Download Manorama Online App
കുട്ടികളുടെ കളിചിരികളും പാട്ടുകളും കാണുന്നതും കേൾക്കുന്നതും ആർക്കാണ് ഇഷ്ടമില്ലാത്തത്? അത്തരമൊരു മനോഹര കാഴ്ചയുടെ രസം പകരുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി. സഹോദരപുത്രിയായ കുട്ടിമണി ആണ് വിഡിയോയിലെ താരം. വൺ, ടു, ത്രീയിൽ തുടങ്ങി ജനഗണമന വരെ പറഞ്ഞും
കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ സമയം പോകുന്നത് അറിയില്ല. അവരുടെ കുസൃതികളും തമാശകളും ശരിക്കും നല്ലൊരു നേരമ്പോക്ക് ആണ്. ചെറിയ കാര്യങ്ങൾക്കുള്ള അവരുടെ ചെറിയ ചെറിയ വഴക്കുകൾ, കുഞ്ഞു കുഞ്ഞു തരികിടകൾ അങ്ങനെയങ്ങനെ നിരവധി കാര്യങ്ങളിലൂടെ ആയിരിക്കും ഒരു ദിവസം കടന്നുപോകുന്നത്. അതിൽ പ്രധാനപ്പെട്ട മറ്റൊരു
എസ്സ നിസ്തറിനു ചോക്ലേറ്റ് എന്നാൽ ജീവനാണ് .ചെറുപ്പകാലം മുതലേ വിവിധതരം ചോക്ലേറ്റുകൾ കൊതിയോടെ രുചിക്കുമ്പോൾ തന്റേതായ ഒരു ചോക്ലേറ്റ് റെസിപ്പി തയ്യാറാക്കണം എന്ന സ്വപ്നം എസ്സ കൊണ്ടുനടന്നിരുന്നു. എല്ലാവരും ഇഷ്ട്ടപ്പെടുന്ന, വ്യത്യസ്തമായ ഒരു ചോക്ലേറ്റായിരുന്നു കുഞ്ഞു എസ്സയുടെ സ്വപ്നങ്ങളിൽ നിറയെ. ഇതിനു
മൂന്നു വയസ്സുകാരനായ മകനെ മാന്യനാക്കാനും മര്യാദ പഠിപ്പിക്കാനും ശ്രമിച്ചതിനെ തുടർന്ന് കുരുക്കിലായിരിക്കുകയാണ് അമേരിക്കയിലെ വിസ്കോൺസിൻ സ്വദേശിനിയായ ഒരമ്മ. തെറ്റായ സ്വഭാവങ്ങൾ മാറ്റാനും എങ്ങനെ മാന്യനാകണമെന്ന് അനുഭവത്തിലൂടെ പഠിപ്പിക്കാനും വേണ്ടി ഏലിയാ വ്യു എന്ന കുഞ്ഞിനെ അമ്മയായ കത്രീന ബോർ അവരുടെ കാമുകനായ
റോബട്ടുകളെ കഥകളിലും സിനിമകളിലുമൊക്കെ മാത്രം കണ്ടിരുന്ന കാലം കഴിഞ്ഞു. റോബട്ടിക് സാങ്കേതികവിദ്യയുടെ സ്വാധീനം ഇന്നു പലയിടത്തും കാണാം. വ്യവസായങ്ങളിലും മറ്റും വലിയ തോതിലുള്ള ഉൽപാദനത്തിന് റോബട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രൂപത്തിൽ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന റോബട്ടുകൾ ഹ്യൂമനോയ്ഡ് എന്ന പേരിൽ
ഓരോ പിറന്നാളും പ്രധാനപ്പെട്ടതാണ്. സ്വന്തം പിറന്നാൾ ആണെങ്കിലും കുടുംബാംഗങ്ങളുടെ പിറന്നാൾ ആണെങ്കിലും അതിന് വികാരപരമായ മറ്റൊരു തലം കൂടിയുണ്ട്. കേക്ക് കട്ട് ചെയ്ത ശേഷം ആദ്യ കഷണം ആർക്കു കൊടുക്കണം തുടങ്ങിയ രസകരമായ ടെൻഷനുകൾ ആർക്കുമുണ്ടാകാം. എന്നാൽ, അത്തരമൊരു സാഹചര്യത്തെ മനോഹരമായി കൈകാര്യം ചെയ്ത സഹോദരനും ആ
മുഖത്ത് കുഞ്ഞൊരു സ്പൈഡർ മാൻ ടാറ്റൂ, പിറന്നാൾ കേക്കും സ്പൈഡർമാൻ, പാർടി റൂമും സ്പൈഡർമാൻ തീം. താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും പുത്രൻ ജേ അലി ഖാന്റെ മൂന്നാം പിറന്നാൾ ചിത്രങ്ങൾ കണ്ടാൽ ആരും ചോദിക്കും ‘‘ജേ സ്പൈഡർമാന്റെ കട്ട ഫാനാണല്ലേ?’’ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത
സ്കൂൾ യൂണിഫോമിൽ ‘എക്സ്പ്രഷൻസ് വാരിവിതറി’ മതിമറന്ന് ഡാൻസ് കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായിട്ട് കുറച്ച് നാളുകളായി. കോഴിക്കോട് ദേവഗിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആർദ്ര നാരായൺ ആണ് ഈ വിഡിയോയിലെ മിടുക്കി. സ്കൂൾ ആനുവൽ ഡേയുടെ റിഹേഴ്സൽ സമയത്ത് പകർത്തിയ വിഡിയോയാണ്
ഹായ് അമ്മാ, ഒരു ഉമ്മ തരാട്ടോ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ആ കുരുന്ന് അമ്മയെ അടക്കം ചെയ്തിരിക്കുന്ന കല്ലറയ്ക്കരികിലെത്തിയത് ഹൃദയഭേദകമായ ഈ കാഴ്ച കണ്ണുനിറയാതെ കണ്ടു തീർക്കാനാകില്ല.അമ്മയ്ക്കൊരു ഉമ്മ കൊടുക്കാന്‍ കുഞ്ഞുസൈക്കിളില്‍ കയറി അവന് അവന്റെ അമ്മയുടെ കല്ലറയിലെത്തുകയാണ്. ദൂരെ നിന്നു തന്നെ
‘അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തിൽ പോകുവാ’ എന്ന് അച്ഛൻ, അത് കേള്‍ക്കുന്നതോടെ പൊട്ടിക്കരയുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് വൈറലാകുന്നത്. വിജയ് അഭിനയം നിർത്തുന്നു എന്ന വാര്‍ത്തയോടുള്ള പ്രതികരണം എന്ന നിലയില്‍ നിരവധി വിഡിയോകള്‍
ചേച്ചി പത്മയ്ക്കൊപ്പം നൃത്തം പഠിക്കാൻ ഒരുങ്ങുന്ന കുഞ്ഞു കമലയുടെ ഒരു ക്യൂട്ട് വിഡിയോയാണ് അശ്വതി ശ്രീകാന്ത് പങ്കുവച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ മക്കളായ കമലയും പത്മയും ആരാധകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ, രസകരമായ ഒരു ക്യൂട്ട്
തെരഞ്ഞെടുപ്പ് കാലം ജനാധിപത്യത്തിന്റെ ഉത്സവകാലമാണ്. എങ്ങും താളമേളങ്ങൾ. വീടു കയറി വോട്ട് ചോദിക്കാൻ എത്തുന്ന സ്ഥാനാർത്ഥികളും പരിവാരങ്ങളും. തെരഞ്ഞെടുപ്പ് റാലികൾ. മഹാസമ്മേളനങ്ങൾ. പരിപാടിയുടെ അഴക് കൂട്ടാൻ റാലിയിൽ സ്ഥാനാത്ഥികളുടെ പടമുള്ള കുപ്പായമിട്ട, പാർട്ടി ചിഹ്നമുള്ള തൊപ്പിയും കൊടിയും കൈയിലേന്തിയ
വിവാഹത്തിന് ശേഷം അത്രയധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും നൃത്തവും ടെലിവിഷൻ പരിപാടികളുമായി സജീവമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. നൃത്തത്തോടു താല്പര്യമുള്ളവരെ അഭ്യസിപ്പിക്കുന്നതിനായി മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം ആരംഭിച്ചിട്ടുണ്ട്. തന്റെ
ഒരു കാപ്പി കുടിക്കുന്നതിന് ഇത്രയേറെ കഷ്ടപ്പാട് ഉണ്ടെന്ന് നമുക്ക് എന്തേ അറിയാതെ പോയി. അതുകൊണ്ടാണ് ജോൺ ജസ്റ്റിൻ എന്ന നാലാം ക്ലാസുകാരൻ കാപ്പിച്ചെടിയിൽ നിന്നും കട്ടൻകാപ്പിയിലേക്കുള്ള യാത്ര തന്റെ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിച്ചത്. വളരെ രസകരമായ അവതരണമാണ് വിഡിയോയുടെ പ്രത്യേകത. കാപ്പി പൂക്കുന്നത് മുതൽ
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശൂരനാട് ജിഎൽപിഎസ് കിടങ്ങയം നോർത്ത് സ്കൂളിലെ മിടുക്കിക്കുട്ടികളാണ് അരുണിമയും രുദ്രാ മനുവും. ഉച്ച സമയത്തെ ഇടവേളകളിൽ ചിലപ്പോഴൊക്കെ ഒരുമിച്ചു നൃത്തം ചെയ്യാറുണ്ട്. അതിനായി പാട്ടു വച്ചു കൊടുക്കാൻ അധ്യാപകരെ സമീപിക്കും. ആവശ്യപ്പെടാറുണ്ട്. അധ്യാപകൻ സൂരജിന്റെ സമീപമാണ് ഇത്തവണയും
ഒരിക്കൽ ഓൺലൈനിൽ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം കണ്ട മൽഹാർ തനിക്ക് അത് വാങ്ങി തരണമെന്ന് അമ്മയായ ദിവ്യ എസ് അയ്യരോട് പറഞ്ഞു. എന്നാൽ മറുപടിയായി, ഇപ്പോൾ വാങ്ങാൻ പറ്റില്ലല്ലോ അമ്മയുടെ കയ്യിൽ അത്രയും പണമില്ല എന്നാണ് ദിവ്യ പറഞ്ഞത്. എന്നാൽ ഇത് കേട്ട നാല് വയസുകാരൻ മൽഹാർ, സാരമില്ല ആമസോണിൽ ഓർഡർ ചെയ്ത് താൻ തന്നെ
എത്ര വലുതായാലും സഫലമാകാതെ ഇരിക്കുന്ന ചില കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ മനസിൽ എവിടെയെങ്കിലും കാണും. ഒരു അവസരം കിട്ടിയാൽ അപ്പോൾ തന്നെ അത് സഫലമാക്കുകയുെ ചെയ്യും. ആ സമയത്ത് പ്രായമൊന്നും ഒരു തടസമേ ആകില്ല. അങ്ങനെ മനസിന്റെ ഒരു കോണിൽ സൂക്ഷിച്ചുവെച്ചിരുന്ന ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഗായിക റിമി ടോമി.
കുട്ടികൾ എല്ലാം പെട്ടെന്നു പഠിക്കുമെന്ന് പറയുമെങ്കിലും ഈ രണ്ടര വയസ്സുകാരിയുടെ വിഡിയോ ആരെയും അതിശയിപ്പിക്കും. നൃത്തം പഠിക്കുന്നവർ അൽപം ബുദ്ധിമുട്ടിയാണ് മുദ്രകൾ പഠിച്ചെടുക്കുക. അതും ഗുരുവിൽനിന്ന് നിരന്തര പരിശീലനം കൊണ്ട്. എന്നാൽ കോട്ടയം ജില്ലയിലെ മൂലേടം സ്വദേശിയായ ധ്വനി എന്ന രണ്ടര വയസ്സുകാരി
ചില കാര്യങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്ന ചില മനുഷ്യരുണ്ട്. കുഞ്ഞു മൽഹാറിന്റെ തണ്ണീർമത്തൻ ജൂസ് (Watermelon Juice) ഉണ്ടാക്കൽ അത്തരത്തിലൊന്നാണ്. വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യരുടെയും കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥിന്റെയും മകൻ മൽഹാർ അമ്മയ്ക്കു വേണ്ടി ജൂസ് ഉണ്ടാക്കിയതിന്റെ
രസകരമായ നിരവധി നിമിഷങ്ങൾക്ക് സാക്ഷിയാകാറുണ്ട് ഓരോ വിവാഹവേളയും. കുസൃതി നിറഞ്ഞ നോട്ടങ്ങളും കുറുമ്പ് കലർന്ന നിമിഷങ്ങളുമൊക്കെയായി മനോഹരമായ ഒരുപിടി മുഹൂർത്തങ്ങൾ അവിടെ പിറന്നുവീഴും. അത് ഒപ്പിയെടുക്കാൻ മാത്രമായി ക്യാമറകളുമായി കുറച്ച് മിടുക്കരും ഉണ്ടാകും. അത്തരത്തിൽ ഒരു വിവാഹവേദിയിലെ രസകരമായ മുഹൂർത്തമാണ്
വിരിഞ്ഞുവരുന്ന പുഷ്പം പോലെ പുതുമ നിറഞ്ഞതും മാലാഖയെപ്പോലെ നിർമലവുമാണ് ഓരോ കുഞ്ഞും. കാരണം, ലോകത്തിന്റെ കാപട്യങ്ങൾ അവരറിയുന്നില്ല. ഈ ലോകത്തിന്റെ ശരിതെറ്റുകൾ എന്താണെന്ന് മാതാപിതാക്കളിൽനിന്നാണ് അവർ അറിയുന്നത്. അതുകൊണ്ടു തന്നെ ശരിയേത്, തെറ്റേത് എന്ന് പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്.
കുഞ്ഞുവാവകളിൽ ഒരാളെ തോളിലേറ്റി പ്രിയതാരം. ആ ചിത്രം ആരാധകർക്കായി പങ്കുവച്ചപ്പോൾ അതിനേക്കാൾ മനോഹരമായ വാക്കുകളും. എത്ര സുന്ദരമാണീ ചിത്രമെന്നാണ് അതിലേക്ക് നോക്കിയ ആരാധകർ ഒരേ സ്വരത്തിൽ പറഞ്ഞത്. ഇരട്ടക്കുട്ടികളിൽ ഒരാളെ തോളിലേറ്റി നിൽക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞദിവസം നയൻതാര പങ്കുവെച്ചത്. 'ഈ
കൊച്ചു കുട്ടികളെ നഴ്സറിപ്പാട്ടുകൾ പഠിപ്പിക്കാൻ എളുപ്പ വഴി അത് പലയാവർത്തി കേൾപ്പിക്കുക എന്നതാണ്. എന്നാൽ അതിനൊപ്പം അനിമേഷൻ കൂടെ ആയാലോ? പാട്ടും ആക്ഷനുമൊക്കെ കുട്ടികളെ രസിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തിൽ കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നഴ്സറി പാട്ടായ ‘ഹേ ഡിഡിൽ ഡിഡിൻ’ അനിമേറ്റഡ് രൂപത്തിൽ
രാമായണത്തെ കുറിച്ചുള്ള 100 ചോദ്യങ്ങൾക്ക് 6 മിനിറ്റ് 54 സെക്കൻഡിൽ ഉത്തരം നൽകി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി മൂന്നര വയസ്സുകാരി വി.എസ്. അപൂർവ. ‘വേഗത്തിൽ ഉത്തരങ്ങൾ നൽകിയ കുട്ടി’ റെക്കോർഡാണ് നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം തെറ്റാതെ ഉത്തരം പറഞ്ഞ അപൂർവ,
യൂറോപ്യൻ രാജ്യമായ ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള നാലുവയസ്സുകാരി ലോകത്തെ ഏറ്റവും പൊക്കമുള്ള പർവതമായ എവറസ്റ്റിന്റെ ബേസ് ക്യാംപിലെത്തി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി ഈ പെൺകുട്ടി. സാറ എന്നാണു കുട്ടിയുടെ പേര്. പിതാവായ ഡേവിഡ് സിഫ്രയ്ക്കും ഏഴുവയസ്സുള്ള സഹോദരനും ഒപ്പമാണ് സാറ
പ്രീഷ ചക്രവർത്തിക്ക് ഒൻപതു വയസാണു പ്രായം. എന്നാൽ അഭിമാനകരമായ ഒരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഈ കുരുന്ന്. ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് എന്ന സംഘടന ചിട്ടപ്പെടുത്തിയ ലോകത്തെ ഏറ്റവും മികവുറ്റ വിദ്യാർഥികളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് പ്രീഷ. 90 രാജ്യങ്ങളിൽ നിന്നായി ഏകദേശം 16000
പലതരത്തിലുള്ള തുലാഭാരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും മൃദംഗം കൊണ്ടൊരു തുലാഭാരം വളരെ വ്യത്യസ്തമാണ്. പ്രശസ്ത നർത്തകിയായ ഉത്തര ഉണ്ണിയാണ് മകൾ ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയത്. മൃദംഗം എന്നത് താളാത്മകമാണ്. അതുകൊണ്ടു തന്നെയാണ് ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്താൻ ഉത്തര ഉണ്ണി തീരുമാനിച്ചത്. കുഞ്ഞിന്റെ തുലാഭാര ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയതിനെക്കുറിച്ച് ഉത്തര ഉണ്ണി മനസു തുറന്നു. തുലാഭാരത്തിന് ഒപ്പം കൊച്ചു ധീമഹിയുടെ ചോറൂണും കഴിഞ്ഞദിവസം നടന്നിരുന്നു.
മകള്‍ ഓംഷികയുടെ എട്ടാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി മന്യ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം മകൾക്ക് ഹൃദ്യമായൊരു കുറിപ്പും താരം പങ്കുവച്ചു.ചിത്രങ്ങൾക്കു താഴെ നിരവധിയാളുകളാണ് ഓംഷികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നു രസകമായ ഒരു വിഡിയോയാണ് തൃശൂർ സിറ്റി പൊലീസ് ഏറെ സ്നേഹത്തോടെ വികൃതിപ്പയ്യന്മാരെ മുൻനിർത്തി നൽകുന്ന സന്ദേശം. സെൽഫി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ, തങ്ങൾ ജീവിതം കയ്ച്ചിലാക്കാൻ (രക്ഷപ്പെടുത്താൻ) പരമാവധി ശ്രമിക്കുകയാണെന്നും നടക്കുമോ
അനാമിക കൊഞ്ചിക്കൊണ്ട് നന്നായൊന്നു ആസ്വദിച്ചു പാടിയാണ് താൻ ജനിക്കുന്നതിനും ഏറെക്കാലം മുൻപുള്ള വെണ്ണിലാ ചന്ദനക്കിണ്ണം എന്ന് തുടങ്ങുന്ന സിനിമാഗാനം.എവിടെയൊക്കെയോ കേട്ട ഓർമയിൽ നിന്നും വരികൾ ചേർത്ത് വച്ച് പാടുമ്പോൾ സംഗതി ഇത്ര വൈറൽ ആകുമെന്ന് അനാമിക കരുതിയില്ല. തുടക്കം ഗംഭീരമായിരുന്നു. എന്നാൽ രണ്ടാമത്തെ
പൃഥ്വിരാജ് മകളെക്കുറിച്ച് പറഞ്ഞത് വളരെ സത്യമാണെന്നും വളരെ ബ്രില്യന്റെ ആയ ഒരു കുട്ടിയാണ് അലംകൃതയെന്നും വ്യക്തമാക്കുകയാണ് പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ മോഹൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ മോഹൻ ഇക്കാര്യം വ്യക്തമാക്കിയത്. വിരളമായി മാത്രമേ അലംകൃതയെ കണ്ടിട്ടുള്ളൂവെന്നും എന്നാൽ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരവിഷയം റിമിയുടെ അമ്മ റാണിയും സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയും ചേർന്നു കളിക്കുന്ന ഒരു ഡാൻസ് നമ്പരാണ്. 'ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. നടനും ഡാൻസറും കൊറിയോഗ്രാഫറുമായ ടിബിൻ ജോസഫിന് ഒപ്പമാണ് ഈ മനോഹര നൃത്തം. വളരെ
കൂട്ടുകാരെ,കഥകൾ കേൾക്കാൻ നിങ്ങൾക്കിഷ്ടമാണല്ലോ. ഒരു കടംകഥ പറയാം. ശ്രദ്ധിച്ച് കേൾക്കണം കേട്ടോ. ഒരിക്കൽ വരാന്തയിലിരുന്ന്, പണ്ടു താൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത കഥ പേരക്കുട്ടിയായ പക്രൂസിനു പറഞ്ഞുകൊടുക്കുകയായിരുന്നു കേണൽ ഡിക്രൂസ്. ‘ഞാനും എന്റെ കീഴിലുള്ള സൈനികരും വടക്കൻ ഫ്രാൻസിൽ ജർമൻ
ജീവിതത്തിൽ രക്ഷപെടാൻ നിരവധി പ്ലാനിങ്ങുകൾ നടത്തുന്നവരാണ് എല്ലാവരും. പക്ഷേ ഈ പ്ലാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും അങ്ങ് വിജയിക്കാറില്ലെന്നു മാത്രം. എന്നാലും പ്ലാനിങ്ങിന് യാതൊരു കുറവും ഉണ്ടാകില്ല. അത്തരത്തിൽ സുഹൃത്തിനൊപ്പം നടത്തിയ, ജീവിതത്തില്‍ രക്ഷപെടാനുള്ള പ്ലാനിങിനെ കുറിച്ചു ഫറയുന്ന ഒരു
സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളിലും വിഡിയോകളിലും മകൻ മൽഹാറും ഈ അമ്മയ്ക്ക് ഒപ്പം കാണും. അമ്മ ദിവ്യ എസ് അയ്യർ ഐ എ എസ് തിരക്കുള്ള ഉദ്യോഗസ്ഥ ആണെങ്കിലും വീണു കിട്ടുന്ന ചെറിയ നിമിഷങ്ങൾ കുഞ്ഞിന് വേണ്ടി മാറ്റി വെക്കാറുണ്ട്. അതാണ് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന മനോഹരമായ കുടുംബ നിമിഷങ്ങളും. കെ
വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ നമ്മളും കുഞ്ഞുങ്ങളെ പോലെയാകണം. അവർക്ക് വേണ്ടി ചിലപ്പോൾ ആനയാകണം, അല്ലെങ്കിൽ വിമാനമാകണം. പിന്നെ സമയം പോലെ സിംഹവും ആടുമാകണം. മറ്റ് ചിലപ്പോൾ വെടിയേറ്റ് വീഴണം, എഴുന്നേൽക്കണം. കാരണം, കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ എന്ത് സാഹസിക വിനോദങ്ങൾ ചെയ്യാനും മടിയില്ലാത്തവരാണ് നമ്മൾ.
ധാരാളം കുട്ടികൾ 2023ൽ അവരുടേതായ സംഭാവനകൾ നൽകി. ഇക്കൂട്ടത്തിൽ ധാരാളം ഇന്ത്യൻ കുട്ടികളുമുണ്ട്. 17 വയസ്സുകാരനായ രമേഷ് ബാബു പ്രഗ്നാനന്ദ കഴിഞ്ഞ വർഷം ചെസ്സിലെ വമ്പൻ കളിക്കാരനായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി. കേവലം 12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ചെസ്സിൽ ഗ്രാൻഡ്മാസ്റ്ററായ പ്രഗ്നാനന്ദ തമിഴ്നാട്
ചെന്നൈയിൽ വച്ചു നടന്ന 61–ാമത് ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ 7– 9 ഏജ് ഗ്രൂപ്പിൽ കപ്പിൾ ഡാൻസിൽ ഗോൾഡ് മെഡൽ നേടി കൊച്ചുമിടുക്കർ. സെന്റ് തോമസ് സെൻട്രൽ സ്കൂൾ മുക്കോലയ്ക്കലിൽ മൂന്നാക്ലാസിൽ പഠിക്കുന്ന അർദീപ്. ഡിയും ലേകോൾ ചെമ്പക ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ്
ഏറ്റവും അപകടകരവും വിഷമുള്ളതുമായ ഉരഗങ്ങളിൽ ഒന്നാണ് പാമ്പുകൾ. പലർക്കും പാമ്പിനെ കണ്ടാൽ തന്നെ പേടിയാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. അപ്പോഴാണ് വളര്‍ത്തു നായയ്ക്കൊപ്പം കളിക്കുന്നതിനിടെ വടിയെന്ന് കരുതി പാമ്പിനെ കൈയ്യിലെടുക്കുന്ന കുഞ്ഞിന്റെ വിഡിയോ ആണ് വൈറലാകുന്നത്. അച്ഛന് കുഞ്ഞിന്റെയും നായയുടെയും വിഡിയോ
ക്രിസ്മസ് അപ്പൂപ്പനെയും ക്രിസ്മസ് ട്രീയും മാജിക് ബോളുമൊക്കെ സ്വന്തമായി ഉണ്ടാക്കി ഇത്തവണ ക്രിസ്മസ് കൂടുതൽ സ്റ്റൈൽ ആക്കിയാലോ? അവധിക്കാലത്തു ക്രിസ്മസ് ക്രാഫ്റ്റുകൾ ചെയ്തു സന്തോഷമായിരിക്കൂ. വിഡിയോ കാണൂ.
മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയിലൂടെ ഏവരുടെയും മനസ് കവർന്ന കുരുന്നാണ് സർഗ. അന്ന് ആ വേദിയിൽ വെച്ച് ഫ്ലൈറ്റിൽ യാത്ര ചെയ്യണമെന്ന ആ കുഞ്ഞിന്റെ ആഗ്രഹം നടത്തികൊടുത്തിരുന്നു മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ. കൊച്ചിയിൽ നിന്നും ബംഗളൂരുവിലേയ്ക്കും തിരിച്ചും ടിക്കറ്റ് എടുത്തു നൽകുക മാത്രമല്ല അവിടെ
ചില മനുഷ്യരുണ്ട്, അവർ ഒരു പവർ ഹൗസ് ആണ്. ചുറ്റുമുള്ളവർക്കെല്ലാം എനർജി പകർന്ന് ഒരു ഓളം തന്നെയങ്ങ് സൃഷ്ടിക്കും. അതിന് പ്രായവ്യത്യാസമൊന്നുമില്ല. കുട്ടികൾക്കൊപ്പം അവർ കുട്ടികളാകും. പ്രായമായവർക്ക് ഒപ്പം അവരുടെ കമ്പനിയാകും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് അത്തരത്തിലൊരു വിഡിയോ ആണ്. വിഡിയോയിൽ
ഭിന്നശേഷിക്കാരനായ ആദിഷിനെ പൊന്നുപോലെ കരുതുന്ന കൂട്ടുകാരുെട ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കാസര്‍കോട് ചാലിങ്കാല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ നല്ല മനസ്സിന്റെ ഈ സൂന്ദര നിമിഷങ്ങൾ നിറഞ്ഞ വിഡിയോയ്ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമെത്തി. ക്ലാസ് ടീച്ചർ
മലയാളത്തിന്റെ പ്രിയനടി ഭാമയുടെ മകളുടെ മൂന്നാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. മകൾ പിറന്ന സന്തോഷം ആരാധകരുമായി പങ്കിട്ടിരുന്നെങ്കിലും മകളുടെ വിശേഷങ്ങളോ മുഖം വ്യക്മാക്കുന്ന ചിത്രങ്ങൾ താരം വളരെ വിരളമായി മാത്രമേ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഈ കുട്ടിതാതരത്തിന്റെ
നിറങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാകില്ല. പുസ്തകത്താളുകളിൽ മാത്രമല്ലാതെ, ചുവരുകളെയും ക്യാൻവാസാക്കുന്നവരാണ് ചെറുപ്രായക്കാർ. എന്നാലിവിടെ അമ്മയുടെ ദേഹമാണ് ക്യാൻവാസ്. അവിടെ വിരിയുന്നതോ വിവിധങ്ങളായ നിറങ്ങളുടെ കൂട്ടുകൾ. അതാസ്വദിച്ചു കൊണ്ട് ചിരിക്കുന്ന അമ്മയും. ആ അമ്മ മറ്റാരുമല്ല, ഡോ. ദിവ്യ എസ്. അയ്യർ ഐ
തൽക്കാലം വെള്ളിത്തിരയിലേക്ക് ഒന്നുമല്ല കുഞ്ഞ് ആദ്വികിന്റെ നോട്ടം, ഒരു പന്തിനു പിറകേയാണ്. അച്ഛൻ അജിത്തും അമ്മ ശാലിനിയും വലിയ സിനിമാതാരങ്ങൾ ആണെങ്കിലും ഫുട്ബോൾ ആണ് ആദ്വികിന്റെ മനസിളക്കിയത്. അച്ഛൻ അജിത്തിന്റെ കായികപ്രേമം മകന് കിട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബിലെ ജൂനിയർ ഫുട്ബോൾ ടീമിൽ അംഗമാണ് ആദ്വിക്. കഴിഞ്ഞയിടെ ഒരു ടൂർണമെന്റിൽ ആദ്വിക് സ്വർണം നേടുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.
'അലോ അലോ, അലോ അലോ' മൈക്ക് കൈയിലെടുത്ത ഉടൻ തന്നെ ഈ കുട്ടിക്കുറുമ്പൻ ചെയ്തത് സൗണ്ട് ഓക്കേ ആണോ എന്ന് ചെക്ക് ചെയ്യുകയാണ്. അവസാനത്തെ അലോഅലോയും കൂടി വന്നപ്പോൾ സദസിലിരുന്ന ഒരു കുഞ്ഞ് ശബ്ദം പറഞ്ഞു, 'പാടൂ'. കേൾക്കേണ്ട താമസം, 'ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം' എന്നങ്ങ് താളത്തിൽ പാടി തുടങ്ങി. മനസ് നിറഞ്ഞ് പാട്ട് കേട്ടിരുന്നവർ താളം പിടിക്കുകയും ചെയ്തു.
മാതാപിതാക്കൾ ജോലിയ്ക്കു പോയാൽ പിന്നെ വീട്ടിലെ കുട്ടികളുടെ കാര്യം നോക്കുന്നത് വീട്ടിൽ സഹായത്തിനായി എത്തുന്നവരായിരിക്കും. അവരുമായി കുട്ടികൾക്ക് മാനസികമായി ഏറെ അടുപ്പവുമുണ്ടാകും. അത്തരമൊരു സ്നേഹത്തിന്റെ കഥയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ മനസ് നിറച്ചത്. ടൂർണമെന്റ് ജയിച്ചതിനു ലഭിച്ച സമ്മാനത്തുക
ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ കാലത്തും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബചിത്രം ക്രിസ്മസ് കാർഡാക്കി വെയിൽസിലെ വില്യം രാജകുമാരനും കുടുംബവും. വില്യം രാജകുമാരൻ, കേറ്റ് മെഡിൽടൺ രാജകുമാരി എന്നിവർ മക്കളായ ജോർജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവർക്കൊപ്പമുള്ളതാണ് കുടുംബചിത്രം. വെള്ള ഷർട്ടും
പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു അത്താഴവിരുന്ന് ആസ്വദിക്കണമെന്ന് മോഹമുള്ളവരായിരിക്കും നമ്മളിൽ മിക്കവരും. നമ്മുടെ മിക്കവരുടെയും ജീവിതത്തിൽ അത് നടന്നിട്ടുമുണ്ടാകും. വലിയ ആഘോഷങ്ങളുടെ ഭാഗമായോ കൂട്ടുകാരുടെ ട്രീറ്റ് ആയോ ഒക്കെ ആയിരിക്കുമത്. അതുപോലെ ഒരാൾ ഒരു അത്താഴവിരുന്നിന് കുറച്ച് കുട്ടികളുമായി പഞ്ചനക്ഷത്ര
മകൻ നീൽ സമ്പത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി മൈഥിലിയും ഭർത്താവ് സമ്പത്തും. ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.‘ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങൾ. നീ ജനിച്ചതിൽ ഞാനേറെ സന്തോഷവതിയാണ്. ജന്മദിനാശംസകൾ...’.– മൈഥിലി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. നീൽ
അമ്മയ്ക്ക് ഒപ്പം ബന്ദിയാക്കപ്പെട്ടപ്പോൾ അഞ്ചു വയസുകാരി എമീലിയ ആദ്യം മിസ് ചെയ്തത് തന്റെ കിന്റർഗാർട്ടൻ ആയിരിക്കും. അവിടെയുള്ള കൂട്ടുകാരെയും ടീച്ചർമാരെയും ആയിരിക്കും. ഇനി എന്നാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടയിടത്തേക്ക് എത്താൻ കഴിയുകയെന്നായിരിക്കും. യുദ്ധം എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത
പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണ് വീട്ടിൽ നിന്ന് യാത്രയ്ക്ക് പുറത്തേക്കിറങ്ങുമ്പോൾ തേപ്പുപെട്ടി ഓഫാക്കിയിരുന്നോ എന്നൊരു പേടി. പലരും തിരിച്ചുപോയി ഇക്കാര്യം ഉറപ്പുവരുത്താറുണ്ട്.ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് എ.എസ്.സാവിയോൺ, അർജുൻ കൃഷ്ണ എന്നീ സ്കൂൾക്കുട്ടികൾ. തൃശൂർ മാള സ്നേഹഗിരി സ്കൂളിലെ
വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയുമുണ്ടെങ്കിൽ കുട്ടിക്കാലം അതീവ രസകരമായിരിക്കും. അവർക്കൊപ്പം കൂടി പഴങ്കഥകളും പാട്ടുമൊക്കെ കേട്ട് സ്കൂളിലെ തങ്ങളുടെ വിശേഷങ്ങളും പറഞ്ഞു കേൾപ്പിച്ച്, ആ കാഴ്ച തന്നെ എത്ര ഹൃദ്യമാണല്ലേ...ഇന്ന് കാണാൻ കിട്ടില്ലാത്ത അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ഹൃദയം
ഈ വർഷം മേയിലാണ് മലപ്പുറം താനൂരിൽ വിനോദയാത്രാബോട്ട് മറിഞ്ഞ് നിരവധി മരണങ്ങളുണ്ടായത്. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം രാത്രി ഏഴോടെയായിരുന്നു ദുരന്തം. ബോട്ട് ഓവർലോഡായിരുന്നു. പുഴയുടെ മധ്യ ഭാഗത്തെത്തിയപ്പോൾ ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞ് ആദ്യം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് ഷേൽ ഗ്യാസ് എന്ന ഹരിതോർജം സംബന്ധിച്ച ശുദ്ധീകരണ പ്രക്രിയയായിരുന്നു. മരങ്ങാട്ടുപിള്ളി സെൻതോമസ് ഹൈസ്കൂളിലെ മിന്നാ ആൻ നിജോയ്, സെബ്രീന സിവി എന്നിവരാണ് ഈ മോഡൽ അവതരിപ്പിച്ചത്.
മക്കളുടെ പ്രോഗ്രസ് കാർഡ് മിക്ക മാതാപിതാക്കളുടെയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന കാലമാണിത്. മുഴുവൻ മാർക്കിൽ നിന്ന് അര മാർക്ക് കുറഞ്ഞാൽ പോലും കുട്ടികളെ സമ്മർദ്ദത്തിലാക്കുകയും സ്വയം ടെൻഷൻ അടിച്ച് നടക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കാലത്ത് തികച്ചും വ്യത്യസ്തരായിരിക്കുകയാണ് ഒരു അച്ഛനും മകനും.
താരദമ്പതികളായ ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും മകൻ കേദാറിനൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ച് മമ്മൂട്ടി. കുഞ്ഞ് കേദാറിനെ കൊഞ്ചിക്കുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലാണ്. സ്നേഹ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മകൾ സമിഷയെ കൈയിലെടുത്ത് വർക്കൗട്ട് ചെയ്യുന്ന ഒരു വിഡിയോ പങ്കുച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. 'തിങ്കൾ മുതൽ ഞായർ വരെയുള്ള എന്റെ പ്രചോദനം. എന്റെ കുട്ടികൾ. അവർക്കു വേണ്ടി ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കണം'. ശിൽപ ഷെട്ടി വിഡിയോയ്ക്ക് ഒപ്പം കുറിച്ചു. കുട്ടികൾക്കൊപ്പം നടന്നു കൊണ്ട്
മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ സ്നേഹയും ശ്രീകുമാറും മകൻ കേദാറിന്റേ ചോറൂണിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. 2023 ജൂൺ ഒന്നിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവെയ്ക്കുന്ന സ്നേഹ മകന്റെ പേരിടൽ ചടങ്ങുകളും
മാതാപിതാക്കളുടെ പിഴവുകൾ കുഞ്ഞു മനസുകളിൽ ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിക്കുമെന്നതിനു ഈ വിഡിയോ ഒരു ഉദാഹരണമാണ്. നാല് വയസ് മാത്രം പ്രായമുള്ള കുട്ടി തന്റെ മാതാപിതാക്കൾ തന്നെ ഒട്ടും തന്നെയും പരിഗണിക്കുന്നില്ലെന്നു പറയുന്നത് കേൾക്കുമ്പോൾ മനസിലാകും ഈ ചെറുപ്രായത്തിൽ അവൻ എത്രമാത്രം ഏകാന്തത
'ഹാപ്പി ബർത്ഡേ ബേബി ഡോൾ'' പ്രിയപുത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് അർജുൻ അശോകൻ കുറിച്ച വാക്കുകളാണിത്. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരെ തന്നിലേക്കടുപ്പിച്ച അർജുന്റെയും നികിതയുടെയും മകൾ അൻവിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തന്റെ
കാലമെത്ര കഴിഞ്ഞാലും എത്രയെത്ര വേഷങ്ങൾ ചെയ്താലും നരേയ്നെ മലയാളികൾ എക്കാലവും ഓർക്കുക എന്റെ ഖൽബിലെ എന്ന പാട്ടിലൂടെയായിരിക്കും. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളുമായി സജീവമാകുന്ന താരത്തിന്റെ മകന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് മലയാളത്തിന്റെ
കഴിഞ്ഞ മാർച്ച് മാസത്തിലാണ് മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു വീണ്ടും അച്ഛനായത്. മൂത്തമകൾ ജനിച്ച് പതിനാല് വർഷങ്ങൾക്കിപ്പുറമാണ് ദ്വിജ കീർത്തി എന്ന് പേരിട്ടിരിക്കുന്ന ഇളയ കുഞ്ഞിന്റെ ജനനം. രണ്ടു മക്കൾക്കുമൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് അന്ന് പക്രു തന്റെ പ്രേക്ഷകരുമായി ആ
2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യ മുത്തമിട്ടപ്പോൾ അതിൽ കേരളത്തിനും ഒരു അഭിമാനതാരം ഉണ്ടായിരുന്നു. എസ് ശ്രീശാന്ത് എന്ന ശാന്തകുമാരൻ ശ്രീശാന്ത്. കഴിഞ്ഞദിവസം ശ്രീശാന്തിന്റെ ഇളയമകൻ ടെസ്സിന്റെ പിറന്നാൾ ആയിരുന്നു.തന്റെ പ്രിയപ്പെട്ട മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീശാന്ത് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ
കേക്കുണ്ടാക്കുക എന്നത് അത്ര നിസാര കാര്യമല്ല, പ്രത്യേകിച്ചും ക്രിയാത്മകത കൊടികുത്തി വാഴുന്ന ഇക്കാലഘട്ടത്തിൽ. സ്വാദും ക്രിയാത്മകതയും ഒപ്പത്തിനൊപ്പം നിൽക്കുന്ന കേക്കുകൾക്കാണ് ആരാധകർ. അപ്പോഴാണ് പന്ത്രണ്ട് വയസുകാരൻ അല്ലു എന്ന് വിളിക്കുന്ന പ്രണവ് നായർ തന്റെ അമ്മക്ക് സർപ്രൈസ് നൽകുന്നതിനായി ഒരുഗ്രൻ
ഒപ്പം അഭിനയിക്കുന്ന കുട്ടികളെ കൂടെ കൂട്ടുന്നതിൽ ഉണ്ണി മുകുന്ദൻ ഒരിക്കലും മടി കാണിക്കാറില്ല. തന്റെ പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഒരു കൊച്ചു താരത്തിന് ഒപ്പം ഉണ്ണി മുകുന്ദൻ പങ്കുവെച്ച വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പ്രേക്ഷകരെ എപ്പോഴും കുടുകുടെ ചിരിപ്പിക്കുന്ന റിമി ടോമി ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് തന്റെ സഹോദരി റീനു ടോമിയുടെ മക്കളായ കുട്ടാപ്പിയുടെയും കുട്ടിമണിയുടെയും ചിത്രങ്ങൾ റിമി പങ്കുവെച്ചിരിക്കുന്നത്. പിങ്കും വൈറ്റും
വയനാട് ബത്തേരിയില്‍ സ്കൂളില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിൻ എന്ന കുഞ്ഞു മാലാഖ ഇന്നും പല മാതാപിതാക്കൾക്കും ഉള്ളില്‍ തുടിക്കുന്ന വേദനയാണ്, ഓർമയാണ്. അന്നത്തെ പരിതാപകരമായ അവസ്ഥയിൽ നിന്നും മാറി ഷഹല പഠിച്ച സ്കൂളിന് പുതിയ കെട്ടിടം ലഭിച്ചു. പക്ഷേ അപ്പോഴും മെച്ചപ്പെട്ട ചികിത്സയ്ക്കും അടിയന്തര
പഴയകാല നടിയായ രാധയുടെ മകളും നടിയുമായ കാർത്തിക നായരുടെ വിവാഹം കഴിഞ്ഞ ദിസമായിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന വിവാഹ ചടങ്ങിൽ പഴയകാല താരങ്ങളുൾപ്പെടെ താരനിര തന്നെ പങ്കെടുത്തിരുന്നു.സിനിമാ രാഷ്ട്രീയ രംഗത്തെ നിരവധിപ്പേർ പങ്കെടുത്ത ഈ താരവിവാഹത്തില്‍ എല്ലാവരുടേയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു
ഈ കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുമ്പോൾ തന്നെ അമ്പിളിദേവിയുടെ എല്ലാ സങ്കടവും മാറില്ലേ എന്നാണ് ഒരു കമന്റ്. അജുക്കുട്ടന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്. മക്കൾക്കൊപ്പമുള്ള വിഡിയോ ഇതിനു മുമ്പും അമ്പിളിദേവി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. മൂത്ത മകൻ അപ്പുവും രണ്ടാമത്തെ മകൻ അർജുനും അമ്മയോടൊപ്പം വളരെ സന്തോഷത്തോടെയാണ് വിഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ജീവിതത്തിൽ അല്പം പ്രയാസങ്ങൾ വരുമ്പോൾ ഏതെങ്കിലും കൊട്ടാരത്തിൽ ജനിച്ചിരുന്നെങ്കിൽ എന്ന് വെറുതെയെങ്കിലും ചിന്തിക്കുന്നവരുണ്ട്. രാജകീയ ജീവിതത്തിന്റെ പകിട്ടു കണ്ടാണ് അത്തരം ഒരു ചിന്ത ഉദിക്കുന്നത്. അത്തരത്തിൽ ബ്രിട്ടീഷ് രാജവംശത്തിലെ കുട്ടികൾ ഏറെ സൗഭാഗ്യങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും സാധാരണക്കാരുടെ
ക്രിക്കറ്റ് മൈതാനത്തു സഹകളിക്കാരുടെ വെല്ലുവിളിക്കു കിടിലൻ ഷോട്ടുകളിലൂടെ ഉത്തരം കൊടുക്കുന്ന ബൂസ്റ്റ് പരസ്യത്തിലെ പുതിയ ‘ധോണി ഗേൾ’ ഇങ്ങു കൊച്ചിയിൽ നിന്ന്. മഹേന്ദ്രസിങ് ധോണിയോടൊപ്പമുള്ള പരസ്യത്തിൽ തലകാണിക്കാൻ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നുമെല്ലാം ആളുകൾ പാഞ്ഞെത്തുന്ന കാലത്താണു തൃപ്പൂണിത്തുറക്കാരി
കുഞ്ഞുങ്ങൾക്ക് ഏറ്റവും ഇഷ്ടം കളിക്കാനാണ്. കുഞ്ഞുങ്ങൾ പൂച്ചയോടും പട്ടിയോടും കോഴിയോടും ഒക്കെ കൂട്ടു കൂടുകയും ഒപ്പം കളിക്കുകയും ചെയ്യുന്നതിന്റെ നിരവധി വിഡിയോകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. എന്നാൽ, യാതൊരു പേടിയും കൂസലുമില്ലാതെ ഒരു പാമ്പിനെ അതിന്റെ വാലിലൊക്കെ പിടിച്ചു നിർത്തുക, തന്റെ മടിയിലൂടെ കയറിയിറങ്ങിയ
തിരുവനന്തപുരം ∙ ചെ ഇന്റർനാഷനൽ ചെസ് ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ കൗതുകമായി നാലരവയസ്സുകാരി മിത്ര ജോബി ജോസ്. ക്യൂബൻ ഗ്രാൻഡ്മാസ്റ്റർ എലിയെര്‍ മിറാന്‍ദ മെസിനെ ഒരു മണിക്കൂറോളം കുഞ്ഞു മിത്ര നേരിട്ടത് ചിരിച്ചും കളിച്ചുമാണ്. ഒടുവിൽ തോറ്റെങ്കിലും ചിരിച്ചു തുള്ളിച്ചാടി അച്ഛന്റെ അരികിലേക്ക് അവൾ ഓടി.
ആരായിരുന്നു ആ കൊലപാതകത്തിനു പിന്നിൽ? സിഐഎ, അമേരിക്കൻ മാഫിയ, ലിൻഡന്‍ ജോൺസൺ, ഫിദൽ കാസ്ട്രോ, കെജിബി തുടങ്ങി പല ഉന്നതരും ഉന്നത സ്ഥാപനങ്ങളും സംശയനിഴലിലായി. ഇന്നും അമേരിക്കക്കാരുടെ പ്രിയപ്പെട്ട നിഗൂഢസിദ്ധാന്തങ്ങളിൽ പലതും ഈ വധവുമായി ബന്ധപ്പെട്ടതാണ്. വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള
മലയാളി പ്രേക്ഷകർക്ക് കുഞ്ചാക്കോ ബോബനോളം തന്നെ ഇഷ്ടമാണ് മകൻ ഇസഹാക്ക് എന്ന ഇസുവിനെയും. മകന്റെ വിശേഷങ്ങളും അവനൊപ്പമുള്ള രസകരമായ നിമിഷങ്ങളുമൊക്കെ തന്റെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട് താരം. അത്തരത്തിൽ ശിശുദിനത്തോട് അനുബന്ധിച്ചു ചാക്കോച്ചൻ പങ്കുവെച്ച രസകരമായ ഒരു വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സിനിമാ സീരിയൽ താരം ലക്ഷ്മി പ്രിയ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. മകൾ മാതംഗിയുടെ വിശേഷങ്ങളൊക്കെ താരം തന്റെ സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സ്കൂളിലെ ശിശു ദിനാഘോഷത്തിനായി പോകുന്ന മാതംഗിയുടെ വിശേഷവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട്
മാതാപിതാക്കൾക്ക് മക്കൾക്കായി ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച രണ്ട് കാര്യങ്ങൾ ഒന്ന് അവരെ സ്വപ്നം കാണാൻ പഠിപ്പിക്കുക എന്നതും രണ്ട് ആ സ്വപ്നം കയ്യെത്തി പിടിക്കാൻ അവർക്കൊപ്പം സഞ്ചരിക്കുക എന്നതുമാണ്. കൊച്ചിയിൽ താമസമാക്കിയ തമിഴ്നാട് സ്വദേശി ജെബരാജും ഭാര്യയും തങ്ങളുടെ മക്കളുടെ കൂടെ ഇത്തരത്തിൽ
‘ഒറ്റച്ചക്രം മതി ഒരു സൈക്കിളോടിക്കാൻ’, ‘സൈക്കിളോടിക്കണമെങ്കിൽ സീറ്റിൽ ഇരിക്കണമെന്നുണ്ടോ?’ ‘സീറ്റിൽ നിന്നോടിച്ചാൽ എന്താ കുഴപ്പം?’... കേൾക്കുമ്പോത്തന്നെ എന്തോ പന്തികേടു മണക്കുന്നുണ്ടല്ലേ. പക്ഷേ ഇതല്ല, ഇതിലപ്പുറവും ചെയ്യാൻ കഴിയുമെന്നാണ് പത്തനംതിട്ട കോന്നി സ്വദേശികളായ നിസയും മക്കളും പറയുന്നത്. നിസയുടെ
സ്കൂളിൽ ഒരു 'പെറ്റ് ഷോ' നടത്താൻ അധ്യാപകർ തീരുമാനിച്ചു. കുട്ടികൾ എല്ലാവരും തങ്ങളുടെ അരുമ മൃഗങ്ങളെ കൊണ്ടുവരണമെന്നും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശം നൽകുകയും ചെയ്തു. അങ്ങനെ പൂച്ചകളും പട്ടികളും പക്ഷികളും മുയലുകളും തുടങ്ങി കുതിര വരെ പ്രദർശനത്തിനായി അണിനിരന്നു. ഇനിയാണ് അവന്റെ വരവ്. തന്റെ അരുമ
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ മൂന്നാർ ഇടമലക്കുടിയിലെ ഗവ. ട്രൈബൽ എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി എഴുതിയ രചന ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറേക്കാ മാഗസിന്റെ നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. നടുക്കുടി സ്വദേശികളായ കുശലൻ- നീതു ദമ്പതികളുടെ മകൻ നിഥിൻ എഴുതിയ ‘കൊറങ്കാട്ടി’ എന്ന രചനയാണ്
ത്വക്കിൽ ബാധിക്കുന്ന കാൻസർ ചെറുക്കാൻ സോപ്പു കണ്ടെത്തിയ യുഎസ് ബാലനെക്കുറിച്ച് വായനക്കാർ അറിഞ്ഞിരിക്കുമല്ലോ. ഫെയർഫാക്സ് കൗണ്ടിയിലെ ഫ്രോസ്റ്റ് മിഡിൽ സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഹെർമൻ ബെക്കലേ (14) ആണ് ശ്രദ്ധേയനായിരിക്കുന്നത്. 2023 ത്രീഎം യങ് സയന്റിസ്റ്റ് ചാലഞ്ച് എന്ന മത്സരത്തിൽ യുഎസിന്റെ ഏറ്റവും
ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന റാങ്കുള്ള വനിതാ ടെന്നീസ് താരമായ സാനിയ മിർസ മകന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു കൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചു. മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് സാനിയ തന്റെ സന്തോഷം സോഷ്യൽ ലോകത്തെ അറിയിച്ചത്. സുഹൃത്തുക്കളും താരങ്ങളുമടക്കം നിരവധി പേർ
ബെസ്ററ് സെല്ലെർ പുസ്തകമെഴുതി ശ്രദ്ധേയനായ ജോഷ്വ എന്ന 13 വയസ്സുകാരന്റെ ഏറ്റവും പുതിയ പുസ്തകം 'സോൾ ഇൻ ദി മിഡിൽ' പുറത്തിറങ്ങി. സ്വന്തം പെയ്ന്റിങ്ങുകളെ ആസ്പദമാക്കി തയാറാക്കിയ കവിതകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. ഓരോ പെയ്ന്റിങ്ങുകളുടെയും, അർഥവും, വ്യാപ്തിയും വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകത്തിന്റെ ഹൈ
തന്റെ ഇരട്ടക്കുട്ടികളായ ഇവാനും ജുവാനയ്ക്കും പിറന്നാൾ ആശംസകളുമായി അജു വർഗീസിന്റെ സമൂഹമാധ്യമ പോസ്റ്റ്. മക്കളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് അജു ആശംസകൾ നേർന്നത്.‘ബർത്ത് ഡെ ബേബീസ്. ജോ ആൻഡ് ഇവാൻ’ എന്നാണ് മക്കളുടെ ചിത്രത്തോടൊപ്പം അജു കുറിച്ചത്, സോഷ്യൽ മീഡിയയിൽ സജീവമായ അജു പക്ഷേ മക്കളുടെ
ചന്ദ്ര ലക്ഷ്മൺ- ടോഷ് ക്രിസ്റ്റി ദമ്പതികളുടെ പൊന്നോമനയ്ക്ക് ഒന്നാം പിറന്നാൾ. അയാനൊപ്പമുളള്ള മനോഹരമായ ഒരു ചിത്രവും കുറിപ്പു പങ്കുവച്ചുകൊണ്ടാണ് താരം മകന് ആശംസകൾ നേർന്നത്. ‘ഈ കുഞ്ഞ് അത്ഭുതം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് ഒരു വർഷം തികയുന്നു..രാജ കുട്ടി, ജന്മദിനാശംസകൾ കണ്ണാ. ഒരു വർഷം
അസിനെപ്പോലെ തന്നെ ആരാധകർക്ക് മകൾ അരിനും പ്രിയപ്പെട്ടവളാണ്. വളരെ അപൂർവമായേ കുഞ്ഞിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അസിനും ഭർത്താവ് രാഹുലും പങ്കുവയ്ക്കാറുള്ളൂ. ഇപ്പോഴിതാ മകളുടെ ആറാം ജൻമദിനം പാരീസിൽ ആഘോഷമാക്കിയിരിക്കുകയാണ് അസിൻ. ഭര്‍ത്താവ് രാഹുല്‍ ശര്‍മയും മകൾ അരിനുമൊപ്പമുള്ള ജന്മദിന ആഘോഷങ്ങളുടെ
അഭിനയത്തിനൊപ്പം തന്നെ ബൈക്ക് യാത്രകളും കാർ റേസിങ്ങും ഹരമാണ് തമിഴകത്തിന്റെ പ്രിയ താരം അജിത്തിന്. എന്നാൽ മകൻ ആദ്വിക് തന്റെ ഇഷ്ടമേഖലയായി തെരഞ്ഞെടുത്തിരിക്കുന്നത് ഫുട്ബോൾ ആണ്. സ്പോർട്സ് പ്രേമിയായ, ഫുട്ബോളിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരപുത്രന്റെ ചിത്രങ്ങൾ സോഷ്യൽ ലോകത്തു വൈറലാണ്. ചിത്രങ്ങളിൽ അമ്മ
മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബങ്ങളുടെ പ്രിയം നേടിയ ഇരുവർക്കും 2023 ജൂൺ ഒന്നിനാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവെയ്ക്കുന്ന സ്നേഹ മകന്റെ പേരിടൽ ചടങ്ങുകളും പിന്നീട് നടന്ന ഫോട്ടോഷൂട്ട്
ഈ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടി ആരാണ്? ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയിലേക്കാണ് ചില അനലിസ്റ്റുകൾ വിരൽചൂണ്ടുന്നത്! വില്യം-കേറ്റ് ദമ്പതികളുടെ മൂന്നുമക്കളിലെ ഏക പെൺതരിയായ ഷാർലറ്റിന് തന്റെ സഹോദരങ്ങളേക്കാൾ മൂല്യം ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാജകുടുംബത്തിലെ
വീട് സുന്ദരമാകുന്നത് കുട്ടികളുടെ കളിയും ചിരിയും സന്തോഷങ്ങളും കൂടി നിറയുമ്പോൾ മാത്രമാണ്. കുട്ടികളുടെ കുസൃതിയും അവർ ചെയ്യുന്ന ചെറു തമാശകളുമൊക്കെ കണ്ടിരിക്കാൻ തന്നെ ഏറെ രസകരമാണ്. മകളുടെ ചെറിയൊരു വിഡിയോ പങ്കുവെച്ചുകൊണ്ടു അതിനെ ശരിവെയ്ക്കുകയാണ് നടിയും അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.
മകൻ ജനിച്ച ശേഷം, ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ബെംഗളൂരുവിലാണ് മിനിസ്ക്രീൻ താരം ആതിരയും കുടുംബവും താമസം. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റഗ്രാമിലൂടെയും യൂ ട്യൂബ് ചാനലിലൂടെയും തന്റെ പുതിയ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ കാനഡയിൽ ചേച്ചിയുടെ വീട്ടിൽ പോയതിന്റെ സന്തോഷം ചില
ബോളിവുഡ് താരം ബിപാഷ ബസുവിന്റെ മകൾ ദേവിയ്ക്ക് പതിനൊന്നു മാസം പൂർത്തിയായത് കഴിഞ്ഞ ദിവസമാണ്. ഓരോ മാസവും മകൾ ജനിച്ച ദിവസം ആഘോഷമാക്കാറുണ്ട് ബിപാഷയും ഭർത്താവും. കൂടെ മകളുടെ ചിത്രവും ആരാധകർക്കായി പങ്കുവെയ്ക്കും. കഴിഞ്ഞ നവംബറിലാണ് ബിപാഷയ്ക്കും കരൺ സിങ് ഗ്രോവറിനും മകൾ ജനിച്ചത്. ദേവിയ്ക്കൊപ്പമുള്ള സുന്ദരമായ
വിദ്യാർഥികൾ ബസിൽ കയറാതിരിക്കാനായി സ്റ്റോപ്പിൽ നിന്നും ദൂരെ മാറ്റി ബസ് നിർത്തുക, അവർ ഒാടി എത്തുമ്പോൾ ഡബിൾ ബെൽ അടിച്ച് ബസ് വിടുക തുടങ്ങിയ കലാപരിപാടികൾ പല ബസ്സുകാരും ചെയ്യാറുണ്ട്. വിദ്യാർഥികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്. എന്നാൽ ഇതുമൂലം കുട്ടികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി ഇവർ
ബോളിവുഡിന്റെ ബിഗ് ബി കഴിഞ്ഞ ദിവസമാണ് തന്റെ 81-ാം പിറന്നാൾ ആഘോഷിച്ചത്. സിനിമാലോകത്ത് നിന്നും അല്ലാതെയും നിരവധി പ്രമുഖരാണ് അമിതാഭ് ബച്ചന് ജന്മദിനാശംസകൾ നേർന്നത്. സമൂഹ മാധ്യമങ്ങളിൽ മുഴുവനും താരത്തിനുള്ള ആശംസകൾ കൊണ്ട് നിറഞ്ഞിരുന്നു. എന്നാൽ ഈ കൊച്ചുമകൾ ആരാധ്യക്കൊപ്പമുള്ള അമിതാഭ് ബച്ചന്റെ ചിത്രം
സഹാനുഭൂതിയും അനുകമ്പയും ഇന്ന് അധികമാളുകളിൽ കാണാത്ത ഒരു അപൂർവതയാണ്. എന്നാൽ നിഷ്കളങ്കമായ ബാല്യങ്ങൾ സമ്മാനിക്കുന്ന ചില നല്ല മുഹൂർത്തങ്ങൾ കാണുമ്പോൾ മനുഷ്യരിൽ നിന്നും ഇതൊന്നും പൊയ്പോയിട്ടില്ലെന്നു തോന്നിപോകും. രണ്ടു കുട്ടികൾ തമ്മിലുള്ള നിഷ്കളങ്കവും വളരെ പരിശുദ്ധവുമായ ഒരു സ്നേഹ ഭാഷണമാണ് കഴിഞ്ഞ
ഇന്ന് പെൺകുട്ടികൾക്കായുള്ള രാജ്യാന്തര ദിനം. ലോകത്തു പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെയും അവരുടെ മനുഷ്യാവകാശങ്ങളെയും പറ്റിയുള്ള സന്ദേശം നൽകുന്ന ദിനം കൂടിയാണ് ഇത്. പെൺകുട്ടികൾക്കും വനിതകൾക്കും നമ്മളെ മികച്ച ഒരു ഭാവിയിലേക്കു നയിക്കാൻ കഴിയുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് കഴിഞ്ഞദിവസം
പതിനൊന്ന് വയസ്സാണ് കോഴിക്കോട് സ്വദേശിയായ ചാരുനൈനികയുടെ പ്രായം, സിൽവർ ഹിൽസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. എന്നാൽ പഠനത്തിനും കളികൾക്കുമപ്പുറം പ്രകൃതിയോടും സഹജീവികളോടും ഇണങ്ങി നിൽക്കുന്ന ചിന്തകളാണ് ഈ മിടുക്കിയെ സമാനപ്രയക്കാരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ആറാം ക്ലാസിൽ
Results 1-100 of 1806