Activate your premium subscription today
പ്രൈമറി തലത്തിലുള്ള കുട്ടി പുതിയ ഭാഷ പഠിക്കുന്നതുപോലെ മുതിർന്നൊരാൾക്ക് പഠിക്കാൻ കഴിയില്ല. വീട്ടിലൊരാൾ തമിഴ് സംസാരിക്കുന്നുവെന്നിരിക്കട്ടെ. കുട്ടി വേഗത്തിൽ തമിഴ് വാക്കുകൾ പിടിച്ചെടുക്കും. അവർ പേശി ത്തുടങ്ങുമ്പോൾ മുതിർന്നവർ പോലും ഞെട്ടും. എത്രതരം ഭാഷ പഠിക്കുന്നുവോ അത്രയും തലച്ചോറിന് ഉത്തേജനമാണ്. പല
കുട്ടികളുടെ തലച്ചോറിനുള്ള വ്യായാമം ആണ് ഭാഷ. തുടക്കത്തിൽ കുട്ടിക്ക് ഓരോ വാക്കും ഡംബൽസ് പോലെ തോന്നുമെങ്കിലും പിന്നീടത് പുഷ്പം പോലെയാകും. സംസാരം കേൾക്കാനും ഉപയോഗിക്കാനുമുള്ള അവസരം കുറയാതെ ശ്രദ്ധിക്കണം. പരമാവധി കുട്ടിയോട് സംസാരിക്കുക. അല്ലാത്ത സാഹചര്യത്തിൽ തലച്ചോറില ഭാഷാ സംബന്ധമായ ഭാഗത്തിന്റെ വളർച്ച
കുട്ടികളിലെ മാനസിക സമ്മർദം അവർക്കു കൈകാര്യം ചെയ്യാൻ പറ്റാവുന്നതിലും ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നത്. മാറേണ്ടത് കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും സമൂഹവും കൂടിയാണ്. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള കുട്ടികൾ മൊബൈൽ ഫോണിന് അടിമകളാകുന്നതും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയില്ലാതെ
ചോദ്യം :എന്റെ കുഞ്ഞിന് ഇപ്പോൾ ഒരു മാസം പ്രായമായി. കഴിഞ്ഞ രണ്ടാഴ്ചയായി കുഞ്ഞിന്റെ ഡയപ്പർ ഭാഗത്തെ തൊലി ചുവന്ന് വീങ്ങിയിരിക്കുകയാണ്. ഡയപ്പര്‍ മൂലമാണ് ഇതെന്നു കരുതി ഞാൻ ഇപ്പോൾ തുണിയാണ് ഉപയോഗിക്കുന്നത്. എന്നിട്ടും ഇതിനു കുറവൊന്നും കാണുന്നില്ല. എന്താണു ചെയ്യേണ്ടത് എന്നൊന്നു വിശദീകരിക്കാമോ? ഉത്തരം:
ഇടപെടലുകളിലും പെരുമാറ്റത്തിലും തലമുറകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ മാധവൻ. പുതിയ കാലത്തെ കുട്ടികൾ പരസ്പരം സംസാരിക്കാറില്ലെന്നും അതിനു പകരം റീലുകൾ പങ്കുവെച്ച് ചിരിക്കുകയാണ് ചെയ്യാറുള്ളതെന്നും മാധവൻ പറഞ്ഞു. സ്വന്തം ജീവിതാനുഭവം പങ്കുവെച്ചാണ് മാധവൻ ഇക്കാലത്തെ കുട്ടികളുമായി പഴയ
വിവാഹമോചനം ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പങ്കാളിയിൽ നിന്ന് വേർപിരിഞ്ഞ് പോകാൻ ഉത്സാഹം കാണിക്കുമ്പോൾ പലപ്പോഴും തനിച്ചായി പോകുന്ന മക്കളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പഠിക്കാനുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുത്താൽ കടമകൾ തീർന്നെന്ന് കരുതരുത്. രക്ഷാകർത്താവ് എന്നത്
സന്തോഷം,വെല്ലുവിളികള്‍,പഠനാവസരങ്ങൾ എന്നിവ നിറഞ്ഞ ഒരു യാത്രയാണ് രക്ഷകർതൃത്വം. കുട്ടികളുടെ വളർച്ച, വികസനം, പെരുമാറ്റം എന്നിവയെല്ലാം രക്ഷകർതൃത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികൾക്കു ഏറ്റവും മികച്ചതു നൽകാൻ നമ്മൾ ശ്രമിക്കുമ്പോൾ അവിടെ ചില തെറ്റുകൾ സംഭവിക്കാൻ
ചോദ്യം : എന്റെ മകൻ രാത്രി മുഴുവൻ ഉറക്കമൊഴിച്ചു പഠിക്കും. എന്നാലും പ്രതീക്ഷിച്ചത്ര മാര്‍ക്ക് കിട്ടാറില്ല. ഉറക്കം കളഞ്ഞു പഠിക്കുന്നതു കൊണ്ട് ദോഷമുണ്ടോ? ദൈനംദിന ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഉത്തരം : ചിട്ടയായി പഠിക്കാത്തതുകൊണ്ടാണ് പരീക്ഷയുടെ തലേന്ന് ഉറക്കം കളഞ്ഞ്
കൗമാരപ്രായത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതു പോലെ മനസ്സിലും മാറ്റങ്ങളുണ്ടാകുന്നു. കുട്ടികളുടെ പെരുമാറ്റത്തിൽ, സ്വഭാവത്തിൽ, ചിന്തിക്കുന്ന രീതിയിൽ എല്ലാം ഈ പ്രായത്തിൽ വ്യത്യസ്തമായ തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് തങ്ങളുടെ കുട്ടി ആകെ മാറിയിരിക്കുന്നു എന്ന തോന്നൽ മിക്കപ്പോഴും
കുട്ടികളെ ക്രൂരമായി അടിക്കുന്നവരുടെ വിഡിയോകൾ ഇന്നു സോഷ്യൽ മീഡിയയിൽ ധാരാളം കാണാറുണ്ട്. ജോലി സ്ഥലത്തെ ഫ്രസ്ട്രേഷനും പങ്കാളിയോടുള്ള ദേഷ്യവും ഒക്കെ കുട്ടികളെ തല്ലി തീർക്കുന്നവരുണ്ട്. എന്നാൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് അത്ര നല്ല കാര്യമല്ലെന്ന് പഠനങ്ങൾ പറയുന്നു. ശാരീരിക ശിക്ഷാവിധികൾ ഭാവിയിൽ
പരീക്ഷാക്കാലം ഇനി ടെൻഷൻ ഫ്രീ ആക്കിയാലോ? പരീക്ഷ അടുക്കുമ്പോഴേക്കും കുട്ടികളേക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാവും പ്രത്യേകിച്ചും അമ്മമാർക്ക്. എങ്ങനെ ടെന്‍ഷനെ അകറ്റി നിര്‍ത്തി പരീക്ഷക്ക് മുന്‍പുള്ള സമയം ഫലപ്രദമായി വിനിയോഗിക്കാനാകും എന്നതിന് ചില ഉദാഹരണങ്ങള്‍ നോക്കാം. ഇത് നിങ്ങള്‍ക്ക്
എങ്ങനെയൊക്കെ നിർദ്ദേശങ്ങൾ നൽകിയാലും കുട്ടി നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലയെന്ന് തോന്നാറുള്ള മാതാപിതാക്കളാണോ നിങ്ങൾ? എങ്കിൽ പ്രശ്നം നിങ്ങളുടെ കുട്ടിയുടെ കേൾവി ശക്തിക്കല്ല, മറിച്ച് നിങ്ങൾ അവർക്കു എങ്ങനെ നിർദ്ദേശങ്ങൾ നൽകുന്നു എന്നതിലും അവരത് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിലുമാണ്. വാക്കുകൾ നമ്മുടെ
കുട്ടികളെ വളര്‍ത്തേണ്ടത് എങ്ങനെയാണെന്ന ചര്‍ച്ചകളില്‍ പലപ്പോഴും ഇടം പിടിക്കാറുള്ള വാക്കുകള്‍ അച്ചടക്കം, കാര്‍ക്കശ്യം, സ്ഥിരത, കൃത്യമായ ചട്ടക്കൂട് തുടങ്ങിയ വാക്കുകളാണ്. എന്നാല്‍, ഇക്കൂട്ടത്തിലേക്ക് അല്പം തമാശ കൂടി ഇടകലര്‍ത്താന്‍ കഴിഞ്ഞാല്‍ കുറച്ചുകൂടി സന്തോഷമുള്ള കുട്ടികളായി നിങ്ങളുടെ മക്കളെ
കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ പണ്ടെല്ലാം കാര്ന്നോന്മാരില് നിന്നായിരുന്നു പലരും ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നത്. എന്നാല്‍ ഇന്ന് പലരും അതിനായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ചില പേരന്റിങ് ട്രെന്‍ഡുകളെയാണ്. ചിലതൊക്കെ നിങ്ങളുടെ കാര്യത്തില്‍ ക്ലിക്കായിട്ടുണ്ടാകാമെങ്കിലും ഇത്തരം
പുതിയ വര്‍ഷത്തിലേക്ക് നാം കാലെടുത്ത് വയ്ക്കുമ്പോള്‍ നമ്മുടെ കുട്ടികളുടെ മുന്നിലുള്ളത് കുറച്ച് കൂടി മത്സരാത്മകമായ ഒരു ലോകമാണ്. അക്കാദമികമായ പഠനമികവ് കൊണ്ട് മാത്രം ഇന്നത്തെ ലോകത്ത് വിജയിക്കാന്‍ നിങ്ങളുടെ കുട്ടിക്ക് സാധിച്ചെന്ന് വരില്ല. ചില പ്രായോഗിക ശേഷികളും നൈപുണ്യങ്ങളും
കുട്ടിക്കാലമാണ് ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം. അച്ഛന്റെയും അമ്മയുടെയും തണൽ തരുന്ന സുരക്ഷിതത്വത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം. എന്നാൽ, സ്കൂൾ ജീവിതം കഴിയുന്നതോടെ പതിയെ ഉന്നതപഠനത്തിനായും മറ്റും വീടു വിട്ട് കുട്ടികൾ പുറത്തേക്ക് ഇറങ്ങണം. അവിടെ അവരെ കാത്തിരിക്കുന്നത്
കുട്ടികളിലെ വാശി രക്ഷിതാക്കളുെട എക്കാലത്തേയും തലവേദനയാണ്. സ്ഥിരം കൊടുത്തുകൊണ്ടിരുന്ന ബിസ്കറ്റ് മാറ്റി പുതിയൊരെണ്ണം നൽകിയതാണ് അമ്മ. പക്ഷേ, വാവയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. അതൊന്നു രുചിച്ചു നോക്കാൻ പോലും തയാറാകാതെ മാറ്റിവച്ചു അവൾ. പൊതുവേ കുട്ടികളിൽ പതിവുശീലങ്ങൾ രൂപപ്പെടുത്താൻ പ്രയാസമാണെങ്കിലും
കുട്ടികളെ അടുക്കും ചിട്ടയുമുള്ളവരാക്കി വളർത്താനും, നേരായ വഴിക്ക് നയിക്കാനും മാതാപിതാക്കൾ പലപ്പോഴും കർക്കശക്കാരാകാറുണ്ട് ഈ കർക്കശ നിലപാടുകൾ അവരുടെ നല്ലതിനു വേണ്ടിയാണെങ്കിലും പലപ്പോഴും കുട്ടികളിൽ അത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്. 'അത് ചെയ്യൂ, ഇത് ചെയ്യൂ' എന്നുപറഞ്ഞ് കുട്ടികളെ നിർബന്ധിക്കാൻ
കുട്ടികൾ കളളം പറയുന്നത് സാധാരണമാണ്. പക്ഷേ ഓരോ കളളത്തിനും പിന്നിൽ ഒരു കാരണം ഉണ്ടാകും. പൊതുവെ അവർ കളളം പറയുന്നത് പേടി, ഭയം, ആകാംക്ഷ അല്ലെങ്കിൽ എന്തെങ്കിലും അംഗീകാരമോ പ്രതിഫലമോ നേടാനോ ഒക്കെ വേണ്ടിയാണ്. കുട്ടി നുണ പറയുമ്പോൾ നുണയ്ക്ക് പിന്നിലെ കാരണങ്ങൾ ആദൃം മനസിലാക്കേണ്ടതും തിരുത്തേണ്ടതും
ചോദ്യം : കുറ്റവാളികളായ കുട്ടികളെ ജയിലിൽ പാർപ്പിക്കുന്നതിനെതിരെ ഈയിടെ കേരള ഹൈക്കോടതി വിധി പുറപ്പെടുവിക്കുകയുണ്ടായി. എന്തുകൊണ്ടാണ് കുട്ടികൾ കുറ്റവാളികൾ ആകുന്നത്? കുട്ടികളെ കുറ്റകൃത്യങ്ങൾക്കു പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? ഉത്തരം : ജീവിതസാഹചര്യങ്ങൾക്ക് കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വലിയ
ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളുമെല്ലാം പലപ്പോഴും സ്വകാര്യ ജീവിതം നയിക്കുന്നവരാണ്. മാധ്യമങ്ങൾക്ക് മുന്നിൽ സെലിബ്രിറ്റികൾ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കുട്ടികളെ പലപ്പോഴും അകറ്റി നിർത്തുകയാണ് പതിവ്. അടുത്തിടെ നടന്ന ഇൻറർവ്യൂവിൽ അനുഷ്ക ശർമ്മയും അഭിഷേക് ബച്ചനും പാരൻറിങിനെ കുറിച്ച് പറഞ്ഞിരുന്നു.
ഒരു ക്ലിക്കിൽ എല്ലാം വിരൽത്തുമ്പിൽ! ലോകം സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ച് ചലിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡിന് മുമ്പ് വരെ മുതിർന്നവർ മാത്രമായിരുന്നെങ്കിൽ ഇന്ന് ഇൻറർനെറ്റ് ഉപയോഗിക്കുന്നവരിൽ കുഞ്ഞു കുട്ടികൾ വരെയുണ്ട്. മാതാപിതാക്കൾക്ക് ഡിജിറ്റൽ ലോകത്തെ കുറിച്ച് ക്ലാസ് എടുക്കുന്ന മിടുക്കന്മാരും
ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ്.. പുതിയ കാലത്ത് നാം ഏറെ ചർച്ച ചെയ്യുന്ന കാര്യമാണ്. സ്വന്തമായി പണം സമ്പാദിച്ചു തുടങ്ങിയാലും സമ്പാദ്യശീലം തുടങ്ങണമെന്നില്ല. വിദ്യാഭ്യാസത്തിനും ജീവിതമൂല്യത്തിനുമൊപ്പം സാമ്പത്തിക ഭദ്രതയും വേണമെന്ന് ഈ ലോകം നമ്മെ പഠിപ്പിച്ചു. എന്നാൽ നമ്മുടെ കുട്ടികൾക്കോ? പഠിക്കാൻ പറയുന്ന സമയത്ത്
പ്രായം 18 കഴിഞ്ഞു, ഇപ്പോഴും നെഞ്ചിലൊരു ആധിയാ.. എങ്ങനെ വളർത്തിയെടുക്കുമെന്ന് ഓർത്ത്. മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ ആധിയാണ് പലപ്പോഴും ഇത്തരത്തിലുള്ള പറച്ചിലുകളിലൂടെ പുറത്തുവരുന്നത്. ലളിതമായ ജീവിതശൈലി കൊണ്ട് എല്ലാവരുടെയും മനസിൽ ഇടംപിടിച്ച വ്യക്തിയാണ് ഇൻഫോസിസിന്റെ ചെയർപേഴ്സണും എംപിയും
മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും വ്യായാമം ഏറെ പ്രധാന്യമേറിയതാണ്. അവരുടെ എല്ലുകളെ ശക്തിപ്പെടുത്താനും ശരീരഭാരം നിലനിർത്താനും ഇത് സഹായകരമാണ്. കാർട്ടൂണും ഗെയിമുമൊക്കെയായി സമയം ചെലവഴിക്കുന്ന കുട്ടികളുടെ പഠനത്തിലെ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം മികച്ച മാർഗമാണെന്ന് നിങ്ങൾക്ക് അറിയാമോ? ഒരു
പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും കുട്ടികളെ കൃത്യമായി പഠിപ്പിക്കുന്നത് മാത്രമല്ല മികച്ച മാതാപിതാക്കളുടെ ലക്ഷണം. ചുറ്റുമുള്ളവരോട് ദയയോടെയും ബഹുമാനത്തോടെയും അനുകമ്പയോടെയും പെരുമാറാൻ കൂടി കുട്ടികളെ പ്രാപ്തമാക്കുന്നതാണ് അത്. കുട്ടികൾക്ക് ഏഴു വയസ്സാകുന്നതിനു മുമ്പ് തന്നെ ഇക്കാര്യങ്ങൾ അവരെ
മക്കളിൽ രണ്ടാമതായിട്ടുള്ളവരെക്കുറിച്ച് നിരന്തരം നിരവധി കാര്യങ്ങൾ നമ്മൾ വായിക്കാറുണ്ട്. രണ്ടാമത്തെ കുട്ടികൾ വാശിക്കാരായിരിക്കും, അവർ മറ്റു കുട്ടികളെ അപേക്ഷിച്ച് റിബലുകളായിരിക്കും അങ്ങനെയങ്ങനെ. എന്നാൽ, ഈ ആരോപണങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. സഹോദരങ്ങളിൽ നടുവിൽ
ന്യൂജെന്‍ കാലത്തെ വെല്ലുവിളികളിലൊന്നാണ് പേരന്റിങ്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും, തലതെറിച്ച കൊച്ചാണ് പറഞ്ഞാൽ കേൾക്കില്ല.. അറിഞ്ഞോ, അറിയാതെയോ ഇങ്ങനെ പറയുന്ന മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തില്‍ നിർണായക പങ്കുവഹിക്കുന്നവരാണ് മാതാപിതാക്കൾ. നാം പറയുന്നതെല്ലാം
ചോദ്യം : എന്റെ മകൻ ഒന്നു രണ്ടു തവണ രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റു നടക്കുകയുണ്ടായി. അവന് അതിനെക്കുറിച്ചു ഓർമയൊട്ടുമില്ല. പേടിക്കേണ്ട കാര്യമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരം : ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് എന്തുകൊണ്ട് എന്നതിനു വ്യക്തമായ
വാർത്ത ചാനലുകൾ നോക്കിയാലും പത്രം തുറന്നാലും ഇന്ന് നിറഞ്ഞു കേൾക്കുന്നതും കാണുന്നതും കുട്ടികൾക്ക് നേരെയുള്ള ശാരീരിക ലൈംഗിക അതിക്രമങ്ങളെപ്പറ്റിയാണ്. ഇത്തരം ചൂഷണങ്ങൾ തിരിച്ചറിയാനുള്ള പ്രായം കുട്ടികൾക്ക് ആയിട്ടില്ല എന്നതും അവർ പരാതി പറയാനുള്ള സാധ്യത കുറവാണ് എന്നതുമാണ് കുട്ടികൾക്ക് എതിരെയുള്ള
മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണ് എന്നാണ് പറയുക. അത് അങ്ങനെ തന്നെയാണെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചനും.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് ബച്ചൻ ഇക്കാര്യം വ്യക്തമാക്കിയത്. മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി
കുട്ടികളുടെ പഠനവൈകല്യവും ക്രിയാത്മകതയും ചേർത്ത് കേംബ്രിഡ്ജ് സർവകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നത് കാർട്ടൂൺ ഭ്രമം കുട്ടികളുടെ പഠനത്തിലും പെരുമാറ്റത്തിലും നെഗറ്റിവ് ആയ ചില മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നാണ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ സ്വഭാവം കുട്ടികളുടെ സ്വഭാവത്തെയും സ്വാധീനിക്കുന്നു. വീട്ടിൽ വളരെ
രാജകുടുംബത്തിന്റെ ചില ചട്ടക്കൂടുകളെ തകർത്തെറിഞ്ഞെങ്കിലും ചാൾസ് രാജകുമാരനുമൊത്തുള്ള വിവാഹ ബന്ധം വിജയകരമായിരുന്നില്ലെങ്കിലും മക്കളുടെ കാര്യത്തിൽ ഡയാന യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. 21 വർഷം മുൻപ് പാരിസിൽ വച്ച് ഒരു കാർ അപകടത്തിൽ അവർ കൊല്ലപ്പെട്ടെങ്കിലും ഇന്നും അവരുടെ ഓർമകൾ ദീപ്തമാണ്.
തന്തവൈബ്, തള്ള വൈബ്, ജെൻസിയും ആൽഫാസുമെല്ലാം ഔട്ട് ഓഫ് ട്രെൻറായി മാറി, ഇനി ലോകം ഭരിക്കുക ബീറ്റകളാണ്. ആൽഫാ ജനറേഷന്റെ പിന്തുടർച്ചക്കാരായി 2025–ൽ ലോകത്ത് മറ്റൊരു ജനറേഷന് കൂടി പിറവി എടുത്തു. ബീറ്റ തലമുറ എന്നാണ് 2025 മുതല്‍ 2039 വരെ ജനിക്കുന്നവരെ അറിയപ്പെടുക്കുക. ഇവരില്‍ ചിലർ 22–ാം നൂറ്റാണ്ടിന്റെ
കുട്ടികൾ ചെയ്യുന്ന ദോഷങ്ങൾക്കൊക്കെ ‘വളർത്തുദോഷം’ എന്ന കുറ്റപ്പെടുത്തലാണ് മുതിർന്നവരിൽ നിന്നും മിക്ക മാതാപിതാക്കൾക്കും കേൾക്കേണ്ടി വരുന്നത്. കുട്ടികൾക്ക് നൽകുന്ന അമിത സ്വാതന്ത്ര്യവും അമിതസ്നേഹവും അവരെ ദോഷകരമായേ ബാധിക്കൂ. അമിതമായ സ്നേഹ പരിചരണം (caring) നൽകുന്നത് നല്ലൊരു നേതൃത്വപാടവമുള്ളവരായി വളരാൻ
കാണുന്നവർക്ക് കുസൃതി, കുറുമ്പ്, വളർത്തുദോഷം എന്നിങ്ങനെ പലവിധ ന്യായീകരണങ്ങൾ നൽകാം എങ്കിലും യഥാർഥത്തിൽ ഇതൊന്നുമല്ല ഒരു ഹൈപ്പർ ആക്ടീവ് കിഡിന്റെ അവസ്ഥ. കുട്ടിയുടെ മാതാപിതാക്കൾക്ക് ഒരുപക്ഷേ ഈ അവസ്ഥ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞേക്കാം. പക്ഷേ മറ്റുള്ളവർ അത് മനസ്സിലാക്കണമെന്നില്ല. മക്കളുടെ ഹൈപ്പർ ആക്ടീവ്
കുറ്റകൃത്യങ്ങളിലേർപ്പെടുന്ന കുട്ടികളുടെ എണ്ണം ആഗോളതലത്തിൽ വർധിച്ചു വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ലൈംഗികാതിക്രമം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വർധിച്ചു വരികയാണ്. എന്നാൽ ഇതിനു പിന്നിൽ മൊബൈൽ ഫോൺ, ടിവി, ഇന്റർനെറ്റ് എന്നിവയുടെ സ്വാധീനം വളരെ വലുതാണെന്ന്
നമ്മൾ മാതാപിതാക്കളുടെയെല്ലാം സ്ഥിരമായിട്ടുള്ള ഡയലോഗാണ് അവൻ ഒന്നും പറഞ്ഞാൽ അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യമാണ് എങ്ങനെയാണ് ഈ കൊച്ചിനോട് മിണ്ടേണ്ടതെന്ന് എനിക്കറയില്ല? എങ്ങനെയാണ് നമ്മൾ മാതാപിതാക്കൾ നമ്മുടെ കുട്ടികളോട് സംസാരിക്കേണ്ടത്? ചെറിയ കുട്ടി ആണെന്നുണ്ടെങ്കിൽ കുട്ടിയുടെ ഐ ലെവലിൽ നിന്നു കൊണ്ട്
കുട്ടികൾ ചെറിയ പ്രായത്തിൽ തടിച്ചും മെലിഞ്ഞുമൊക്കെ ഇരിക്കുന്നത് സ്വാഭാവികമാണ്. വീട്ടിലെ ആദ്യത്തെ കണ്മണിയാണെങ്കിൽ അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം ചേർന്ന് ഇഷ്ടമുള്ള വിഭവങ്ങളൊക്കെ ഉണ്ടാക്കി കഴിപ്പിച്ച് കുട്ടികളെ വണ്ണം വയ്പ്പിച്ചെടുക്കും. അതിനാൽ തന്നെ അൽപം വണ്ണമുള്ള ഒരു കുട്ടിയെ കണ്ടാൽ ടാ തടിയാ.. എന്ന്
നിങ്ങളുടെ കുട്ടികള്‍ എത്ര സമയം ഉറങ്ങാറുണ്ട് എന്ന ചോദ്യത്തിന്, ഞാന്‍ അതത്ര ശ്രദ്ധിക്കാറില്ല എന്നാണോ നിങ്ങളുടെ മറുപടി? കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവും വൈകാരികവുമായ വികാസത്തില്‍ ഉറക്കം നിര്‍ണായക പങ്ക് വഹിക്കുന്നു എന്നതാണ് വാസ്തവം. കുട്ടികളുടെ പ്രായത്തിനനുസരിച്ചു അവശ്യമായ ഉറക്കം അവര്‍ക്ക് ലഭിക്കണം.
കുഞ്ഞുമക്കൾക്കൊപ്പം കളിച്ചും ചിരിച്ചും സമയം പോകുന്നത് ഒരു മാതാപിതാക്കളും അറിയില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് മക്കൾ വളർന്നു വലുതാകുന്നത്. ബാല്യം വിട്ട് കുട്ടികൾ കൌമാരത്തിലേക്ക് ചേക്കേറുമ്പോൾ അതിൻ്റേതായ സ്വഭാവ വ്യതിയാനങ്ങളും കുട്ടികളിൽ ഉണ്ടാകും. അതുകൊണ്ടു തന്നെ കുട്ടികളുമായി കൂടുതൽ തുറന്ന്
ചോദ്യം മാതാപിതാക്കളോടാണ്, നിങ്ങളുടെ കുട്ടികളിലെ സാമൂഹികമായ പിൻവലിയലുകളെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കുട്ടികൾ സോഷ്യൽ ആക്റ്റിവിറ്റികളിൽ നിന്നും വിട്ടു നിൽക്കുന്നത് എന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? പല വീടുകളിലെയും അറിയപ്പെടാതെയും ചർച്ച ചെയ്യപ്പെടാതെയും പോകുന്ന ഒരു പ്രധാന
കാറിന്റെ മുൻസീറ്റിൽ ഇരുന്നിരുന്ന രണ്ടു വയസ്സുള്ള കുട്ടി കാർ അപകടത്തിൽപെട്ടപ്പോൾ എയർബാഗ് മുഖത്തമർന്ന് ശ്വാസംമുട്ടി മരിച്ചു എന്ന വാർത്ത ഈയിടെ പത്രങ്ങളിൽ വായിച്ചിരുന്നു. കാറിൽ ചെറിയ കുട്ടികളെ ഒരിക്കലും മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്. മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാകുമ്പോൾ കാറിന്റെ മുൻഭാഗമാണ് അപകടത്തിൽ
ചോദ്യം : എന്റെ മകൻ ഇപ്പോൾ ഒൻപതാം ക്ലാസിലാണ്. വലിയ കുഴപ്പമില്ലാതെ പഠിക്കുന്നുണ്ട്. പരീക്ഷകളിൽ മോശമല്ലാത്ത മാർക്ക് കിട്ടുന്നുണ്ട്. ഒരുപാടു സമയം മൊബൈലിലും ഇന്റർനെറ്റിലും ആയി ചെലവഴിക്കുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. ദിവസവും ഒരുപാടു സമയം മൊബൈൽ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ? ഉത്തരം :
ചോദ്യം : കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വ്യാപകം ആയിരുന്നല്ലോ. അതിനു ശേഷവും ഓൺലൈൻ ആയി ക്ലാസുകളും പരിപാടികളും നടക്കുന്നുണ്ട്. ഇത് കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗം വളരെ കൂട്ടാൻ കാരണം ആയിട്ടുണ്ട്. കുട്ടികളിലെ ഡിജിറ്റൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള, ഇപ്പോൾ പ്രാബല്യത്തിലുള്ള മാർഗനിര്‍ദേശങ്ങൾ
ഒരു കുഞ്ഞ് ആത്മവിശ്വാസത്തോടെയും സഹാനുഭൂതിയോടെയും ധൈര്യത്തോടെയും ഒക്കെ വളർന്നു വരണമെങ്കിൽ അതിന് അടിസ്ഥാനം ലഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്.അതുകൊണ്ടു തന്നെ മക്കളോട് ചെറിയ പ്രായത്തിൽ നമ്മൾ എങ്ങനെ പെരുമാറുന്ന എന്നതായിരിക്കും വളർച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ സ്വഭാവം രൂപീകരിക്കുന്നത്. മക്കൾ
പുതുവർഷം നിരവധി പുതിയ മാറ്റങ്ങളോടെയാണ് ഓരോ വർഷവും എത്തുന്നത്. ചിലർ പുതിയ മാറ്റങ്ങൾക്കായി പുതിയ തീരുമാനങ്ങൾ എടുക്കുന്നു. വളരെ പ്രതീക്ഷയോടെയാണ് ഓരോ പുതുവർഷത്തെയും നാം വരവേൽക്കുന്നത്. ഇത്തവണ പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത്. 2025 ജനുവരി ഒന്നു മുതൽ ജനിക്കുന്നവരെല്ലാം ജനറേഷൻ
അതേയ് നോട്ടി, എനിക്ക് വല്ലാത്ത മടിയാ. ഇതിന് വല്ല മരുന്നും ഉണ്ടോ? ഞാൻ എല്ലാ കാര്യവും തീരുമാനിക്കും. പക്ഷേ ഒന്നും ചെയ്യില്ല. നോട്ടി, ഒന്നു ഹെൽപ് ചെയ്യണേ... എന്തൊരു മടിയാണെന്നോ എനിക്ക്? ഇതെങ്ങനെയാ മാറ്റുക? പഠിപ്പുരയുടെ നോളജ് കുട്ടിക്കു (നോട്ടി) വന്ന മെസെജുകളിൽ ചിലതാണു കേട്ടോ ഇത്. ഇങ്ങനെ എത്ര
ചെറിയ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ മടിയുണ്ടാകും. കുട്ടിയെക്കൊണ്ട് കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുന്നതിനായി മാതാപിതാക്കൾ സകല അടവുകളും പുറത്തെടുക്കേണ്ടി വരും. ഇതിനിടയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കും? കുറച്ചു മുതിരുമ്പോഴേക്കും ഡൈനിങ് ടേബിളിനു മുന്നിലിരുന്നു ഭക്ഷണം കഴിക്കണമെങ്കിൽ തീൻമേശ
കുട്ടികളിൽ മാനസിക സമ്മർദത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഗുരുതരമാവുകയാണെന്ന് വിദഗ്ധർ ഒന്നടങ്കം പറയുന്നു, മാറേണ്ടത് കുട്ടികൾ മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും സമൂഹവും കൂടിയാണ്. കുട്ടികളിലെ മാനസിക സമ്മർദം അവർക്കു കൈകാര്യം ചെയ്യാൻ പറ്റാവുന്നതിലും ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നത്. കുട്ടികളുടെ
വീട്ടിലെ മുതിർന്ന തലമുറയോട് മിണ്ടാൻ ‘ന്യൂജെൻ’ കുട്ടികൾ മടികാണിക്കുന്നുണ്ടോ? പ്രായമാകുമ്പോൾ ആളുകൾ നെഗറ്റീവാകുമെന്നാകാം അവരുടെ ധാരണ. ഇതിനെ പൊളിച്ചെഴുതാൻ ശ്രമിച്ചാലോ. അനുഭവജ്ഞാനം ആയുധമാക്കി പുതിയ തലമുറയെ ഉത്തേജിപ്പിക്കാൻ ശ്രമിക്കാം. അവരെ ക്ഷമയോടെ കേൾക്കാൻ തയാറാകണം. എപ്പോഴും കുറ്റപ്പെടുത്തരുത്. പണ്ട്
കുട്ടികൾക്കു കുതിച്ചുയരാൻ ചിറകുകൾ നൽകിയാൽ, നാളെ ആത്മവിശ്വാസത്തോടെ കൂടുവിട്ട് പറന്ന് അവരുടെ അഭിലാഷങ്ങൾ കീഴടക്കാൻ അവർക്ക് കഴിയും. ‘റോട്ടി, കപ്ടാ, മക്കാൻ’, എന്നീ അടിസ്ഥാന ആവശ്യങ്ങൾ മാത്രം പഠിപ്പിച്ചു കൊടുക്കുന്നതിനു പകരം, ഒരു കൃത്യമായ സാമ്പത്തിക പദ്ധതി പടുത്തുയർത്താൻ പ്രാപ്തരാക്കണം. ഒരു
നമ്മുടെ കുട്ടികൾ എന്തെല്ലാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു എന്നതു നിയന്ത്രിക്കാൻ നമുക്കാവില്ല. എന്നാൽ, അക്കാര്യങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊള്ളാനും കൈകാര്യം ചെയ്യാനുമുള്ള മാർഗനിർദേശം അവർക്കു നൽകാനും സ്വന്തം അനുഭവങ്ങളിലൂടെ അവരെ പഠിപ്പിക്കാനും രക്ഷിതാക്കൾക്കാകും. ∙ കുട്ടികൾ അച്ഛനമ്മമാരുടെ സ്നേഹം
കുട്ടികളിലെ അമിത ദേഷ്യം പല മാതാപിതാക്കളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും അതിഥികൾക്ക് മുന്നിൽവച്ചാകും അവർ കടുത്ത ദേഷ്യം പ്രകടിക്കുക. ഈ സമയങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോകുന്ന മാതാപിതാക്കളുണ്ട്. ഒരൽപം കൂടി കടന്നു ചിന്തിക്കുന്നവരാണെങ്കിൽ കുഞ്ഞിനെയും കൊണ്ട് തൊട്ടടുത്തുള്ള
2024 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. ഒത്തിരി പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ് എല്ലാവരും. പതിവുപോലെ ന്യൂ ഇയർ റെസൊല്യൂഷൻ തയ്യാറാക്കാനുള്ള തിരക്കിലായിരിക്കും മിക്കവരും. പൊതുവേ മുതിർന്നവരാണ് പുതുവത്സര തീരുമാനങ്ങൾ എടുക്കാറുള്ളത്. എന്നാൽ, ന്യൂ ഇയർ റെസൊല്യൂഷൻ
പലപ്പോഴും കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തെ പറ്റി വ്യാകുലപ്പെടുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ തിരിച്ച് മാതാപിതാക്കളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെ പറ്റി കുട്ടികള്‍ക്കും പരാതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിവോ ഇന്ത്യ നടത്തിയ ഒരു സര്‍വേ. പത്തില്‍ എട്ട് കുട്ടികളും തങ്ങളുടെ
മൂന്നു വയസ്സുകാരന്റെ നിഷ്കളങ്കതയും നിസ്സഹായതയുമെല്ലാം ആവാഹിച്ച ചോദ്യം രാജിയുടെ മനസ്സുലച്ചു കളഞ്ഞു. നഗരത്തിലെ സ്വാശ്രയ കോളേജിൽ അധ്യാപികയായ രാജിയും ഐടി കമ്പനിയിൽ ജോലിചെയ്യുന്ന സജീവും വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ പരിസമാപ്തിയിൽ ഒന്നായവരാണ്. ജോലിയുടെ സ്വകാര്യാർഥം കോളേജിനടുത്ത ഫ്ലാറ്റിലാണ് അവർ
മാതാപിതാക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും സ്വരച്ചേര്ച്ചയില്ലായ്മയുമൊക്കെ പല കുടുംബങ്ങളിലും പതിവാണ്. വ്യത്യസ്ത അഭിരുചികളും സ്വഭാവവുമുള്ള വ്യക്തികള്‍ ഒരുമിച്ചു നില്ക്കുമ്പോള് വഴക്കുകള്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയുമില്ല. എന്നാല്‍ പരസ്പരം പോരടിക്കുന്ന മാതാപിതാക്കളുടെ ഇടയില്‍ ഇരകളാകുന്നത്
പഠിച്ചതെല്ലാം പെട്ടന്നു മറന്നുപോകുന്നത് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും വിഷമിപ്പിക്കുന്ന വിഷയമാണ്. ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ചിലതൊക്കെ പരാജയപ്പെട്ടേക്കാം എന്നാല്‍ മറ്റു ചിലതൊക്കെ വിജയിക്കുകയും ചെയ്യും. പരീക്ഷിച്ചു നോക്കാവുന്ന പ്രധാനപ്പെട്ട നാലു മാര്‍ഗങ്ങള്‍
സ്കൂളില്‍ നിന്ന് ഒരു ലോഡ് ഹോംവര്ക്കുമായാണ് മിക്ക കുട്ടികളും വീട്ടിലെത്തുന്നത്. കുട്ടികളെക്കാളുപരി ഈ ഹോംവര്‍ക്ക് ഒരു ടാസ്കാവുന്നത് രക്ഷിതാക്കള്‍ക്കാണ്. ഹോം വര്‍ക്ക് ചെയ്യാനുള്ള കുട്ടികളുടെ മടി തന്നെയാണ് പ്രധാന പ്രശ്നം. സ്കൂളില്‍ നിന്നു കൊടുത്തുവിട്ടിരിക്കുന്ന വര്‍ക്കുകള്‍ ചെയ്യാന്‍
കളി കഴിഞ്ഞാൽ കളിപ്പാട്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയുക, പ്ലേടൈം കഴിഞ്ഞാലും വീട്ടിൽ കയറാതിരിക്കുക, ഉറക്കം കഴിഞ്ഞെഴുന്നേറ്റാലും പ്രാഥമിക കൃത്യങ്ങളിലേക്ക് കടക്കാതിരിക്കുക, സ്കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്ത് വയ്ക്കാതെ, ഹോം വർക്ക് ചെയ്യാതെ അലക്ഷ്യമായി നടക്കുക, ഓരോ ദിവസവും ഓരോ തരം തലവേദനകളാണ് കുട്ടികൾ
കുട്ടികളുടെ പരീക്ഷാക്കാലം അടുത്ത് വരികയാണ്. പരീക്ഷകള്‍ കുട്ടികള്‍ക്കു മാത്രമല്ല രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദം നിറഞ്ഞ സമയമാണ്. എന്നാല്‍ ബുദ്ധിപരമായ ചില പൊടിക്കൈകള്‍ പരീക്ഷിക്കുന്നതിലൂടെ പരീക്ഷാപ്പേടിയും ടെന്ഷനുമൊക്കെ നിയന്ത്രണത്തിലാക്കാം. പരീക്ഷകള്‍ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനുള്ള
കൊച്ചി: ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്ന് നടത്തിയ 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടി ജില്ലയിലെ ആദ്യഘട്ടം നിരവധി സ്കൂളുകളിൽ വിജയകരമായി പൂർത്തിയായി. കുട്ടികളുടെ അമിത സ്ക്രീൻ സമയം കുറയ്ക്കുകയും സാമ്പത്തിക സുരക്ഷയെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ നിരവധി
മക്കളുമായി ഒരു നല്ല സൗഹൃദം ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ? സ്കൂൾ വിട്ട് വന്നാൽ അന്നു നടന്ന സംഭവങ്ങളെല്ലാം വള്ളിപുള്ളി വിടാതെ തുറന്നു പറയുന്ന, ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യം സംഭവിച്ചാൽ പേടി കൂടാതെ വീട്ടിൽ അറിയിക്കുന്ന, മാതാപിതാക്കളോട് യാതൊരു വിധത്തിലുള്ള മറച്ചുപിടിക്കലുകളും ഇല്ലാത്ത കുട്ടികൾ.
‘മുതിർന്നവരെ ബഹുമാനിക്കാൻ അറിയില്ല, അധ്യാപകരോടും മാതാപിതാക്കളോടുമെല്ലാം എടുത്തുചാടി മറുപടി പറയും, തറുതല പറയുന്നതിന് കയ്യും കണക്കുമില്ല, ആര് പറഞ്ഞാലും അനുസരണയുമില്ല...’. കുട്ടിപ്പട്ടാളത്തെപ്പറ്റി ഇത്തരത്തിൽ ആശങ്കയുടെ മേമ്പൊടി ചേർത്ത പരാതിപ്പെട്ടി തുറക്കുന്ന മാതാപിതാക്കൾ ഒന്നു മനസിലാക്കുക,
കൊച്ചി: കുട്ടികളുടെ അമിത 'സ്ക്രീൻ ടൈം' കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന 'കളിയും കാര്യവും' ബോധവൽക്കരണ പരിപാടിക്കു തുടക്കമായി. കഴിഞ്ഞ ദിവസങ്ങളിൽ കടവന്ത്ര കേന്ദ്രീയ വിദ്യാലയ, തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ്, തൃപ്പൂണിത്തുറ എൻഎസ്എസ് എച്ച്എസ്എസ്, ബ്രോഡ്വേ സെന്റ് മേരീസ്
കുട്ടികളുടെ വ്യക്തിത്വവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നാണ് ഭാഷ. ആശയവിനിമയത്തിനപ്പുറം, കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലും മാനസിക-വൈകാരിക പക്വതയുടെ വളച്ചയിലുമെല്ലാം രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന ഭാഷ ശക്തമായ
കുട്ടികള്‍ക്ക് എല്ലാം കൗതുകമാണ്. അവര്‍ക്ക് എല്ലാക്കാര്യങ്ങളിലും സംശയവുമാണ്. ഒരു നൂറു ചോദ്യങ്ങളാണ് അവര്‍ ഓരോ കാര്യങ്ങളെക്കുറിച്ചും ചോദിക്കുക. പുതിയ കാര്യങ്ങളെക്കുറിച്ചുള്ള ജിജ്ഞാസയും ആവേശവുമെല്ലാം ചിലപ്പോഴൊക്കെ അപകടങ്ങളുമുണ്ടാക്കും. എല്ലാ സമയത്തും കൂടെ നില്‍ക്കാനും കണ്ണുതെറ്റാതെ സംരക്ഷിക്കാനും
കുട്ടികൾ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായ നാഴികക്കല്ലുകൾ പിന്നിടേണ്ടത് അവരുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമാണ്. അത്തരത്തിലുള്ള ഒരു നാഴികക്കല്ലാണ് സംസാരം. സാധാരണ രീതിയിൽ ഒരു വയസ് കഴിയുന്നതോടെ കുട്ടികൾ ഓരോ വാക്കുകൾ പറയാൻ തുടങ്ങും. അത് സാവധാനം കൂടി വരും. രണ്ടു വയസ് പൂർത്തിയാകുമ്പോൾ കുട്ടികൾ
പ്രഫഷണല്‍ കരിയറും രക്ഷാകര്‍തൃത്വ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടു പോകുന്നത് ഇന്നത്തെ രക്ഷിതാക്കളെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകുന്നതിനു മാതാപിതാക്കള്‍ ജോലിക്കേ പോയേ തീരൂ. അതേസമയം ജോലിക്കു പോകുമ്പോള്‍ കുട്ടികളുടെ കാര്യം
2011 ലെ സെന്‍സസ് പ്രകാരം 96% സാക്ഷരതാ നിരക്കോടെ ഇന്ത്യയില്‍ സാക്ഷരതയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന സംസ്ഥാനമാണ് കേരളം. അതായത് കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം, ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കണക്കാക്കപ്പെടുന്നുവെന്നര്‍ഥം. എന്നാല്‍ അക്കാദമിക് മികവിനായുള്ള അതികഠിനമായ
അതിവേഗം ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍, കളിസ്ഥലങ്ങളേക്കാള് ഫോണുകളും ടാബുകളും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറിക്കഴിഞ്ഞു. വരുന്ന സ്ക്രീന്‍ സമയങ്ങള്‍ക്കും ഔട്ട്ഡോര്‍ സ്പേസുകളുടെ ദൗര്‍ലഭ്യത്തിനും ഇടയില്‍, സ്പോര്‍ട്സിന്റെ പ്രാധാന്യം പറയാതെ വയ്യ. കുട്ടികളുടെ മാനസികവും
സോഷ്യല്‍മീഡിയ അരങ്ങുവാഴുന്ന ഈ കാലത്ത് വലിയൊരു സാംസ്കാരിക മാറ്റത്തി ന്റെ വഴിത്തിരിവിലാണ് നമ്മള് മലയാളികള്‍. കാലത്തിനൊത്തു കോലം മാറണമെന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാവുകയാണ്. നാടും വീടും നാട്ടുകാരുമൊക്കെ മാറിക്കഴിഞ്ഞു. കഞ്ഞിക്കും പയറിനും പകരം കെഎഫ്സി ചിക്കനും കുഴിമന്തിയുമൊക്കെയാണ്
ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ ആ കുഞ്ഞു വളർന്നു വരുന്ന അന്തരീക്ഷത്തിനും സംവദിക്കുന്ന ആളുകൾക്കും വലിയ പങ്കാണുള്ളത്. കുട്ടി പഠിപ്പിക്കുന്നതും മനസിലാക്കുന്നതും അവനു ചുറ്റും നടക്കുന്ന കാര്യങ്ങളാണ്. പലതും അവൻ കണ്ടും കേട്ടും സ്വയം മനസിലാക്കിയെടുക്കുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിച്ചു മാത്രം കുട്ടികളോട്
കുട്ടികളുടെ പരാജയങ്ങള്‍ അത്ര സീരിയസായി കാണേണ്ടതുണ്ടോ? പഠനത്തിലോ പഠ്യേതര പ്രവര്‍ത്തങ്ങളിലോ പരാജയപ്പെടുമ്പോള്‍, മാതാപിതാക്കളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം കുട്ടികളുടെ മനസികവളര്‍ച്ചയെയും ആത്മവിശ്വാസത്തെയും സാരമായി സ്വാധീനിക്കുന്നുണ്ട്. കുട്ടികളുടെ പരാജയങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യാനുള്ള
ആരോഗ്യകരമായ വളര്‍ച്ചക്കായി കുട്ടികള്‍ പോഷക സമൃദ്ധമായ എല്ലാ ആഹാരങ്ങളും കഴിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും ഇത് ആഗ്രഹം മാത്രമാണ്. കുട്ടികളില്‍ ചിലരെങ്കിലും ഭക്ഷണത്തില്‍ വളരെ സെലക്ടീവായി മാറുകയും ചില ഭക്ഷണങ്ങള്‍ മാത്രം കഴിക്കുകയും ചെയ്യുന്ന പ്രശ്നം
നിങ്ങളുടെ കുട്ടിക്ക് പിടിവാശി അല്പം കൂടുതലാണെന്നു തോന്നിയിട്ടുണ്ടോ? എത്ര പറഞ്ഞാലും അനുസരിക്കാത്ത, ഒരു തരത്തിലും നിങ്ങളുടെ നിയന്ത്രണത്തിന് വഴങ്ങാത്ത കുറുമ്പിയാണ്/ കുറുമ്പനാണ് നിങ്ങളുടെ കുട്ടിയെന്ന സങ്കടമുണ്ടോ? കുട്ടിയെ ഒന്ന് മര്യാദക്കാരനാക്കാന്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ടോ? എങ്കിലിനി അത്തരം
കുട്ടികളെ വളർത്തുകയെന്നാൽ അത് വലിയൊരു യജ്ഞാനമാണെന്ന് തന്നെ പറയാം. ഒന്നോ രണ്ടോ വർഷങ്ങള്‍ കൊണ്ട് ആ ഉത്തരവാദിത്വങ്ങൾ തീരില്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ മാതാപിതാക്കൾക്കും അവർ കുട്ടികൾക്കായി ഒരുക്കി നൽകുന്ന സാഹചര്യങ്ങൾക്കും വലിയ പങ്കാണുള്ളത്. പലപ്പോഴും ശാരീരികമായ ആരോഗ്യം മുൻനിർത്തി
അമിത ദേഷ്യക്കാരനാണോ നിങ്ങളുടെ കുട്ടി? ചെറുപ്പത്തിൽ മകൻ/മകൾ വാശിക്കാരിയാണ്, പെട്ടന്നാണ് ദേഷ്യം വരിക, അവൻ പിടിച്ച വാശിയേ ജയിക്കൂ എന്നൊക്കെ ആവേശത്തോടെ പറയുന്ന മാതാപിതാക്കൾക്ക് പലപ്പോഴും കുട്ടികളിലെ ഇത്തരം സ്വഭാവ വൈകല്യങ്ങൾക്ക് പിന്നിലെ വരുംകാല അപകട സാധ്യതകൾ അറിയില്ല. ദേഷ്യം ഒരിക്കലും കുട്ടികൾക്ക്
വൈകുന്നേരങ്ങൾ ചില വീടുകളിൽ യുദ്ധസമാനമാണ്. സ്കൂൾ വിട്ടു വരുന്ന കുട്ടി മൊബൈലും ടിവിയുമായി ഇരുന്നാൽ പിന്നെ അതിനു മുമ്പിൽ നിന്ന് എഴുന്നേൽക്കാൻ വലിയ പ്രയാസമാണ്. ഇടംവലം നോക്കാതെ ഇത് ഓഫ് ചെയ്തു വെക്കാമെന്ന് രക്ഷിതാക്കൾ കരുതിയാൽ പിന്നെ വീട് കലാപഭൂമിയാകാൻ അധികം സമയമൊന്നും വേണ്ട. ഇതെല്ലാം കണ്ടു കഴിഞ്ഞ് ഹോം
ചോദ്യം : എന്റെ 6 വയസ്സായ മകന് പനിയും ജലദോഷവും ശരീരത്ത് ചുവന്ന നിറത്തിലുള്ള കുരുക്കളുമാണ്. ഡോക്ടറെ കണ്ടപ്പോൾ തക്കാളിപ്പനിയാണെന്ന് പറഞ്ഞു. എന്താണ് തക്കാളിപ്പനി? ഇത് പേടിക്കേണ്ട ഒരു രോഗമാണോ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഉത്തരം : തക്കാളിപ്പനി ഒരു വൈറൽ രോഗമാണ്. ഇതിന്റെ ശാസ്ത്രീയ നാമം ഹാൻഡ്
കുട്ടികളെ വളർത്തുക എന്ന് പറയുന്നത് ഒരു ഉത്തരവാദിത്വമാണ്, കുട്ടികളെ നല്ല രീതിയിൽ വളർത്തുക എന്നത് അതിനേക്കാൾ ശ്രമകരമായ ഉത്തരവാദിത്വമാണ്. മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങൾ കുട്ടികളോട് ഇടപഴകുന്ന രീതിയെ അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ മാനസികമായ വികസനവും കാഴ്ചപ്പാടുകളും. കുട്ടികളെ ഉപദേശിച്ചു നന്നാക്കുക
പുതിയകാലത്തെ കുട്ടികൾ പുതിയ സാങ്കേതികവിദ്യയ്ക്ക് ഒപ്പം വളരുന്നവരാണ്. അതുകൊണ്ടു തന്നെ ഡിജിറ്റൽ ഗാഡ്ജറ്റുകൾ അവരിൽ നിന്ന് മാറ്റിവെയ്ക്കുക എളുപ്പമല്ല. പഠനത്തിനാണ് പ്രാധാന്യം നൽകേണ്ടത് എന്നത് മറന്നാണ് പല കുട്ടികളും മൊബൈലിന്റെ പിന്നാലെ പോകുന്നത്. അതുകൊണ്ടു തന്നെ തങ്ങളുടെ കുട്ടികൾ സോഷ്യൽ മീഡിയ
'ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം, മറക്കുമോ മാനുഷനുള്ള കാലം' എന്ന് മഹാകവി പാടിയത് വെറുതെയല്ല. കുഞ്ഞുനാളുകളിൽ നാം പഠിച്ച പല ശീലങ്ങളും എത്ര വലുതായാലും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. അതുകൊണ്ടാണ് ചെറുപ്പത്തിൽ തന്നെ കുട്ടികളെ നല്ല ശീലങ്ങൾ പഠിപ്പിക്കണമെന്ന് പറയുന്നത്. രക്ഷകർത്താക്കൾ കുട്ടികളുമായി ഒരു
കുട്ടികൾ വാശി പിടിക്കുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ കുട്ടികൾക്കൊപ്പം അച്ഛനമ്മമാരും വാശി പിടിക്കാൻ തുടങ്ങിയാൽ സംഗതി കയ്യിൽ നിന്നും പോകും. കുട്ടികളുടെ വാശി സ്വാഭാവികമാണെങ്കിലും ചില കുട്ടികളിൽ അത് അതിതീവ്രമായി കാണപ്പെടാറുണ്ട്. ഇത്തരം കുട്ടികൾക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. അല്ലെങ്കിൽ അമിതവാശി
ഒരു കുഞ്ഞിന്റെ വളർച്ചയിൽ അച്ഛനമ്മമാർക്ക് തുല്യ പങ്കാളിത്തമാണുള്ളത്. എന്നാൽ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ കൂടുതലും ഇടപെടുന്നത് അമ്മമാരാണ് എന്നതാണ് വാസ്തവം. പ്രസവം കഴിയുന്നതോടെ മിക്ക സ്ത്രീകൾക്കും അവരുടെ ലോകം തന്നെ കുഞ്ഞിന്റെ കളിചിരികളായി മാറും. അതവരെ അവർ ആരായിരുന്നു എന്നോ, പ്രൊഫഷണലി
ഓരോ കുഞ്ഞും മാതാപിതാക്കളുടെ ഹൃദയമാണ്. അത്രയും കരുതലും സ്നേഹവുമാണ് ഓരോ കുഞ്ഞുങ്ങളോടും മാതാപിതാക്കൾക്ക്. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ നിരവധി നല്ല ശീലങ്ങൾ ഉണ്ടാക്കിയെടുക്കണം. 'ചുട്ടയിലെ ശീലം ചുടല വരെ' എന്ന് കേട്ടിട്ടില്ലേ. ആരോഗ്യകാര്യങ്ങളിലും അത് അങ്ങനെ തന്നെയാണ്. നമ്മുടെ ഹൃദയാരോഗ്യം
കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ഒന്നാണ് നല്ല പഠന ശീലങ്ങൾ വളർത്തിയെടുക്കുക എന്നത്. അടിയുറച്ചു മുന്നോട്ട് പോയാൽ മാത്രമേ ആഗ്രഹിക്കുന്ന രീതിയിൽ ചിട്ടയായും ഉറച്ച ചിന്തകളോടും കൂടി വളരാൻ കഴിയൂ. എന്നാൽ പലപ്പോഴും മാതാപിതാക്കൾക്ക് തെറ്റുപറ്റുന്ന ഒരു കാര്യം കുട്ടികളിൽ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും
കുട്ടികളെ വളർത്തുന്നതിലും അവരുടെ ആവശ്യങ്ങശൾ കണ്ടറിഞ്ഞു ചെയ്യുന്നതിലും ആൺപെൺ വ്യത്യാസമില്ല. എന്നാൽ നമ്മുടെ നാട്ടിലെ നിലവിലെ സാമൂഹിക വ്യവസ്ഥിതി അനുസരിച്ച് ആൺകുട്ടികളെ വളർത്തുമ്പോൾ ഇന്നത്തെ കാലഘട്ടത്തിനു അനുസൃതമായ ചില കാര്യങ്ങൾ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്. ഏതൊരു കുട്ടിയുടെ മനസും ഒരു വെള്ള പേപ്പർ
കുഞ്ഞുങ്ങൾക്ക് പൊതുവേ ഏറ്റവും ഇഷ്ടമുള്ള രുചി എന്നു പറയുന്നത് മധുരമാണ്. പലഹാരങ്ങളും ഐസ്ക്രീമും എത്ര ലഭിച്ചാലും അവർ യാതൊരു മടുപ്പുമില്ലാതെ കഴിച്ചു കൊള്ളും. ഇനി അതൊന്നുമില്ലെങ്കിലും പഞ്ചസാര ഭരണി കണ്ടാൽ ഇഷ്ടം പോലെ വെറുതെ വാരി കഴിച്ചോളും. എന്നാൽ, ഇതൊന്നും അത്ര നല്ല ശീലമല്ലെന്ന് മാതാപിതാക്കൾക്ക് അറിയാം.
കുട്ടികളിൽ കണ്ടുവരുന്ന ബലക്കുറവും തളർച്ചയും നിസാരമായി തള്ളിക്കവയരുതേ. കൃത്യമായി ചികിത്സിച്ചു മാറ്റാവുന്ന വിളർച്ചയാകാമത്. കുട്ടികളിൽ എന്തുകൊണ്ട് കൂടുതൽ ?കുട്ടികളിൽ ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ് വിളർച്ച അഥവാ അനീമിയ, ഹീമോഗ്ലോബിൻ സാധാരണയേക്കാൾ കുറവായി കാണപ്പെടുന്ന അസ്ഥയാണിത്. ഹീമോഗ്ലോബിനിലെ
ദിവസവും സ്കൂളിൽ നിന്നെത്തിയ ശേഷം കുട്ടികളെക്കൊണ്ടു ഹോംവർക് ചെയ്യിക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമെന്നു മാതാപിതാക്കൾ പരാതിപ്പെടാറുണ്ട്. ചെറിയ പ്രായം മുതൽ കുട്ടികളെ കൃത്യമായി ഹോംവർക് ചെയ്യുന്നതു ശീലിപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ. ഹോംവർക് ചെയ്യുന്നതു ശീലമാകണമെങ്കിൽ പതിവായി ഒരേ സമയം
ചോദ്യം: എഡിഎച്ച്ഡി കുട്ടികളിൽ ഉണ്ടാകുന്ന പ്രശ്നം അല്ലേ, മുതിർന്നവർക്ക് ഇത് ഉണ്ടാകുമോ? എന്റെ മകന് ഈ പ്രശ്നം ഉണ്ട്. വലുതാകുമ്പോൾ ഇത് മാറില്ലേ? ഉത്തരം: എഡിഎച്ച്ഡി എന്നത് വളരുന്ന മസ്തിഷ്കപ്രവർത്തനത്തിൽ ഉള്ള ചില തകരാറുകൾ അല്ലെങ്കിൽ വ്യതിയാനങ്ങൾ കാരണം ഉണ്ടാകുന്ന അസുഖം ആണ്. അടങ്ങിയിരിക്കാൻ കഴിയാതിരിക്കുക
ചോദ്യം: എന്റെ മകൻ പത്താം ക്ലാസിലാണു പഠിക്കുന്നത്. അടുത്ത ബന്ധുവിന് കോവിഡ് രോഗം ഗുരുതരമായി വന്നിരുന്നു. അതിനുശേഷം അവനു കൂടക്കൂടെ കൈ കഴുകുന്ന ശീലം ഉണ്ടായി. ദിവസം ഒരുപാടു തവണ കുളിക്കാൻ തുടങ്ങി. അണുബാധ ഉണ്ടാകുമോ എന്ന പേടിയുള്ള ആളാണ്. ഡോക്ടറെ കാണിച്ചപ്പോൾ OCD ആണ് എന്ന് പറഞ്ഞു. ഈ രോഗം
ചോദ്യം: എന്റെ മകൾ ഇപ്പോൾ ഒൻപതാം ക്ലാസിലാണു പഠിക്കുന്നത്. ശരാശരി ആയി പഠിക്കും. എന്നാൽ മറവി കൂടുതലാണ്. എഡിഎച്ച്ഡി ഉള്ള കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമാണെന്ന് എന്ന് വായിച്ചു. മറവിയുടെ കാരണം എഡിഎച്ച്ഡി ആകുമോ? ഉത്തരം: ശ്രദ്ധക്കുറവ് പ്രധാനമായുള്ള എഡിഎച്ച്ഡി, ബുദ്ധിക്കുറവ്, ബുദ്ധിവളർച്ചയിൽ
ചോദ്യം : എന്റെ മകന് പതിമൂന്നു വയസ്സാണ്. ചില സമയങ്ങളിൽ ഭയങ്കരമായ പേടിയും വെപ്രാളവും ഉണ്ടാകും കുറച്ചു നേരം മാത്രമേ നിണ്ടു നിൽക്കുകയുള്ളൂ എങ്കിലും അത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പാനിക് ഡിസോർഡർ ആണ് എന്ന് ഡോക്ടർ പറഞ്ഞു. ചെറിയ കുട്ടികളിൽ ഇങ്ങനെയുള്ള അസുഖം ഉണ്ടാകുമോ? ഉത്തരം: പാനിക് ഡിസോർഡർ എന്നത്
ചോദ്യം : എന്റെ മകളും കുടുംബവും വിദേശത്താണ്. അവരുടെ കുട്ടിക്ക് ഒന്നര വയസ്സായി. ഇപ്പോൾ അഞ്ചു പത്തു വാക്കുകൾ പറയും. പല ഭാഷകൾ ഒരേസമയം കേൾക്കുന്നത് കുട്ടിക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനും സംസാരിക്കുന്നതിനുള്ള കഴിവിനെ ബാധിക്കുന്നതിനും ഇടയാക്കുമോ? ഉത്തരം : മലയാളികളിൽ വലിയൊരു ശതമാനം കുടുംബങ്ങൾ ഇപ്പോൾ
വീടെന്ന ശ്രീമാളവികയുടെയും കുടുംബത്തിന്റെയും സ്വപ്നം ചിറക് വിരിക്കുന്നു. അനുഗ്രഹമായി ചെറിയ ചാറ്റൽമഴ പെയ്തിറങ്ങിയ പുലരിയിൽ ശ്രീമാളവികയുടെ സ്വപ്നവീടിന് തറക്കല്ലിട്ടു. കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ചാരിറ്റബിൾ ഫൌണ്ടേഷനാണ് വീട് നിർമിച്ചു നൽകുന്നത്. ജി സി എഫ് രക്ഷാധികാരി അഡ്വ. കെ
Results 1-100 of 974