട്ടറി – അതാണ് രാജ്യാന്തര ബഹിരാകാശ നിലയം (ISS- International Space
മൺസൂൺ മഴക്കാലം കേരളത്തെ അടയാളപ്പെടുത്തുന്ന ഒന്നാണ്. സംസ്ഥാനത്തിന്റെ കാലാവസ്ഥാരംഗത്ത് ഇത്രയധികം സ്വാധീനമുള്ള മറ്റൊരു പ്രതിഭാസം വേറെ കാണില്ല. സംസ്ഥാനത്തു മാത്രമല്ല ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൊട്ടാകെ മൺസൂൺ മഴ കോരിച്ചൊരിയുന്ന വർഷമാരിക്ക് ഇടവരുത്തുന്നു. ജനങ്ങളുടെ മാനസികോല്ലാസത്തെപ്പോലും മൺസൂൺ
മഴക്കാലം പോലെ മലയാളികളുടെ മനസ്സിൽ കുടിയേറിയിട്ടുള്ള മറ്റൊരു കാലമുണ്ടാകുമോ? എത്രയെത്ര പാട്ടുകളൊക്കെയാണ് മഴയെപ്പറ്റി നമുക്കുള്ളത്. കേരളത്തിൽ ഇനി മഴക്കാലം തുടങ്ങാൻ പോകുകയാണ്. വേനൽമഴ കഴിയുന്നതോടെ മൺസൂൺ വിരുന്നെത്തും. പിന്നെ ആകെയൊരു നനഞ്ഞ ഫീലാണ്.മഴയുടെ കാര്യം പറഞ്ഞപ്പോഴാണ്. കുറച്ച് വിചിത്രമായ മഴ
8 അടി ഉയരമുള്ള ഒരു ഭീമാകാരൻ ജീവിയെ സങ്കൽപിക്കുക! അതാണ് നമ്മുടെ ഹൾക്. അവന്റെ ഉയരവും ഭാരവും ദേഷ്യം കൂടുന്നതിനനുസരിച്ച് പല മടങ്ങ് വർധിക്കാം. കടലിനടിയിലും ബഹിരാകാശത്തും പോലും എതിരാളികളെ നേരിടാൻ കഴിവുണ്ട്. ശാന്തനായിരിക്കുമ്പോൾ തന്നെ ഒരു വലിയ വിമാനം നിസ്സാരമായി കയ്യിലെടുക്കാനാകും. ഒന്ന് ചാടിയാൽ അതൊരു വൻ
അന്യഗ്രഹജീവികൾ അഥവാ ഏലിയൻസിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടല്ലോ. Independence Day, Aliens, Predator, Men In Black തുടങ്ങി സൂപ്പർഹിറ്റായ ധാരാളം ഹോളിവുഡ് ചിത്രങ്ങളിലൂടെ ഏലിയൻസിനെ നമുക്കറിയാം. അന്യഗ്രഹജീവികളെയും അവരുടെ വാഹനങ്ങളെയും കണ്ടെന്നു പറഞ്ഞ് ധാരാളം പേർ രംഗത്തെത്താറുമുണ്ട്. അടുത്തിടെ കേരളത്തിൽ
നമ്മൾ എത്ര ചെറുതാണെങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. അക്കാര്യങ്ങൾ ഉറപ്പായും ചെയ്യണമെന്ന് PAW Patrol കഥകൾ ഓർമിപ്പിക്കുന്നു. നമ്മളെല്ലാവരും ഹീറോകളാണ് എന്നു മറക്കല്ലേ. ഓരോ നല്ല കാര്യവും ചെയ്യുമ്പോൾ നമ്മൾ ഹീറോക്കുട്ടികൾ ആകുകയാണ്. പല രാജ്യങ്ങളിലും കുട്ടികളെ ചില കാര്യങ്ങൾ പഠിപ്പിക്കാൻ PAW Patrol വിഡിയോകൾ ഉപയോഗിക്കുന്നു
പാരമ്പര്യത്തനിമയോടൊപ്പം ആധുനിക രീതികൾകൂടി കോർത്തിണക്കി രൂപകൽപന ചെയ്തിട്ടുള്ള ഈ കെട്ടിടത്തിന്റെ നിർമാണത്തിലും മികവും ആകർഷകത്വവും ഉറപ്പാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ ഡിസൈൻ മാത്രമല്ല, ഇവിടത്തെ വിദ്യാർഥിനികളുടെ യൂണിഫോം ഡിസൈനും ക്ലാസിയാണ്; അത് ഒരുക്കിയതോ, പ്രമുഖ ഫാഷൻ ഡിസൈനർ സബ്യസാചി മുഖർജിയും
യുറാനസിനെപ്പറ്റിയുള്ള പല പഠനങ്ങളും നിഗൂഢത നിറഞ്ഞതാണ്. നെപ്റ്റ്യൂൺ കഴിഞ്ഞാൽ സൂര്യനിൽ നിന്ന് ഏറ്റവും അകലെ നിൽക്കുന്ന ഗ്രഹമായതിനാൽ യുറാനസിനെപ്പറ്റിയുള്ള പഠനങ്ങളും വളരെ പരിമിതമാണ്. നാസയുടെ വൊയേജർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള വിവരങ്ങളാണ് യുറാനസിനെപ്പറ്റി കുറച്ചെങ്കിലും അറിവുകൾ പകർന്നത്. ഐസ് ജയന്റ്
സൗരയൂഥത്തിൽ ഭൂമിക്കു സമീപത്തായി കാൽ ലക്ഷത്തിലധികം പാറകളും ഛിന്നഗ്രഹങ്ങളുമൊക്കെയുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞ ഛിന്നഗ്രഹമാണു കാമുവലീവ. ഭൂമിക്കരികിലുള്ള മറ്റ് ഛിന്നഗ്രഹങ്ങളിൽ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള മേഖലയിൽ നിന്നു വരുന്നതായി കരുതപ്പെടുന്നു. എന്നാൽ കാമുവലീവ
സൗരയൂഥത്തിൽ നമുക്കറിയാവുന്ന 8 ഗ്രഹങ്ങൾ കൂടാതെ ഒരു വമ്പൻ ഒൻപതാം ഗ്രഹം ഒളിഞ്ഞിരിക്കുന്നുണ്ടോ. പതിറ്റാണ്ടുകളായി ഇതെക്കുറിച്ചുള്ള ശാസ്ത്രീയവും അശാസ്ത്രീയവുമായ ചർച്ചകൾ തകൃതിയാണ്. ഇപ്പോഴിതാ ഈ ഗ്രഹത്തെപ്പറ്റി ശ്രദ്ധേയമായ തെളിവ് ലഭിച്ചെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് ശാസ്ത്രജ്ഞർ. നെപ്റ്റ്യൂൺ
സിംബയെന്ന പേര് കേൾക്കാത്തവർ കുറവായിരിക്കും. ഡിസ്നിയുടെ ലോകമെങ്ങും തരംഗം സൃഷ്ടിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലയൺ കിങ്ങിലെ കുട്ടിസിംഹം. അനേകം കോമിക്സുകളിലൂടെയും മറ്റും സിംബ ചിരപരിചിതമാണ്. ലയൺകിങ് സിനിമാപരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മുഫാസ–ദ ലയൺ കിങ് ഈ വർഷം തിയറ്ററുകളിലെത്തുകയാണ്. എന്നാൽ
സാധാരണ വീടിന്റെ മേൽക്കൂരയിൽ പതിക്കുന്നത് കിളികളും മറ്റും ഇടുന്ന പാതികഴിച്ച പഴങ്ങളും മറ്റുമാണ്. എന്നാൽ ഫ്ലോറിഡയിൽ സംഭവിച്ചത് സ്വൽപം വെറൈറ്റിയായ ഒരു കാര്യം. ഏതായാലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.കഴിഞ്ഞ മാർച്ച് എട്ടിനാണ് ആ സംഭവം നടന്നത്. യുഎസിലെ ഫ്ലോറിഡയിലുള്ള ഒരു വീടിന്റെ മേൽക്കൂര തകർത്തുകൊണ്ട്
ദിവസങ്ങൾക്ക് മുൻപാണ് നാസ ആ പ്രഖ്യാപനം നടത്തിയത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അനേകം ചന്ദ്രൻമാരിലൊരാളായ യൂറോപ്പയിലേക്ക് നാസ ഒരു ബഹിരാകാശ പേടകം അയയ്ക്കാൻ പോകുകയാണ്. ഗ്രഹദൗത്യങ്ങൾക്കായി നാസ നിർമിച്ച ഏറ്റവും വലിയ ഉപഗ്രഹമാണ് ക്ലിപ്പർ. ഈ പേടകത്തിന്റെ വിക്ഷേപണം ഈ വർഷം ഒക്ടോബറിലാണു
ചോദ്യം : എന്റെ മകൻ പത്താം ക്ലാസിലാണു പഠിക്കുന്നത്. ഒരുപാട് വിഷയങ്ങൾ പഠിക്കാനുണ്ട്. സമയം തികയുന്നില്ല എന്ന പരാതി ആണ്. കളിക്കാനും ഉറങ്ങാനും ഒന്നും സമയം ഇല്ല എന്നാണ് അവൻ പറയുന്നത്. എങ്ങനെയാണ് സമയം ശരിയായി ഉപയോഗിക്കേണ്ടത്? ഉത്തരം : ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന, പ്രത്യേകിച്ച് 10,11,12 ക്ലാസുകളിൽ
ട്രെയിനുകൾ നമുക്ക് ചിരപരിചിതമായ സഞ്ചാരമാർഗമാണ്. ഒരിക്കലെങ്കിലും ട്രെയിൻ യാത്ര ചെയ്യാത്ത കൂട്ടുകാരും വളരെക്കുറവായിരിക്കും അല്ലേ. ചില ട്രെയിൻ റൂട്ടുകൾ ദൂരം കുറഞ്ഞവയാണ്. എന്നാൽ ചിലത് ദീർഘദൂരമുള്ളതും. ലോകത്തിലെ ഏറ്റവും ദീർഘമായ റെയിൽവേ റൂട്ട് ഏതാണെന്നറിയാമോ? അതിന്റെ പേരാണ് ട്രാൻസ് സൈബീരിയൻ റെയിൽവേ അഥവാ
സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു
സൈബീരിയൻ ഹസ്കി നമുക്ക് പരിചിതമായ വിദേശ നായയിനങ്ങളിലൊന്നാണ്. ഇപ്പോഴിതാ യുഎസിലെ പ്രമുഖ സംസ്ഥാനങ്ങളിലൊന്നായ കണക്ടികറ്റ് തങ്ങളുടെ സംസ്ഥാന നായ പദവി ഹസ്കിക്കു കൊടുക്കാനൊരുങ്ങുകയാണ്. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. എല്ലാ നടപടികളും പൂർത്തിയാകുന്നതോടെ മൗണ്ടൻ ലോറൽ എന്ന സസ്യം, സ്പേം വെയ്ൽ തിമിംഗലം
ഡ്രാഗൺ ഫ്ലൈ എന്നാൽ ഭൂമിയിൽ കാണപ്പെടുന്ന ഒരു വലിയ തുമ്പിയിനമാണ്. ഒരു തുമ്പി കണക്ക് ഒരിടത്തു നിന്നു പറന്നു വേറൊരിടത്തേക്കു ചെന്നു നിന്ന്, വീണ്ടും പറന്ന് പര്യവേക്ഷണം നടത്തുന്ന ഒരു ബഹിരാകാശ ഡ്രോൺ നാസ തയാറാക്കാൻ നാസയ്ക്ക് പദ്ധതിയുണ്ട്. ഇപ്പോഴിതാ ഈ ദൗത്യത്തിന് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് നാസ. ശനിയുടെ
ഒട്ടേറെ പ്രശസ്തരായ രാജാക്കൻമാർക്കു ജന്മം നൽകിയ റോമൻ സാമ്രാജ്യത്തിലെ ഏറ്റവും കുപ്രസിദ്ധനായ ചക്രവർത്തിയാണു നീറോ. റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിച്ചിരുന്നു എന്ന പ്രയോഗം ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രയോഗങ്ങളിലൊന്നാണ്. കാലങ്ങൾക്കു മുൻപ് ജീവിച്ച ഈ വ്യക്തിത്വം ഇന്നും ആളുകൾക്ക് പരിചിതമാണ്. ഈ വർഷം
ടൈറ്റാനിക് തകർന്നതിന്റെ മറ്റൊരു വാർഷികദിനമാണ് കടന്നുപോയത്. ലോക സമുദ്രയാന രംഗത്തെ ഇത്രയും പിടിച്ചുകുടുക്കിയ ഒരു സംഭവം വേറെയില്ലായിരുന്നു. ഈ സംഭവം ജെയിംസ് കാമറൺ സിനിമയാക്കുകയും അഭ്രപാളിയിലെ അദ്ഭുതമായി ടൈറ്റാനിക് മാറുകയും ചെയ്തു. കപ്പലിന്റെ ഇടിയും ദുരന്തവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെങ്കിലും
ആഫ്രിക്കയിൽ ധാരാളം ഗോത്രങ്ങളുണ്ട്. ഇക്കൂട്ടത്തിൽപെട്ടതാണ് ഡോഗോൻ ഗോത്രം. അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് നിഗൂഢവാദങ്ങൾ ഇറക്കുന്നവർ പലപ്പോഴും ഡോഗോൻ ഗോത്രത്തിന്റെ കഥ പറയാറുണ്ട്. വളരെ വിചിത്രമാണ് ഈ കഥ. പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന മാലി എന്ന രാജ്യത്താണ് ഡോഗോനുകൾ താമസിക്കുന്നത്. മാലിയിലെ
വീടിന്റെ മേൽക്കൂരയിൽ പക്ഷികൾ പകുതി കഴിച്ച പഴങ്ങളും മറ്റുമൊക്കെ കൊണ്ടുവന്നിടുന്നത് സാധാരണം. കഴിഞ്ഞമാസം ഒരു വലിയ സംഭവം യുഎസിലെ ഫ്ളോറിഡയിൽ നടന്നു. അവിടെ ഒരു വീട്ടിനു മുകളിൽ വന്നു വീണത് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്നാണെന്നു സംശയിക്കപ്പെടുന്ന ഭാഗങ്ങളാണ്. മാർച്ച് എട്ടിനാണ് സംഭവം നടന്നത്.
പക്ഷികളെ പിടിച്ച് ‘തടവിൽ പാർപ്പിച്ച’ ശേഷം ഭക്ഷിക്കുന്ന എലനോറാസ് ഫാൽക്കനെ (Eleonora's Falcon) അറിയാമോ? ചെറു പക്ഷികളെയും ഷഡ്പദങ്ങളെയും ഒക്കെ കക്ഷി ആഹാരമാക്കും. വയറു നിറഞ്ഞു കഴിഞ്ഞാൽ കിട്ടുന്ന ചെറുപക്ഷികളെ എന്തുചെയ്യുമെന്നോ? തൂവലുകൾ കൊത്തിപ്പറിച്ച് പറക്കാൻ വയ്യാതാക്കി ജീവനോടെ മലയിടുക്കിലും
നിങ്ങൾ ഗുഹ (cave) കണ്ടിട്ടുണ്ടോ കൂട്ടുകാരേ? അത് മറ്റൊരു ലോകമാണ്. ഇന്ത്യയിൽ ഗുഹാക്ഷേത്രങ്ങൾ തന്നെ ഏതാണ്ട് 1500 എണ്ണമുണ്ട്. മിക്ക ഗുഹകളും ഉണ്ടാകുന്നത് വെള്ളത്തിന്റെ പ്രവർത്തനം മൂലമാണ്. ചുണ്ണാമ്പുപാറകളിലെ (limestone) വിടവുകളിലൂടെ അമ്ലരസമുള്ള (acidic) ജലം കിനിഞ്ഞിറങ്ങുന്നു. അൽപാൽപമായി ഒലിച്ചു പോയി
ഏറെ പ്രത്യേകതകളുള്ള രാജ്യമാണ് ജപ്പാൻ. രണ്ടാംലോകയുദ്ധത്തിൽ ഒരു വൻശക്തിയായി ഏഷ്യയിൽ നിന്നു പങ്കെടുത്ത ഒരേയൊരു രാജ്യമാണ് ജപ്പാൻ. ഏറെ വിനാശകാരിയായ അണുബോംബ് യുദ്ധത്തിൽ വീണ ഒരേയൊരു രാജ്യവും ജപ്പാനാണ്. സുനാമി, ഭൂചലനം തുടങ്ങി ഒട്ടേറെ പ്രകൃതിദുരന്തങ്ങൾ ജപ്പാനെ വേട്ടയാടുന്നു. എന്നാൽ ഇത്രയും
മനുഷ്യഭാവനയിൽ വിരിഞ്ഞ 2 കഥാപാത്രങ്ങൾ – കിങ് കോങ്ങും ഗോഡ്സിലയും. അവരുടെ കഥയാണ് ഇന്ന് ഹായ് കിഡ്സിൽ. രണ്ടുപേരും ദേഷ്യം മറന്ന് പൊതുശത്രുവായ സ്കാർ കിങ്ങിനെ (Skar King) നേരിടുന്നതാണ് ഇപ്പോൾ തിയറ്ററുകളിലുള്ള Godzilla x Kong: The New Empire ന്റെ കഥ. 2021ൽ പുറത്തിറങ്ങിയ Godzilla vs. Kong ന്റെ തുടർച്ച. 1962
1997ലാണ് ലോക സിനിമയിലെ മാസ്റ്റർപീസുകളിലൊന്നായ ടൈറ്റാനിക് റീലീസ് ചെയ്തത്.26 വർഷങ്ങൾക്ക് മുൻപ്. ടൈറ്റാനിക് എന്ന യഥാർഥ കപ്പലിന്റെ കഥ ലോകമെമ്പാടും പ്രശസ്തമാകാൻ ഈ സിനിമ വഹിച്ച പങ്ക് ചില്ലറയല്ല. ഹോളിവുഡിലെ മികവേറിയ താരങ്ങളായ ലിയനാഡോ ഡി കാപ്രിയോയും കേറ്റ് വിൻസ്ലെറ്റും അഭിനയിച്ച ചിത്രത്തിന്റെ
മാര ഇമോവിസ് എന്നു പേരുള്ള നെല്ലൂർ പശുവിനെ 35.69 കോടി രൂപയ്ക്ക് ബ്രസീലിൽ വിറ്റ കാര്യം കൂട്ടുകാർ വായിച്ചിരിക്കുമല്ലോ. ലോകത്തിലെ തന്നെ ഏറ്റവും വലിയ കന്നുകാലിക്കച്ചടവടങ്ങളിൽ ഒന്നാണത്രേ ഇത്. പശുവിന്റെ കഥ അങ്ങനെ. അപ്പോൾ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ആടിന്റെ കാര്യമെന്തായിരിക്കും. ലോകത്തിൽ ഏറ്റവും
ഇന്നലെ ഏപ്രിൽ ഫൂൾ ദിനം. പലരും ഫോൺ വിളിച്ചും നേരിട്ടുമൊക്കെ ആളുകളെ പറ്റിക്കുന്ന ദിവസം. നിസ്സാരം ചെറിയ നുണകളൊക്കെയായിരിക്കും ഭൂരിഭാഗം പേരും പറയുക. എന്നിട്ട് ഏപ്രിൽ ഫൂൾ എന്നു കളിയാക്കും. എന്നാൽ ഏപ്രിൽ ഫൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അവിശ്വസനീയമായത് നടന്നത് 1974ൽ ആണ്,യുഎസിലെ അലാസ്കയിലെ
ലോകമെങ്ങും കുട്ടികൾക്ക് ഈസ്റ്റർ എന്നാൽ ഈസ്റ്റർ ബണ്ണിയും ഈസ്റ്റർ മുട്ടയുമാണ്. കൈനിറയെ സമ്മാനങ്ങളും മുട്ടകളുമായി എത്തുന്ന ഈസ്റ്റർ ബണ്ണിയെന്ന തടിയൻ മുയലിന്റെ ‘ജനനം’ ജർമനിയിലാണ്. വർഷത്തിൽ പല തവണയായി ഒട്ടേറെ കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്നതിനാലാണു മുയലുകൾ ഈസ്റ്റർ വിശ്വാസത്തിന്റെ ഭാഗമായതെന്നു കരുതുന്നു;
കേരളത്തിലെ ഏറ്റവും പഴക്കമുള്ള ജനവാസമേഖലകളിലൊന്ന് കൊല്ലമാണ്. പ്രാചീനകാലത്ത് കൊല്ലം ഒരു പ്രധാനതുറമുഖമായി നിലകൊണ്ടു. ചൈനയുൾപ്പെടെ വിദേശരാജ്യങ്ങളുമായി വ്യാപാരബന്ധവും പുലർത്തി. അക്കാലത്ത് കൊല്ലത്ത് പലയിടങ്ങളിൽ നിന്നു സഞ്ചാരികളെത്തിയിരുന്നു. ഇങ്ങനെയെത്തിയവരിൽ അതിപ്രശസ്തനാണ് മാർക്കോ പോളോ. ഇദ്ദേഹത്തിന്റെ
വെള്ളച്ചാട്ടം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന നുരഞ്ഞു പതഞ്ഞൊഴുകുന്ന ആഴമേറിയ ഒരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യത്തോടൊപ്പം മനസിലേക്ക് വരുന്ന പേരാണ് നയാഗ്ര. കനേഡിയൻ പ്രവിശ്യയായ ഒന്റാരിയോയ്ക്കും അമേരിക്കയിലെ ന്യൂയോർക്കിന്റേയും അതിർത്തി പ്രവിശ്യയിൽ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന്
1940 മാർച്ച് 13. ലണ്ടനിലെ കാക്സ്ടൺ ഹാളിൽ ഒരു ഉന്നതതല ബ്രിട്ടിഷ് യോഗം നടക്കുകയായിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ വരും വർഷങ്ങളിൽ സ്വീകരിക്കേണ്ട നയങ്ങളെപ്പറ്റിയായിരുന്നു ആ യോഗം. മൈക്കൽ ഓ ഡ്വയർ യോഗത്തിലെ മുഖ്യാതിഥിയായിരുന്നു.സദസ്സിൽ ഒട്ടേറെപ്പേരുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഉദ്ധം സിങ് എന്ന
വർണവിവേചനം ലോകത്തു പല രാജ്യങ്ങളിലും നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിനും അതിനു മുൻപും വെളുത്തവർഗക്കാരും കറുത്തവർഗക്കാരും മറ്റ് വർഗക്കാരുമെന്നൊക്കെ പല തട്ടുകളിലായി സമൂഹത്തെ വിഭജിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങളും മുൻനിരയിൽ നിന്നു. ആഫ്രിക്കയിലും മറ്റും യൂറോപ്യൻ കൊളോണിയൽ ശക്തികൾ വർണവിവേചനം
യുദ്ധങ്ങൾ വിനാശകാരികളാണ്. അവ കുട്ടികളെയും നന്നായി ബാധിക്കും. സമീപകാലത്ത് നടന്നതും നടക്കുന്നതുമായ യുദ്ധങ്ങളിൽ ഈ വസ്തുത നമുക്ക് കാണാം. സൈന്യം എന്നു കേൾക്കുമ്പോൾ നമുക്ക് ഓർമവരുന്നത് പരിശീലനവും അച്ചടക്കവും നേടിയ വ്യക്തികളുടെ ശക്തിയുറ്റ ഒരു സംഘത്തെയാണ്. നമ്മുടെ രാജ്യത്തു സൈനിക സേവനത്തിനു മുതിർന്ന,
പൊതിച്ചോർ എന്നു പറഞ്ഞാൽ മലയാളികളുടെ ഗൃഹാതുരത്വമാണ് അല്ലേ..വഴറ്റിയ വാഴയിലയിൽ പൊതിഞ്ഞ ചോറിനു മുകളിൽ വാഴയിലയുടെ തന്നെ കഷണത്തിൽ മെഴുക്കുപുരട്ടി, ഒരറ്റത്ത് ചമ്മന്തി, തോരൻ. പിന്നെ മടക്കിവച്ച ഓംലറ്റും വറുത്തമീനും അൽപം കടുമാങ്ങ അച്ചാറുമൊക്കെയായാൽ നാവിൽ കപ്പലോടിക്കാനുള്ള വെള്ളം നിറക്കുന്ന പൊതിച്ചോർ റെഡി.
ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇത്തവണയും ഫിൻലൻഡ് ഒന്നാം സ്ഥാനം അടിച്ചെടുത്തു കേട്ടോ. ഏഴാം തവണയാണ് ഫിൻലൻഡ് മുന്നിലെത്തിയത്. എല്ലാ വർഷവും രാജ്യാന്തര ഹാപ്പിനെസ് ദിനത്തിനു മുമ്പായാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ സസ്റ്റെയ്നബിൾ
കൂട്ടുകാരെ, നമ്മുടെ നാട്ടിൽ വേനൽ കടുക്കുകയാണ്. ദിവസം നല്ലരീതിയിൽ വെള്ളം നമ്മൾ കുടിക്കുന്നുണ്ട് ഇപ്പോൾ. അങ്ങനെ കുടിക്കാത്തവരുണ്ടെങ്കിൽ നിർബന്ധമായും കുടിക്കണം കേട്ടോ. കാരണം വെള്ളം കുടിക്കാതെയിരുന്നാൽ ശരീരത്തിൽ നിർജലീകരണം സംഭവിക്കും. ഈ ലോകം മനുഷ്യരുടേതു മാത്രമല്ല, മൃഗങ്ങളുടേതും പക്ഷികളുടേതും മറ്റു
ഏറ്റവും ശക്തിയിൽ കടിക്കുന്ന ഷഡ്പദം ഏതാണെന്നറിയാമോ..? 'ഓസ്ട്രേലിയൻ റാസ്പി ക്രിക്കറ്റ്' (australian raspy cricket) എന്ന ചീവീട്. 654 സ്പീഷീസ് ഷഡ്പദങ്ങളുടെ കടിയുടെ ശക്തി (‘ബൈറ്റ് ഫോഴ്സ്’ -bite force ) നിർണയിച്ചപ്പോഴാണ് ഈ ചീവീട് ഒന്നാമതെത്തിയത്. കടിക്കാരുടെ ലോകം ഭക്ഷണം കടിച്ചുചവച്ചു തിന്നുക,
1997 ആണു കാലം...ശാന്തസമുദ്രത്തിലെ വിദൂരമേഖലയിൽ നിന്ന് വലിയ ഒരു ശബ്ദം ഉയർന്നു കേട്ടു.നീലത്തിമിംഗലം പുറപ്പെടുവിപ്പിക്കുന്ന ശബ്ദത്തേക്കാൾ തീവ്രമായ ശബ്ദം. ഇതോടെ ഇവിടെ ഏതോ വലിയ കടൽജീവി താമസിക്കുന്നുണ്ടെന്നു പ്രചാരണം ഉയർന്നു അതല്ല, മറിച്ച് വമ്പനൊരു രാക്ഷസക്കണവയാണ് ശബ്ദമുണ്ടാക്കിയതെന്ന് അഭ്യൂഹമുണ്ടായി.
ഹിന്ദി ചോദ്യപേപ്പറിൽ ക്ലസ്റ്റർ മാതൃകയിലാണ് ചോദ്യങ്ങൾ വരിക. അതായത് പഠിച്ച പാഠത്തിന്റെ ഒരു ഭാഗം തന്നിട്ട് അതിനെ ആധാരമാക്കി വിവിധ സ്കോറുകളുടെ ചോദ്യങ്ങൾ ചോദിക്കും. ഇതിൽ 1 സ്കോറിന്റെ ചോദ്യങ്ങളും 2 സ്കോറിന്റെ വിശകലനാത്മക ചോദ്യങ്ങളും 4 സ്കോറിന്റെ വിവിധ വ്യവഹാര രൂപങ്ങളും (Discourses) (ഡയറി, കത്ത്, സംഭാഷണം,
(പൊലീസ് ക്രൂരതാവിരുദ്ധ ദിനം) പൊലീസ് ക്രൂരതയ്ക്കെതിരായ ഐക്യദാർഢ്യത്തിന്റെ ഭാഗമായി എല്ലാ വർഷവും ക്രൂരതയ്ക്കെതിരായ രാജ്യാന്തരദിനമായി (IDAPB) ആചരിക്കുന്നു
പുക കണ്ടേ അടങ്ങൂ’ എന്നൊരു ചൊല്ല് കൂട്ടുകാർ കേട്ടിട്ടുണ്ടോ? സിഗരറ്റും ബീഡിയും ചുരുട്ടുമെല്ലാം വലിക്കുന്നവർ അതിന്റെ പുക മാത്രമല്ല, ജീവിതം തന്നെയാണ് എരിച്ചുതീർക്കുന്നത്. പുകയിലയിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനാണ് ആളുകളെ ആ ശീലത്തിന് അടിമയാക്കുന്നത്. കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ
ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിലുള്ള കൊതുകുകളെ തുരത്താൻ പുതിയ പദ്ധതിയുമായി ബ്രസീൽ. ജനിതകവ്യതിയാനം നടത്തിയ കൊതുകുകളെ പ്രകൃതിയിലേക്കു തുറന്നുവിട്ടാണ് ഇതു സാധിക്കാനൊരുങ്ങുന്നത്. ഇത്തരം പരിഷ്കരിക്കപ്പെട്ട ആൺകൊതുകുകൾ പെൺകൊതുകുകളുമായി പ്രജനനം നടത്തും. എന്നാൽ ആൺകൊതുകിൽ നിന്നുള്ള ഒരു
ഊശിയാക്കുക എന്നു പറഞ്ഞു കേട്ടിട്ടുണ്ടാകുമല്ലോ. ഊശി, ഊശിയാക്കുക എന്നൊക്കെ പറഞ്ഞാൽ എന്താണ്? എങ്ങനെ ഈ ശൈലി ഉണ്ടായി..? തയാറാക്കി അവതരിപ്പിക്കുന്നത്: ബിനു കെ.സാം
ഇന്നത്തെ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന സിന്ധുനദീതട സംസ്കാരത്തിലെ അഞ്ചാമത്തെ പ്രധാനനഗരവും ഇന്നും അധികം വിവരങ്ങൾ ലഭിക്കാത്തതുമായ ഗാൻവെറിവാല എന്ന മേഖലയിൽ ഖനനവും പഠനവും പാക്കിസ്ഥാൻ തുടങ്ങി. 3300 ബിസി മുതൽ 1300 ബിസി വരെ നിലനിന്നിരുന്നു എന്നു കരുതുന്ന ആദിമ സംസ്കാരമായ ഹാരപ്പൻ
ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വ്യാപിച്ച മംഗോൾ രാജവംശത്തിന്റെ സ്ഥാപകനും ഒട്ടനവധി പടയോട്ടങ്ങൾ നടത്തി വിജയം വരിച്ച സേനാധിപതിയുമാണ് ചെങ്കിസ് ഖാൻ. ക്രൂരമായ പടയോട്ടങ്ങളാൽ ചരിത്രത്തിൽ കുപ്രസിദ്ധവുമാണ് ഈ മംഗോൾ വംശജൻ. ചെങ്കിസ് ഖാന്റെ പേരക്കുട്ടിയുടെ മകളായ ഖുതുലുനെപ്പറ്റി കേട്ടിട്ടുണ്ടോ? ചെങ്കിസ്ഖാന്റെ
സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ആകാശഗംഗയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന അതിഭീമൻ തമോഗർത്തമാണ് (സൂപ്പർമാസീവ് ബ്ലാക്ക്ഹോൾ) സജിറ്റേറിയസ് എ സ്റ്റാർ. ഈ നിഗൂഢ തമോഗർത്തം എവിടെയെന്നറിയാനായി ഒരു ഐഫോൺ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. ചാറ്റ്ജിപിടിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പാണിത്. രക്ഷിതാക്കളുടെയോ
∙ പ്രധാനപ്പെട്ട 7 ആശയങ്ങളിൽ നിന്നാണു പരീക്ഷയ്ക്കു നിർമിതി ചോദ്യങ്ങൾ വരിക. മുൻകാല ചോദ്യപേപ്പറുകളിൽ നിന്നുള്ള പരിശീലന ചോദ്യങ്ങൾ കണ്ടെത്തി വരച്ചു പഠിക്കണം. നിർമിതികൾ ഭംഗിയായി വരയ്ക്കണം. വരയ്ക്കുന്നവയുടെ അളവുകൾ എഴുതാൻ മറക്കരുത്. ഇത്തരം ചോദ്യങ്ങളിൽ ഏതെങ്കിലും ഭാഗം അളന്ന് ഉത്തരമെഴുതാൻ പറയാറുണ്ട്. ∙
നിങ്ങളറിഞ്ഞോ കൂട്ടുകാരെ..നമ്മുടെയെല്ലാം പ്രിയപ്പെട്ട ബാർബി പാവകൾക്ക് 65 വയസ്സ് തികയുകയാണ്. ആദ്യ ബാർബിപ്പാവകൾ 1959 മാർച്ച് 9നാണ് ലോകവിപണിയിൽ അരങ്ങേറ്റം കുറിച്ചത്.വിവിധ രംഗങ്ങളിൽ ലോകത്തിനു പ്രചോദനമായി മാറിയ 8 വനിതകളുടെ പാവപ്പതിപ്പുമായി വനിതാദിനപ്പിറ്റേന്ന് 65ാം ജന്മദിനം ആഘോഷിക്കുകയാണ് ബാർബി കമ്പനി.
120 വർഷമായി നെമസിസ് എന്ന കപ്പൽ കടലിൽ മറഞ്ഞിട്ട്. പക്ഷേ കൃത്യമായ സ്ഥാനം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ നെമസിസിന്റെ തിരോധാനത്തെപ്പറ്റി നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓസ്ട്രേലിയൻ അധികൃതർ. കപ്പൽ ഓസ്ട്രേലിയയുടെ തീരമേഖലയിൽ എവിടെയാണ് മറഞ്ഞുകിടക്കുന്നത് എന്നതു സംബന്ധിച്ച വാർത്ത
Results 1-100 of 774