Activate your premium subscription today
1936 ആണ് കാലം. യൂറോപ്യൻ രാജ്യം സ്പെയിനിൽ രാഷ്ട്രീയമാറ്റങ്ങളുടെ കാറ്റ് ശക്തമായി അടിച്ചുകൊണ്ടിരിക്കുന്നു. അന്നത്തെ റിപ്പബ്ലിക്കൻ ഭരണകൂടം ആഭ്യന്തരയുദ്ധത്തിൽ വീഴുമെന്ന ഭീതിയിലായിരുന്നു.അക്കാലത്ത് സ്പെയിനിന്റെ ദേശീയ സ്വർണശേഖരം ലോകത്തെ തന്നെ നാലാമത്തെ വലിയ ശേഖരമാണ്. ഈ സ്വർണശേഖരം വിമതരുടെ കയ്യിൽപെടാതെ
അന്യഗ്രഹജീവികൾ ഭൂമിയിൽ തന്നെയുണ്ടെന്നും യുഎസ് ഉൾപ്പെടെ രാജ്യങ്ങളുടെ സർക്കാരുകൾ ഇക്കാര്യം പൊതുജനങ്ങളിൽ നിന്നു മറച്ചുവച്ചിരിക്കുകയാണെന്നുമുള്ള വാദം പണ്ടേയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അനേകം സിനിമകളും ഡോക്യുമെന്ററികളുമൊക്കെ ഇറങ്ങിയിട്ടുമുണ്ട്. ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു ഡോക്യുമെന്ററി
ഭൂമിയിൽ മറഞ്ഞുകിടക്കുന്ന നിധികളെക്കുറിച്ചുള്ള കഥകൾ കൗതുകം നിറഞ്ഞതാണ്. ഒട്ടേറെ സാഹസികരെ നിധി അന്വേഷിച്ചുപോകാനും ഇത്തരം കഥകൾ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത്തരം കഥകളിൽ വളരെ പ്രശസ്തമാണു മോണ്ടെസുമയുടെ നിധിയെക്കുറിച്ചുള്ള കഥ. വർഷം 1520. മെക്സിക്കോയിൽ ആസ്ടെക് ചക്രവർത്തിയായ മോണ്ടെസുമയെ സ്പാനിഷ് പട്ടാളമേധാവി
പൗരാണിക ഈജിപ്തിൽ നൈൽ നദീതീരത്തു സ്ഥിതി ചെയ്തിരുന്ന ആബിഡോസ് നഗരം ചരിത്രഗവേഷകർക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. നൈലിന്റെ പടിഞ്ഞാറൻ തീരത്തിനു സമീപം അൽ ബല്യാന എന്ന സ്ഥലത്താണ് ആബിഡോസ് സ്ഥിതി ചെയ്യുന്നത്. ഓസിരിസ് എന്ന ദേവന്റെ ആരാധന ശക്തമായിരുന്ന നഗരമാണ് ആബിഡോസ്. ഓസിരിസ് പ്രാചീന ഈജിപ്തുകാരെ സംബന്ധിച്ച്
സ്കോട്ലൻഡിലേക്ക് ജോലിക്ക് ആളെ വേണം. അവിടത്തെ ലോക്നെസ് തടാകത്തിലുണ്ടെന്നു പറയപ്പെട്ടുന്ന ഭീകരജീവിയായ നെസിയെ കണ്ടുപിടിക്കുക എന്നതാണു ജോലി. തടാകത്തിൽ പര്യവേക്ഷണം നടത്തുന്നു ബോട്ടിലാണല്ലോ. അതിനാൽ ബോട്ടോടിക്കാൻ അറിഞ്ഞിരിക്കണം, ഒപ്പം ബോട്ടിൽ കൂടെക്കയറുന്ന വിനോദസഞ്ചാരികൾക്ക് കാര്യങ്ങൾ
ഭൂമിയിൽ നിന്ന് 550 കോടി പ്രകാശവർഷമകലെ അതി പിണ്ഡമുള്ള തമോഗർത്തം കണ്ടെത്തി ഗവേഷകർ. 3600 കോടി സൂര്യൻമാരുടെ പിണ്ഡമുള്ളതാണ് ഈ തമോഗർത്തം. ബ്രസീലിൽ നിന്നുള്ള ജ്യോതിശ്ശാസ്ത്രജ്ഞനായ കാർലോസ് മേലോ കാർനീറോയും സംഘവുമാണ് ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. കോസ്മിക് ഹോഴ്സ് ഷൂ താരാപഥത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്ന സ്ഥലമാണ് യുക്രെയ്നിലെ ചേർണോബിൽ . ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും ഇവിടെയുണ്ട്. ചേർണോബിൽ ദുരന്തത്തിന്റെ ബാക്കിപത്രമായി സ്ഥിതി ചെയ്യുന്ന ഒരു വസ്തുവാണ് എലിഫെന്റ്സ് ഫൂട്ട്. ചേർണോബിൽ ആണവ
ലോകമെമ്പാടുമുള്ള പല തലമുറകളിലെ കുട്ടികളുടെ പ്രിയകഥാപാത്രമാണ് മിക്കി മൗസ്, വളരെ സൗമ്യനായ കഥാപാത്രം. എന്നാൽ മിക്കിമൗസ് തോക്കുമെടുത്തു യുദ്ധത്തിനു പോയിട്ടുള്ള കഥ കേട്ടിട്ടുണ്ടോ? അങ്ങനെയൊന്നുണ്ട്. പക്ഷേ മിക്കി മൗസിന്റെ സ്രഷ്ടാക്കളായ വാൾട് ഡിസ്നിയല്ല ഈ വിഡിയോയ്ക്കു പിന്നിൽ. 1969ൽ പുറത്തിറങ്ങിയ ഒരു
ചരിത്രത്തിൽ ധാരാളം നിഗൂഢതകളുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് മരുഭൂമിയിൽ മറഞ്ഞ പേർഷ്യൻ സൈന്യത്തിന്റെ കഥ. ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുള്ളതാണ് ഈ കഥ.ബിസി 525 കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്. പേർഷ്യൻ ചക്രവർത്തിയായ ഡാരിയസ് അതിപ്രശസ്തനാണ്. അദ്ദേഹത്തിന്റെ മകനാണ് കാംബിസിസ്. ഡാരിയസിനു
മനുഷ്യരാശിയുടെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ഒരു മേഖല ദക്ഷിണാഫ്രിക്കയിലുണ്ട്.ചരിത്രാതീത കാലത്തുള്ള ആദിമനരവംശത്തിൽപെട്ടവരുടെ ഫോസിലുകൾ കണ്ടെത്തിയ സ്ഥലമായതിനാലാണ് ഈ പേര് കിട്ടിയത്. ഈ മേഖലയുടെ ഭാഗമായിട്ടുള്ള ഒരു ഗുഹയാണു റൈസിങ് സ്റ്റാർ. ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരമായ ജൊഹാനസ്ബർഗിൽ നിന്ന് 50 കിലോമീറ്റർ
ഡാവിഞ്ചി വരച്ച അജ്ഞാത ഭൂഗർഭ ടണലുകൾ യഥാർഥത്തിലുണ്ടെന്ന് ഗവേഷകർ. ഇറ്റലിയിലെ മിലാനിലുള്ള സ്ഫോർസ കോട്ടയ്ക്കു താഴ്ഭാഗത്തായി ഇവ കണ്ടെത്തി. ഇനിയും ഇത്തരം ടണലുകൾ കണ്ടെത്താനുണ്ടെന്നു ഗവേഷകർ പറഞ്ഞു. പതിനാലാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിലാണു സ്ഫോർസ കോട്ടയുടെ നിർമാണം തുടങ്ങിയത്. ഇന്ന് കോട്ടയുടെ
പുലിത്തലയുള്ള വളകൾ ഉൾപ്പെടെ പ്രാചീനമായ സ്വർണാഭരണങ്ങൾ കസഖ്സ്ഥാനിൽ നിന്നു കുഴിച്ചെടുത്തു. നാടോടി ഗോത്രമായിരുന്ന സർമേഷ്യൻമാർ കുഴിച്ചിട്ടതാണ് ഈ നിധി. കസഖ്സ്ഥാനിലെ പടിഞ്ഞാറൻ അത്രു മേഖലയിൽ നിന്നാണു കണ്ടെത്തൽ. സർമേഷ്യൻമാർ മൃതശരീരം കുഴിച്ചിട്ട മേഖലയിൽ നിന്നാണു നിധി കണ്ടെത്തിയത്. ആയിരക്കണക്കിന് ആഭരണങ്ങൾ
പ്രപഞ്ചത്തിൽ മനുഷ്യർ കണ്ടെത്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഘടന ശാസ്ത്രജ്ഞർ കണ്ടെത്തി. ക്വിപു എന്നാണ് ഈ ഘടനയ്ക്കു നൽകിയിരിക്കുന്ന പേര്. നമ്മുടെ താരാപഥമായ ആകാശഗംഗയുടെ (മിൽക്കി വേ) 13000 മടങ്ങ് നീളമാണ് ഇതിനുള്ളതെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വീതി ഏകദേശം 130 കോടി പ്രകാശവർഷമാണ്. പ്രകാശം ഒരു
മാറ്റ് ഡാമൺ അഭിനയിച്ച പ്രശസ്ത ഹോളിവുഡ് ചിത്രമാണ് മാർഷ്യൻ. ചൊവ്വയിലെത്തുന്ന ഒരു യാത്രാസംഘത്തിലെ ഒരു വ്യക്തി ചൊവ്വയിൽ കുടുങ്ങിപ്പോകുന്നതും അവിടത്തെ ദുഷ്കരസാഹചര്യങ്ങൾ അതിജീവിച്ച് രക്ഷപ്പെടുന്നതുമാണു മാർഷ്യന്റെ പ്രമേയം. ആരിസ് 3 എന്ന ദൗത്യത്തിൽ ചൊവ്വയിലേക്കുള്ള ആദ്യ മനുഷ്യസംഘം ഇറങ്ങുന്ന സ്ഥലമായാണ്
അഫ്ഗാനിസ്ഥാനിലെ ജവ്സ്ഗാൻ എന്ന വടക്കൻ പ്രവിശ്യ. അഫ്ഗാനിസ്ഥാനുൾപ്പെടുന്ന മേഖലയിൽ പണ്ടു സ്ഥിതി ചെയ്തിരുന്ന ചരിത്രപ്രസിദ്ധമായ ബാക്ട്രിയയുടെ ഭാഗമായിരുന്നു ജവ്സ്ഗാൻ നിൽക്കുന്ന സ്ഥലം. ജവ്സ്ഗാനിലെ ഷെബർഗാൻ പട്ടണത്തിനടുത്തുള്ള മല ടില്ലിയ ടേപെ എന്നാണ് അറിയപ്പെടുന്നത്. സ്വർണക്കുന്നെന്ന് അർഥം. ഈ കുന്ന് ഇങ്ങനെ
റോമൻ ചരിത്രത്തിലെ ദാരുണമായ ഒരേടാണ് വെസൂവിയസ് ദുരന്തം. റോമൻ മേഖലയിൽ സ്ഥിതി ചെയ്ത വെസൂവിയസ് എന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചത് ഒരു വലിയ ദുരന്തത്തിനു വഴി വച്ചു. പോംപെ, ഹെർക്കുലീനിയം എന്ന സമീപമേഖലയിലെ മഹാനഗരങ്ങൾ പൂർണമായി നശിച്ചു. 2000 വർഷം മുൻപ് ഇറ്റലിയിലാണ് ഈ അഗ്നിപർവത വിസ്ഫോടനം സംഭവിച്ചത്.
120 വർഷം പിന്നിട്ടിരിക്കുകയാണ് മനുഷ്യചരിത്രത്തിലെ ഒരു വലിയ കണ്ടെത്തൽ നടന്നിട്ട്. കള്ളിനൻ എന്ന വജ്രത്തിന്റെ കണ്ടെത്തലായിരുന്നു ഇത്. കണ്ടെത്തലിനെത്തുടർന്ന് 9 വജ്രങ്ങൾ കള്ളിനനിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. ഇതിൽ ഏറ്റവും വലുപ്പമുള്ള കഷണം ‘ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക’ എന്ന പേരിൽ അറിയപ്പെട്ടു.106
ലോകത്തെ മുഴുവനും ഇന്ത്യയെ പ്രത്യേകിച്ചും വേദനയിലാഴ്ത്തിയ കൊളംബിയ ദുരന്തത്തിന്റെ ഇരുപത്തിരണ്ടാം വാർഷികമാണ് കഴിഞ്ഞ ദിവസം കടന്നുപോയത്. 2003 ജനുവരിയിൽ പറന്നുയർന്ന കൊളംബിയ ദൗത്യം രണ്ടാഴ്ച പിന്നിട്ടശേഷം ഫെബ്രുവരിയിൽ തിരിച്ചിറക്കത്തിനിടെ പൊട്ടിത്തെറിച്ചു. വാഹനത്തിലുണ്ടായിരുന്ന, ഇന്ത്യക്കാരി കൽപന ചൗള
മധ്യ അമേരിക്കയിലെ ഒരു വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു പുരാവസ്തു ഗവേഷകരായ ജോൺ ലോയിഡ് സ്റ്റിഫൻസും ഫെഡറിക്ക് കേതർവുഡും. ആ യാത്രയിൽ അത്ഭുതകരമായ ചില കാഴ്ചകൾക്കു അവർ സാക്ഷികളായി. തങ്ങളുടെ മുന്നിൽ കണ്ട ഭീമാകാരമായ മണ്ണിന്റെ ഒരു കൂമ്പാരം നീക്കുന്നതിനിടയിലായിരുന്നു അവരത് കണ്ടത്. നൂറ്റാണ്ടുകൾക്ക് മുൻപ്
അമേരിക്കൻ മേഖലയിലെ പ്രബലമായ സംസ്കാരമായിരുന്നു മായൻമാർ. ഇവർക്ക് അനേകം കെട്ടുകഥകളും മിത്തുകളും മറ്റുമുണ്ട്. മായൻ വിശ്വാസമനുസരിച്ച് വനത്തിലും പാടങ്ങളിലും അധിവസിക്കുന്ന അതിമാനുഷ ജീവികളാണ് അല്യൂക്സ്. ഇവ വലുപ്പത്തിൽ ചെറുതുമാണെന്നാണു വിശ്വാസം. മനുഷ്യർക്കു നേരെ ഒരുപാട് വികൃതികൾ ഇവർകാട്ടും. സാധനങ്ങൾ
വളരെ വിചിത്രമായ ഒരു ഓർഡർ പുറപ്പെടുവിച്ചിരിക്കുകയാണ് തെക്കൻ ഇറ്റലിയിലെ കലാബ്രിയ മേഖലയിലുള്ള ബെൽകാസ്ട്രോ എന്ന പട്ടണത്തിന്റെ മേയർ. പട്ടണവാസികൾക്ക് അസുഖം പിടിപെടുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് ഓർഡർ. പ്രത്യേകിച്ചും അടിയന്തര ചികിത്സയോ വൈദ്യസഹായമോ വേണ്ട രോഗങ്ങൾ പിടിപെടുന്നത് നഗരഭരണകൂടം
രാജ്യത്തെ നിയമവ്യവസ്ഥ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ എന്ന നിലയിൽ കുറ്റവാളിയെ വധിക്കാൻ ആജ്ഞാപിക്കുന്നതാണ് വധശിക്ഷ അല്ലെങ്കിൽ ക്യാപ്പിറ്റൽ പണിഷ്മെന്റ്. പൊതുവേ വളരെ ഗുരുതരമായ കുറ്റങ്ങൾക്കാണു വധശിക്ഷ നൽകുക. ബിസി 18–ാം നൂറ്റാണ്ടിൽ ബാബിലോൺ രാജാവായ ഹമ്മുറാബി പുറത്തിറക്കിയ നിയമസംഹിതയിലാണു വധശിക്ഷ വ്യവസ്ഥ
നമ്മുടെ ഏറ്റവും അടുത്ത പ്രാപഞ്ചിക വസ്തുവായ ചന്ദ്രൻ കഥകളിലും കവിതകളിലുമെല്ലാം സ്ഥിരം കടന്നുവരുന്ന നമ്മുടെ പ്രിയ കൂട്ടുകാരനാണ്. ചന്ദ്രനെ സംബന്ധിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളുമൊക്കെ നടന്നിട്ടുണ്ട്, ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ ചന്ദ്രയാൻ പദ്ധതികളും ഇക്കൂട്ടത്തിൽ പെടുന്നു. ഭാവിയിൽ
ഈജിപ്തെന്നു കേട്ടാൽ ആദ്യം തന്നെ മനസ്സിൽ തെളിയുക പിരമിഡുകളാകും. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ മനുഷ്യരാശിക്കു നൽകിയവയാണ്.
ഇന്ത്യയുടെ ചരിത്രത്തിന്റെ കളിത്തൊട്ടിലായ ഹാരപ്പൻ സംസ്കാരം അഥവാ സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങൾ പുറത്തിറങ്ങിയിട്ട് 100 വർഷം തികയുകയാണ്. ഇന്നും അനേകം ദുരൂഹതകൾ ഒളിപ്പിച്ചുവച്ചിരിക്കുകയാണ് ഹാരപ്പൻ കാലഘട്ടം. അനേകം ഗവേഷണങ്ങളും ഇതെപ്പറ്റി നടക്കുന്നുണ്ട്.ഇപ്പോഴിതാ പുതിയൊരു കൗതുകകരമായ
1980ൽ ബ്രിട്ടനിൽ നടന്ന റെൻഡ്ലെഷാം സംഭവം ഇന്നും ദുരൂഹതയുടെ പരിവേഷമണിഞ്ഞാണു നിൽക്കുന്നത്. ബ്രിട്ടനിൽ നടന്ന ഏറ്റവും പ്രസിദ്ധമായ യുഎഫ്ഒ സംഭവമായി ഇതു പലപ്പോഴും കണക്കാക്കപ്പെടാറുണ്ട്. ബ്രിട്ടന്റെ റോസ്വെൽ എന്നും റെൻഡ്ലെഷാം വിശേഷിക്കപ്പെടുന്നു. 44 വർഷം മുൻപ് ഡിസംബറിൽ 27, 28 തീയതികളിലാണ് ഇതു നടന്നത്.
അന്യഗ്രഹജീവികളും യുഎഫ്ഒകളുമൊക്കെ ഉണ്ടെന്നു വാദിക്കുന്നവർക്കിടയിൽ വളരെ പ്രശസ്തമാണ് ടുല്ലി പാപ്പിറസ്. ആധുനിക എഴുത്തുവിദ്യയുടെ ആദ്യരൂപം ഈജിപ്തിലെ പാപ്പിറസ് ചുരുളുകളിലാണ് തുടങ്ങിയതെന്ന് പൊതുവെ കരുതപ്പെടുന്നു. ഹീറോഗ്ലിഫ് ലിപിയിലും മറ്റുമെഴുതിയ ഒട്ടേറെ പാപ്പിറസ് ചുരുളുകൾ ഈജിപ്തിൽ നിന്നു പലപ്പോഴും
നോസ്ത്രഡാമസ് 2025നെക്കുറിച്ച് എന്തൊക്കെയാണ് പ്രവചിച്ചിരിക്കുന്നത്? നോസ്ത്രഡാമസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത് ഇവയാണ്. റഷ്യയും യുക്രെയ്നും തമ്മിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം മന്ദഗതിയിലാകുകയോ തീരുകയോ ചെയ്യുമത്രേ. തീരുമെന്ന് വ്യക്തമായി നോസ്ത്രഡാമസ് പറഞ്ഞിട്ടല്ലെന്നും യുദ്ധത്തിന്റെ തീവ്രത
ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം ബിരിയാണി ഓർഡർ ചെയ്യുന്നെന്നാണ് ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിൽ വന്ന കാര്യം. 2024ൽ ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ചില ബിരിയാണി വിശേഷങ്ങൾ അറിഞ്ഞാലോ? കേരളത്തിൽ സുലഭമായി കിട്ടുന്ന ബിരിയാണിക് എന്താണു വില? പലയിടത്തും പല
ഇന്ന് ലോകത്തിലുള്ള ഏറ്റവും വലിയ മണി മോസ്കോവിലെ ക്രെംലിനിലുള്ള സാർ ബെല്ലാണ്. രണ്ടുലക്ഷത്തിലധികം കിലോ ഭാരമുള്ള (200 ടണ്ണിലധികം) ഈ മണി ഇവാൻ, മിഖായേൽ മോട്ടോറിൻ എന്ന ശിൽപികൾ 1730ൽ ആണ് നിർമിച്ചത്. 614 മീറ്റർ പൊക്കമുള്ള ഈ മണി അന്ന ലോനോവ്ന എന്ന സാർ ചക്രവർത്തിനിയുടെ കാലത്താണു പണികഴിപ്പിച്ചത്. എന്നാൽ
ഗ്രീസിനു കീഴിലുള്ള വിദൂരദ്വീപായ ആന്റികൈതെരയിലേക്ക് താമസത്തിനു ചെല്ലാൻ താൽപര്യമുണ്ടോ? അങ്ങോട്ടേക്കു ചെല്ലുന്ന കുടുംബങ്ങൾക്കു സൗജന്യമായി താമസവും മാസം 530 ഡോളർ പണവും ഭക്ഷണവും അധികൃതർ നൽകും. ആന്റികൈതെരയിൽ ഇന്ന് 45 ആളുകൾ മാത്രമാണുള്ളത്. അവിടത്തെ ജനസംഖ്യ വൻതോതിൽ കുറയുന്നതാണ് ഇത്തരമൊരു നീക്കത്തിന്
ക്രിസ്മസ് തലേന്ന് സൂര്യന് ഏറ്റവും അടുത്ത ദൂരത്തെത്താൻ പാർക്കർ സോളർ പ്രോബ്. ഇതിനു ശേഷം ഇനി ഇത്രയുമടുത്ത് പാർക്കർ എത്താൻ സാധ്യതയില്ലെന്നാണ് നാസ അധികൃതർ പറയുന്നത്. സൂര്യന് 61 ലക്ഷം കിലോമീറ്ററുകൾക്കുള്ളിലേക്കു പാർക്കർ പ്രവേശിക്കും. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹമായ മെർക്കുറിയും സൂര്യനും തമ്മിലുള്ള
ബഹിരാകാശത്തിലെ ദുരൂഹവസ്തുക്കളായ ഇരുണ്ട വാൽനക്ഷത്രങ്ങളിൽ 7 എണ്ണം കൂടി കണ്ടെത്തി നാസ. വാൽനക്ഷത്രങ്ങൾക്കും ഛിന്നഗ്രഹങ്ങൾക്കുമുള്ള ചില സവിശേഷതകൾ പൊതുവായി ഇവയ്ക്ക് കാണപ്പെടുന്നുണ്ട്. രണ്ടുവർഷം മുൻപാണ് ആദ്യമായി ഡാർക്ക് കോമറ്റ് എന്ന് ഇംഗ്ലിഷിൽ പേരുള്ള ഇരുണ്ട വാൽനക്ഷത്രത്തെ കണ്ടെത്തിയത്. തൊട്ടുപിന്നാലെ 6
ഡെൻമാർക്കിലെ ഒരു ചതുപ്പിൽ നിന്ന് എസ് ആകൃതിയിൽ വളച്ച ഒരു വെങ്കലവാൾ കണ്ടെത്തി. ഡെൻമാർക്ക് തലസ്ഥാനം കോപ്പൻഹേഗനു വടക്ക് വെക്സോയ്ക്കു സമീപത്തുള്ള ചതുപ്പിൽ നിന്നാണ് ഈ വാൾ കിട്ടിയത്. 2500 വർഷം മുൻപ് വെങ്കലയുഗകാലത്തിൽ വിശ്വാസങ്ങളുടെ ഭാഗമായി ഈ ആകൃതിയിലാക്കി ചതുപ്പിലുപേക്ഷിച്ചതാണ് വാളെന്ന് വിദഗ്ധർ കരുതുന്നു.
ലോകമെങ്ങും തരംഗം സൃഷ്ടിച്ച ഒരു കൊറിയൻ ടിവി സീരീസാണ് സ്ക്വിഡ് ഗെയിം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട 456 ആളുകൾ കോടിക്കണക്കിന് ഡോളറുകൾക്കായി അപകടകരമായ മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് സീരീസിന്റെപ്രമേയം. 2021 സെപ്റ്റംബറിലാണ് ഇതു പുറത്തിറങ്ങിയത്. കൊറിയൻ ഡ്രാമ അഥവാ കെ–ഡ്രാമ എന്ന വിഭാഗത്തിൽ പെട്ട
കബൂറോഫോബിയ എന്നു കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഇപ്പോൾ കേട്ടോളൂ. ഈ ഫോബിയ ഉള്ളവർക്ക് ഞണ്ടുകൾ, ലോബ്സ്റ്ററുകൾ എന്നീ ജീവികളോട് ഭയങ്കര പേടിയാകും. ഞണ്ടിനെ സൂചിപ്പിക്കുന്ന ഗ്രീക്ക് പദമായ കവൂറിസിൽ നിന്നാണ് കബൂറോഫോബിയ എന്ന പേര് ഈ ഫോബിയയ്ക്ക് കിട്ടിയത്. വളരെ അപൂർവമായ പേടിയാണ് കബൂറോഫോബിയ. ഒരു പ്രശസ്തമായ പോപ് താരം
ഗണിതശാസ്ത്രത്തിലെ വിഖ്യാത സിദ്ധാന്തമായ പൈതഗോറസ് തിയറിയുടെ ഉപജ്ഞാതാവായിരുന്നു പൈതഗോറസ്. രാഷ്ട്രീയത്തിലും തത്വചിന്തയിലുമൊക്കെ പൈതഗോറസിന് താൽപര്യമുണ്ടായിരുന്നു. വീനസ് ഗ്രഹത്തെ കണ്ടെത്തിയ ആളും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയർത്തിയ ആളും അദ്ദേഹമാണെന്നാണു കരുതപ്പെടുന്നത്. പ്ലേറ്റോയിലും
1938ൽ നോർവേയിലെ സ്വെറസ്ബർഗിലുള്ള ഒരു കോട്ടയിൽ സ്ഥിതി ചെയ്തിരുന്ന പുരാതനമായ പൊട്ടക്കിണറ്റിൽ തിരച്ചിൽ നടത്തുകയായിരുന്നു ഒരു പുരാവസ്തു സംഘം. സ്വെറെ സിഗഡ്സൻ എന്ന നോർവീജിയൻ രാജാവ് പണികഴിപ്പിച്ചതായിരുന്നു ഈ കോട്ട. കിണറിന് 21 അടി താഴ്ചയിൽനിന്നു മനുഷ്യ അവശിഷ്ടങ്ങൾ അവർ കണ്ടെത്തി. എന്നാൽ അന്നത്തെ നിലയിൽ
ചൊവ്വയ്ക്കു രണ്ടു ചന്ദ്രൻമാരുണ്ട്. ഫോബോസും ഡീമോസും. ചൊവ്വയെ ഭ്രമണം ചെയ്യുന്ന ഈ ചന്ദ്രൻമാർ എങ്ങനെ വന്നു എവിടെനിന്നു വന്നു തുടങ്ങിയ കാര്യങ്ങളിൽ വലിയ ഗവേഷണങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ നടത്തിയ ഒരു പഠനത്തിൽ ശ്രദ്ധേയമായ വിവരങ്ങൾ വെളിപ്പെട്ടിരിക്കുകയാണ്. ഒരു
ഇന്നു നമുക്ക് രാവിലെ എത്ര സമയത്ത് എഴുന്നേൽക്കണമെങ്കിലും മൊബൈലിൽ അലാം വച്ചാൽ മതി. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അലാംക്ലോക്ക് പ്രചാരത്തിലായിട്ടില്ല. പകരം ആളുകളെ ഉണർത്തിയിരുന്നത് നോക്കർ അപ്പർ എന്ന ജോലിക്കാരായിരുന്നു. പ്രഭാതത്തിൽ നിശ്ചിത സമയത്ത് ജനലുകളിൽ മുട്ടിയായിരുന്നു
യുഎസിൽ ന്യൂയോർക്കിനു സമീപം അജ്ഞാതപേടകത്തിൽ ഇടിക്കുന്നതിൽ നിന്ന് യാത്രാവിമാനം ഒഴിവായിപ്പോയത് തലനാരിഴയ്ക്ക്. പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഈ അപടകത്തിനു ശേഷം വിമാനത്തിലെ ജീവനക്കാർ വിഷയം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനെ അറിയിച്ചു. എന്നാൽ ഇതിനുള്ള തെളിവുകളൊന്നും
സ്വീഡനിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പോളിന ബ്രാൻഡ്ബെർഗ്. എന്നാൽ പോളിനയ്ക്ക് ഒരു പേടിയുണ്ട്. എന്താണെന്നോ? വാഴപ്പഴങ്ങൾ കണ്ടാൽ പോളിന പേടിച്ചു വിറയ്ക്കും. 2020ൽ തന്റെ എക്സ് അക്കൗണ്ടിലൂടെ പോളിന ഈ പേടിയുടെ കാര്യം പങ്കുവച്ചിരുന്നു. താൻ ഔദ്യോഗിക കാര്യങ്ങൾക്കു പോകുമ്പോൾ മുറികളിൽ
11 ദശലക്ഷം വർഷങ്ങൾ മുൻപ് ഒരു ഛിന്നഗ്രഹം ചുവന്ന ഗ്രഹമായ ചൊവ്വയിലേക്ക് ഇടിച്ചിറങ്ങി.ഇതെത്തുടർന്ന് ചൊവ്വയിൽ നിന്ന് പാറകൾ പൊട്ടിയടർന്നു. ഇത്തരത്തിൽ ചൊവ്വയിൽ നിന്നു പുറപ്പെട്ട പാറകളിലൊന്ന് ഭൂമിയിലേക്ക് പുറപ്പെടുകയും ഇവിടെ പതിക്കുകയും ചെയ്തു. വിശ്വവിഖ്യാതമായ പർഡ്യൂ സർവകലാശാലയുടെ സമീപത്തായാണ് ഈ പാറക്കഷ്ണം
വില്യം ബോണി എന്നറിയപ്പെട്ട ബില്ലി ദി കിഡ് അമേരിക്കൻ പഴങ്കഥകളുടെ കൂടെ ഭാഗമാണ്. ഒട്ടേറെ നോവലുകളും അൻപതിലധികം സിനിമകളും മറ്റു കലാനിർമിതികളുമൊക്കെ ഇയാളെപ്പറ്റി ഇറങ്ങിയിട്ടുണ്ട്. ന്യൂയോർക്കിൽ ഐറിഷ് വംശജർ താമസിച്ചിരുന്ന ഒരു ചേരിയിൽ 1859ലാണ് ഹെൻറി മക്കാർട്ടി എന്ന ബില്ലി ജനിക്കുന്നത്. പിന്നീട് 1870ൽ
ആറര കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ പതിച്ച ഒരു ഛിന്നഗ്രഹമുണ്ടാക്കിയ പ്രത്യാഘാതത്തിലാണ് ദിനോസറുകളുടെ വംശം ഭൂമിയിൽ നിന്നു കുറ്റിയറ്റത്. ദിനോസറുകൾ ഉരഗവർഗത്തിൽപെട്ട ബൃഹത്തായ ജീവിവംശമായിരുന്നു. അനേകം തരം ജീവിവർഗങ്ങൾ ദിനോസറുകളിലുണ്ടായിരുന്നു. വിവിധമായ ശരീരവലുപ്പവും ഭക്ഷണരീതികളും സ്വഭാവ
നിഗൂഢവാദങ്ങൾക്ക് തീരെ പഞ്ഞമില്ലാത്ത നാടാണ് അമേരിക്ക. അൽപം വ്യക്തതക്കുറവുള്ള എന്തിനെക്കുറിച്ചും യാതൊരു അടിസ്ഥാനവുമില്ലാത്ത സിദ്ധാന്തങ്ങൾ പുറത്തിറക്കുന്ന ധാരാളം പേർ അവിടെയുണ്ട്. അമേരിക്കയിലെ മുൻ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ അണികളിൽ പലരും പല ദുരൂഹതാസിദ്ധാന്തങ്ങളിലും വിശ്വസിച്ചിരുന്നു. ട്രംപ്
യുഎസിൽ വീണ്ടും ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഫലപ്രഖ്യാപനത്തിലേക്കു കണ്ണു നട്ടിരിക്കുകയാണ് ലോകം. ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനശക്തിയുള്ള തസ്തികകളിലൊന്നാണ് യുഎസ് പ്രസിഡന്റ് പദം. അതിനാൽ തന്നെ എല്ലാ യുഎസ് പ്രസിഡന്റുമാരും ലോകപ്രശസ്തി നേടും. യുഎസിന്റെ 39ാം പ്രസിഡന്റായിരുന്ന ജിമ്മി
സ്ലോജമസ്താന്.. എന്ത് അടിപൊളി വൈബുള്ള പേര് അല്ലേ? ഒരു രാജ്യത്തിന്റെ പേരാണ്. പേടിക്കേണ്ട, ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യമൊന്നുമല്ല. ഇവിടെ സ്വയം അവരോധിക്കപ്പെട്ട ഒരു സുൽത്താനുമുണ്ട്. അമേരിക്കയിലെ സാൻ ഡിയേഗോ പട്ടണത്തിൽ നിന്നുള്ള ഡിജെ ആയ റാൻഡി വില്യംസാണ് ഈ സ്വയം പ്രഖ്യാപിത സുൽത്താൻ. റാൻഡി
400 വർഷങ്ങൾ പഴക്കമുള്ളൊരു മുഖം പുനസൃഷ്ടിച്ചിരിക്കുകയാണു പോളണ്ടിലെ ഗവേഷകർ. വെറുമൊരു വനിതയല്ല, ജീവിച്ചിരുന്ന കാലത്ത് പ്രേതവനിതയെന്നു മുദ്രകുത്തപ്പെട്ട് മൃതിയടക്കിയ ഒരു വനിതയാണ് ഇത്. സോസിയ എന്ന ഈ വനിതയുടെ മൃതദേഹം കണ്ടെത്തുമ്പോൾ കാലിൽ ഒരു താളും കഴുത്തിനുസമീപം ഒരു അരിവാളുമുണ്ടായിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം ഗുഹകളിലെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് നമ്മെ അദ്ഭുതത്തിലാഴ്ത്തി. ഗുണ കേവ് എന്ന ഗുഹയാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായി പരിഗണിക്കപ്പെടുന്നത് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂംങ്ങാണ്. ഒരു അദ്ഭുത ലോകമാണ് ഈ ഗുഹ. ഈജിപ്തിലെ
കേരളത്തിന്റെ ചരിത്രപരമായ മേഖലകളായിരുന്നു തിരുവിതാംകൂറും മലബാറും. എന്നാൽ ഇതേ പേരിൽ ഓസ്ട്രേലിയയിൽ രണ്ട് സ്ഥലങ്ങളുണ്ടെന്നറിയാമോ? ഏറ്റവും വലിയ കൗതുകം ഇതല്ല. ഈ പ്രദേശങ്ങൾക്ക് ഈ പേരു നൽകിയതിൽ മലയാളികൾക്ക് പ്രത്യേകിച്ച് റോൾ ഒന്നുമില്ലെന്നുള്ളതാണ്. ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീപമുള്ള
മെക്സിക്കോയിൽ വനത്തിൽ മറഞ്ഞ ഒരു മായൻ നഗരം കണ്ടെത്തി. കൊച്ചിയുടെ മൂന്നിരട്ടി വലുപ്പമുള്ള നഗരത്തിൽ മായൻ സംസ്കാരത്തിന്റെ ചിഹ്നങ്ങളായ പിരമിഡുകൾ ധാരാളമായുണ്ട്. കൂടാതെ വിവിധ കായിക പ്രവർത്തനങ്ങൾ നടത്താനുള്ള വേദികളും വഴികളും എല്ലാമടങ്ങിയതാണ് ഈ നഗരം. മെക്സിക്കോയിലെ യൂക്കാട്ടൻ മേഖലയിൽ ഉൾപ്പെടുന്ന കാംപിചെ
ഗ്ലിൻ ഡിമോസ് വൂൾഫി യുഎസിലെ കലിഫോർണിയ സ്വദേശിയായിരുന്നു. വളരെ പ്രശസ്തനായിരുന്നു വൂൾഫി. കാരണമെന്തെന്നോ...തന്റെ ജീവിതത്തിൽ 29 വിവാഹങ്ങൾ വൂൾഫി നടത്തിയിട്ടുണ്ട്. ഒരു സമയം ഒരു ജീവിതപങ്കാളിയുമായി ജീവിക്കുന്ന വിവാഹങ്ങൾ മോണോഗമസ് വിവാഹം എന്നറിയപ്പെടുന്നു. ഇത്തരം മോണോഗമസ് വിവാഹങ്ങൾ ഏറ്റവും കൂടുതൽ കഴിച്ചയാളാണ്
ഇന്നത്തെ കാലത്ത് എൽഇഡികളും സിഎഫ്എൽ ലാംപുകളുമൊക്കെയാണ് പ്രകാശം നൽകാനായുള്ളത്. എന്നാൽ ഇക്കാലം വരുന്നതിനു തൊട്ടുമുൻപ് ട്യൂബ് ലൈറ്റുകളും ഇൻകാൻഡിസെന്റ് ലൈറ്റ് ബൾബെന്ന് യഥാർഥ പേരുള്ള ബൾബുകളുമായിരുന്നു എവിടെയും പ്രകാശം ചൊരിഞ്ഞു നിന്നത്. ഇന്നും പലയിടങ്ങളിലും ആ പഴയകാലത്തിന്റെ അവശേഷിപ്പെന്ന നിലയിൽ
ലോകത്തിലെ ഏറ്റവും വേഗമുള്ള ഹ്യൂമനോയ്ഡ് റോബട്ടിനെ പുറത്തിറക്കി. മണിക്കൂറിൽ 12.8 കിലോമീറ്റർ വേഗത്തിൽ ഓടാനുള്ള കഴിവാണ് ഈ റോബട്ടിനുള്ളത്. ചൈനീസ് കമ്പനിയായ റോബട്ട് ഇറയാണ് സ്റ്റാർ 1 എന്നു പേരിട്ടിരിക്കുന്ന രണ്ട് കാലുകളുള്ള റോബട്ടിനെ പുറത്തിറക്കിയത്. 5 അടി 7 ഇഞ്ച് പൊക്കവും 65 കിലോ ഭാരവുമുള്ള റോബട്ടാണ്
പ്രപഞ്ചത്തിൽ മനുഷ്യനെപ്പോലെ ബുദ്ധിയുള്ള അന്യഗ്രഹജീവികളെ ഭൂമിയിലുള്ള ടെലിസ്കോപ്പുകൾ ഉപയോഗിച്ച് കണ്ടെത്തിയെന്ന് നാസയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചലച്ചിത്രകാരൻ സൈമൺ ഹോളണ്ട് വെളിപ്പെടുത്തി. ഒരു മാസത്തിനുള്ളിൽ ഇതിനുള്ള പ്രഖ്യാപനവും സ്ഥിരീകരണവും തെളിവുകളും പുറത്തെത്തുമെന്നും ഹോളണ്ട് പറഞ്ഞു.
പ്രാചീനകാലത്തു നിർമിച്ച ഒരു ജേഡ് ഡ്രാഗൺ രൂപം ചൈനയിൽ നിന്നു കണ്ടെത്തി. പച്ചനിറത്തിലുള്ള കട്ടിയുള്ള കല്ലുകളാണ് ജേഡ്. 5000 വർഷം പഴക്കമുള്ള ഒരു കല്ലറയിൽ നിന്നാണ് ഈ ഡ്രാഗൺരൂപം ഗവേഷകർ കണ്ടെത്തിയത്. 6.2 ഇഞ്ച് നീളവും 3.7 ഇഞ്ച് വീതിയുമുള്ളതാണ് ഈ ഡ്രാഗൺ. മനുഷ്യരെ സംസ്കരിച്ചതിന്റെ അവശിഷ്ടങ്ങൾ, മൺപാത്രങ്ങളുടെ
ബ്രിട്ടനിലെ സ്റ്റോൺഹെൻജ് വളരെ പ്രശസ്തമായ ഒരു ഘടനയാണ്. കല്ലുകൾ പെറുക്കി അടുക്കിയിട്ടതുപോലൊരു ഘടന. എന്നാൽ സ്റ്റോൺഹെൻജിനെക്കാൾ പഴയ ഒരു കൽഘടന ലോകത്തുണ്ട്. അതാണ് നാബ്ത പ്ലായ. ഈജിപ്തിലാണ് ഇത്. ഈജിപ്തിലെ അസ്വാൻ മേഖലയ്ക്കു 280 കിലോമീറ്റർ തെക്കുപടിഞ്ഞാറായുള്ള മരുഭൂമിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈജിപ്തിലെ
കേരളത്തിലെ ഏറ്റവും ഉയർന്ന തുകയുള്ള ലോട്ടറിയായ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് കഴിഞ്ഞു. ലോട്ടറികൾ ഇപ്പോൾ തുടങ്ങിയ സംഭവങ്ങളൊന്നുമല്ല. 187 ബിസി കാലഘട്ടത്തിൽ ഹാൻ ഭരണകൂടത്തിന്റെ അധീനതയിലായിരുന്ന ചൈനയിൽ ലോട്ടറിയുണ്ടായിരുന്നു. ചൈനയിലെ വന്മതിൽ കെട്ടാനുള്ള ധനസമാഹരണാർഥമാണ് ഈ ലോട്ടറി തുടങ്ങിയതെന്ന്
പിരമിഡുകളുമായി ബന്ധപ്പെട്ട് പല ദുരൂഹതാസിദ്ധാന്തങ്ങളും വിചിത്രപഠനങ്ങളുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം പുറത്തിറങ്ങിയിരിക്കുകയാണ്. 4500 വർഷം പഴക്കമുള്ള ഡ്ജോസറിന്റെ പിരമിഡിൽ ഹൈഡ്രോളിക് ലിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചെന്നാണ് പഠനത്തിൽ പറയുന്നത്. പ്ലോസ് വൺ എന്ന ജേണലിലാണ് പഠനം
കഴിഞ്ഞ 31 വർഷമായി നടന്നുകൊണ്ടിരിക്കുന്ന നിധിവേട്ട മത്സരത്തിവ് പര്യവസാനമായി. ക്വസ്റ്റ് ഫോർ ദ ഗ്രേറ്റ് ഗോൾഡൻ ഔൾ എന്ന നിധിവേട്ടയാണ് കഴിഞ്ഞയാഴ്ച അവസാനിച്ചത്. സമ്മാനം ലഭിക്കാനുള്ള ടോക്കൺ ഒരു വിജയിക്കു ലഭിച്ചെന്നും അതിനാൽ തന്നെ മത്സരം അവസാനിക്കുകയാണെന്നും ഈ മത്സരത്തിന്റെ സംഘാടകർ സമൂഹമാധ്യമങ്ങളിൽ
ഭൂമിയുടെ ആകർഷണവലയത്തിലേക്ക് ഒരു കുഞ്ഞൻ ചന്ദ്രൻ വന്നതറിഞ്ഞുകാണുമല്ലോ. സൗരയൂഥത്തിൽ ഭൂമിക്കു സമീപത്തായി കാൽലക്ഷത്തിലധികം പാറകളും ഛിന്നഗ്രഹങ്ങളുമൊക്കെയുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ വ്യത്യസ്തത നിറഞ്ഞ ഛിന്നഗ്രഹമാണു കാമുവലീവ. ഭൂമിക്കരികിലുള്ള മറ്റ് ഛിന്നഗ്രഹങ്ങളിൽ കൂടുതലും ചൊവ്വയ്ക്കും വ്യാഴത്തിനും
ഭൂമിയുടെ ആകർഷണവലയത്തിലേക്ക് പുതിയൊരു ഛിന്നഗ്രഹം കടന്നുകയറി. കുഞ്ഞൻ ചന്ദ്രൻ അഥവാ മിനിമൂൺ എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരുന്ന ഛിന്നഗ്രഹത്തിന്റെ ശാസ്ത്രീയ നാമം 2024 പിടി5 എന്നാണ്. ഏറെക്കാലമായി ഭൂമിയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന ഈ കുഞ്ഞൻ ചന്ദ്രൻ ഇപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണ വലയത്തിലേക്ക് കടക്കാൻ
800 കോടി വർഷങ്ങൾക്ക് ശേഷം നമ്മുടെ ഭൂമി എങ്ങനെയിരിക്കും? ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ഇപ്പോൾ ജ്യോതിശ്ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്ന പുതിയൊരു ഗ്രഹം. ഭൂമിയിൽ നിന്ന് 4000 പ്രകാശവർഷം അകലെയായാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒരു വെള്ളക്കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹം പാറകൾ നിറഞ്ഞതാണ്.
നദികൾ പല സംസ്കാരങ്ങളുടെയും ജീവനാഡികളാണ്.പല നദികളിലും പല നിറത്തിലുള്ള ജലമാണ് ഒഴുകുന്നത്. ആഫ്രിക്കൻ രാജ്യം കോംഗോയിലെ (ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) കോംഗോ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളിൽ ഒന്നാണ്. ചുറ്റുമുള്ള മഴക്കാടുകളിൽ നിന്ന് ഉയർന്ന അളവിൽ അലിഞ്ഞുചേരുന്ന
നമുക്കറിയാവുന്നവരിൽ പലരുടെയും ഇഷ്ടപാനീയമാണ് കാപ്പി അഥവാ കോഫി. മണവും രുചിയുമേറിയ ഈ പാനീയം ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്നു.ഇത്യോപ്യയിലാണ് ആദ്യമായി കാപ്പിക്കുരുക്കൾ പാനീയമാക്കി ഉപയോഗിക്കുന്ന രീതി കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. പിന്നീട് ഇത് അറബ് നാടുകളിൽ പ്രശസ്തമായി. പിന്നീട് ഇതു ലോകം മുഴുവൻ എത്തി.
23 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആമസോൺ മഴക്കാടുകളുടെ വിസ്തീർണം. ബ്രസീലിലാണ് ഇത് ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുജാന ഹൈലാൻഡ്സും, പടിഞ്ഞാറ് ആൻഡീസ് പർവതനിരകളും കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രവും ഈ മഴക്കാടുകൾക്ക് അതിർത്തിയൊരുക്കുന്നു.ഉയർന്ന മഴപ്പെയ്ത്തും താപനിലയുമുള്ള കാടുകളാണ് ഇവ. ലോകത്തിലെ
ദുരൂഹമായി മറഞ്ഞു പത്താണ്ട് പിന്നിട്ടിട്ടും കണ്ടെത്താത്ത മലേഷ്യൻ വിമാനത്തെക്കുറിച്ച് പുതിയ കഥ പുറത്ത്. 239 ആളുകളുമായി മറഞ്ഞ ഈ വിമാനം 2014ൽ ക്വാലലംപുരിൽ നിന്ന് പറന്നുയർന്നെങ്കിലും കാണാതെയായി. പിന്നീട് വൻതിരച്ചിലാണ് ഇതിനായി നടത്തിയത്. ഇന്ത്യൻമഹാസമുദ്രത്തിലെ ബ്രോക്കൺ റിഡ്ജ് എന്ന 20000 അടി താഴ്ചയിലുള്ള
കൃത്യമായി പറഞ്ഞാൽ ജപ്പാനെന്ന രാജ്യം പല ദ്വീപുകളുടെ ഒരു കൂട്ടമാണ്. ജപ്പാനിലെ പ്രത്യേകതയുള്ളൊരു ദ്വീപാണ് മിയാകെജിമ. ഇവിടെ ആരും മുഖം കാട്ടാറില്ല. കാട്ടിയാൽ ഗുരുതര പ്രത്യാഘാതങ്ങളുറപ്പ്. എല്ലാവരും ഗ്യാസ് മാസ്ക് ധരിച്ചാണ് ഇവിടെ നടക്കുന്നത്. ജപ്പാനിലെ ഹോൻഷു ദ്വീപിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന
ബഹിരാകാശത്തെ കോടീശ്വരൻ ഛിന്നഗ്രഹമായ സൈക്കി തുരുമ്പെടുക്കുകയാണെന്ന് പുതിയ പഠനം. പ്രപഞ്ചത്തിലെ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പെന്ന് അറിയപ്പെടുന്ന ജയിംസ് വെബിന്റെ നിരീക്ഷണത്തിലാണ് സൈക്കിയുടെ ഈ പുതിയ അവസ്ഥ വെളിപ്പെട്ടത്.ഒരു കാറിന്റെ വലുപ്പമുള്ളതാണ് സൈക്കി. ഇതിൽ അടങ്ങിയിരിക്കുന്ന അളവറ്റ
കുറച്ചുദിവസം മുൻപ് ന്യൂജഴ്സിയിലെ കോർസൻസ് ഇൻലറ്റ് സ്റ്റേറ്റ് പാർക്കിലെ തീരത്തുകൂടി നടക്കുകയായിരുന്നു യുഎസ് വനിതയായ ആമി സ്മിത്ത് മർഫി. അപ്പോഴാണ് വ്യത്യസ്തമായ ഒരു കാഴ്ച ആമിയുടെ ശ്രദ്ധയിൽപെട്ടത്. മണൽത്തിരകളിൽ ഒരു കുപ്പി കിടക്കുന്നു. വളരെ വ്യത്യസ്തമായ ഘടനയുള്ള കുപ്പി ആമിയെ ആകർഷിച്ചു. അവരത് എടുത്തു
ലോകത്തെ ദുരൂഹതാ സിദ്ധാന്തപ്രിയർക്കിടയിൽ വളരെ ഇഷ്ടപ്പെട്ട ഒന്നാണ് അറ്റ്ലാന്റിസ്. കാലങ്ങൾക്ക് മുൻപ് കടലിൽ താണുപോയെന്ന് ദുരൂഹതാവാദക്കാർ വിശ്വസിക്കുന്ന ഒരു ഉട്ടോപ്യൻ രാജ്യമായിരുന്നു അറ്റ്ലാന്റിസ്. ഇന്നത്തെ കാലത്തെ വിദഗ്ധരെല്ലാം തന്നെ അറ്റ്ലാന്റിസ് ഉണ്ടാകാനുള്ള സാധ്യതയെ എഴുതിത്തള്ളുന്നു. ഈ മിത്തിന്
ലോകത്തിലെ ഏറ്റവും ആഴവും വലുപ്പവുമുള്ള മലയിടുക്കാണ് തിബറ്റിലുള്ള യാർലങ് സാങ്പോ . ഏറ്റവും ആഴമുള്ള ഭാഗത്ത് താഴെ മുതൽ മുകളിൽ വരെ 20000 അടിയാണ് ഇതിനു പൊക്കമുള്ളത്. യുഎസിലെ അതിപ്രശസ്ത മലയിടുക്കായ ഗ്രാൻഡ് കാന്യണെക്കാൾ നീളമുള്ളതും അതിനെക്കാൾ 3 മടങ്ങ് ആഴമുള്ളതുമാണ് യാർലങ് സാങ്പോ. നദികളിലെ എവറസ്റ്റ്
ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴയ കലണ്ടർ തുർക്കിയിൽ കണ്ടെത്തി. ഒരു കൽത്തൂണിൽ കൊത്തിവച്ച നിലയിലാണ് ഈ കലണ്ടർ. ഒരു ചെറിയ ഹിമയുഗത്തിന് കാരണമായ വാൽനക്ഷത്ര പതനത്തിന്റെ പരാമർശവും ഈ കലണ്ടറിലുണ്ട്. തുർക്കിയിലെ ഗോബെക്ലി ടെപ്പി പുരാവസ്തു ഗവേഷണ കേന്ദ്രത്തിലാണ് ഈ കലണ്ടർ. ഇവിടെയുള്ള 13000 വർഷം
സൗരയൂഥത്തിലെ വളരെ പ്രശസ്തമായ വസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ. ഛിന്നഗ്രഹങ്ങൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നു തുടങ്ങിയ ധാരാളം വാർത്തകൾ നാം ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഭൂമിയിൽ പണ്ട്പണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിയിൽ ഇടിച്ചിറങ്ങിയ സംഭവങ്ങളുണ്ടായിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന
എരിവ് ഇഷ്ടമുള്ളവരുമുണ്ട്, ഇഷ്ടമില്ലാത്തവരുമുണ്ട്. നമ്മളെ സംബന്ധിച്ച് എരിവ് എന്നു കേൾക്കുമ്പോഴേ മനസ്സിൽ വരുന്നത് മുളകിന്റെ രൂപമാണ്. ലോകത്തിൽ പലതരം മുളകുകളുണ്ട്. നമ്മുടെ കുഞ്ഞു കാന്താരി മുതൽ ഉണ്ടമുളക്, പിരിയൻ, പച്ചമുളക്, ക്യാപ്സിക്കം... എരിവിന്റെ കാര്യത്തിൽ പലതരം മനോഭാവങ്ങളുള്ളവരാണ് ഈ മുളകുകളെല്ലാം.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രശസ്തവുമായ പഴങ്ങളിലൊന്നാണ് സ്ട്രോബറി. നേരിട്ട് ഭക്ഷിക്കുന്നതു കൂടാതെ ജാം, ജ്യൂസ്, മിൽൿഷേക്, ഐസ്ക്രീം തുടങ്ങിയ ഭക്ഷണവിഭവങ്ങളിലും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ഭക്ഷണവിഭവങ്ങൾ കൂടാതെ കോസ്മെറ്റിക് സാമഗ്രികളിലും ഇതുപയോഗിക്കുന്നു. സ്ട്രോബറികൾ പൊതുവെ
തുർക്കിയിലെ ഒരു പുരാവസ്തു മേഖലയിൽ നിന്ന് സ്വർണനാണയങ്ങൾ നിറഞ്ഞുകവിഞ്ഞ ഒരു കുടം ശാസ്ത്രജ്ഞർ കണ്ടെത്തി. തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് പാരമ്പര്യമുള്ള നഗരമായ നോഷനിലെ ഒരു വീടിന് അടിയിൽ നിന്നാണ് നിധിക്കുടം കിട്ടിയത്. നാണയങ്ങളിൽ ഒരു അമ്പെയ്ത്ത് പോരാളിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. പേർഷ്യൻ
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിൽ സ്ഥിതി ചെയ്യുന്ന ദുരൂഹ റിചാറ്റ് ഘടനയുടെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയം പകർത്തി. വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ മൗറിത്താനിയയിലുള്ള അഡ്റാർ പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന റിചാറ്റ് ഘടന സഹാറയുടെ കണ്ണ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരേ കേന്ദ്രമുള്ള രണ്ട് വൃത്തങ്ങൾ
സമുദ്രത്തിൽ വിലപിടിപ്പുള്ള പല വസ്തുക്കളുമുണ്ട്. അതിലൊന്ന് ഒരു മീനാണ്. ബ്ലാക്ക്സ്പോട്ടഡ് ക്രോക്കർ എന്ന അപൂർവ മത്സ്യം. സാധാരണ ഗതിയിൽ മാംസത്തിന്റെ അളവും രുചിയും നിലവാരവുമൊക്കെയാണ് ഒരു മീനിന്റെ വില നിർണയിക്കുക. എന്നാൽ ഈ മീനിന്റെ കാര്യത്തിൽ അതല്ല, തദ്ദേശീയ വൈദ്യശാസ്ത്രത്തിലെ അതിന്റെ ഉപയോഗമാണ് ഇത്ര വലിയ
ലോകം ഉടനെ അവസാനിക്കുമെന്ന പേടി ലോകത്ത് പലർക്കുമുള്ളതാണ്. ‘ഡൂംസ്ഡേ ഫോബിയ’ എന്നാണ് ഈ പേടി അറിയപ്പെടുന്നത്. ഹോളിവുഡിൽ ഇതു പ്രമേയമാക്കി ധാരാളം ചിത്രങ്ങളുമിറങ്ങിയിട്ടുണ്ട്. തോക്കും ബോംബും മേലാസകലം തൂക്കിയിട്ട് യുദ്ധസന്നദ്ധരായി അലറിയടുക്കുന്ന റോബട്ടുകൾ... അത്യുഗ്രൻ സ്ഫോടനങ്ങളിലൂടെ പുകയും ചൂടും
കഴിഞ്ഞകാലത്ത് അറ്റക്കാമ മരുഭൂമിയിൽ ഗവേഷകർ മത്സ്യങ്ങളുടെയും സമുദ്രധാതുക്കളുടെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മരുഭൂമിയിൽ ഇവയെങ്ങനെ വന്നെന്നത് ശാസ്ത്രജ്ഞരെ കുഴപ്പിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. അറ്റക്കാമയിലെ പ്രാചീന പുരാവസ്തുമേഖലകളായ പാബെലോൻ ഡി പിക്കായിലും മറ്റും ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ
നമ്മുടെയെല്ലാം ജീവിതത്തിൽ മൊബൈൽ ഫോൺ ഇന്ന് ശക്തമായ സ്വാധീനമായി കഴിഞ്ഞിരിക്കുന്നു. ആവശ്യത്തിനുള്ള ഉപയോഗ ഉപകരണം എന്ന നിലയിൽ നിന്നു മാറി പലരുടെയും ദിവസത്തിന്റെ ഭൂരിഭാഗം മണിക്കൂറുകളും മൊബൈൽഫോണിൽ തന്നെയാണ്. തക്കം കിട്ടിയാൽ മിക്കവരുടെയും കൈ പോകുന്നത് മൊബൈലിലേക്കാണ്. അനാവശ്യമായ അഡിക്ഷനുകളും മൊബൈലുമായി
വിവാഹവേദികൾ എപ്പോഴും രസകരമാകുന്നത് കുഞ്ഞുങ്ങളുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. ഓടിപ്പാഞ്ഞ് നടക്കുന്ന കൊച്ചു കുട്ടികൾ വിവാഹവേദികളിലെ ഹൈലൈറ്റ് ആണ്. അത് ഇപ്പോൾ ലോകം കണ്ട ഏറ്റവും ചിലവേറിയ വിവാഹമായ അനന്ത് അംബാനി - രാധിക മർച്ചന്റെ വിവാഹവേദിയിൽ ആണെങ്കിലും ശരി. അത്തരത്തിൽ ഓടിപ്പാഞ്ഞു നടന്ന്, ഒറ്റ വീഴ്ചയിലൂടെ
ദുരൂഹതാ സിദ്ധാന്തങ്ങൾക്ക് വലിയ വളക്കൂറുള്ള മണ്ണാണ് യുഎസ്. യുഎസ് തിരഞ്ഞെടുപ്പുകളിൽ ദുരൂഹതാ സിദ്ധാന്തങ്ങൾ പലപ്പോഴും വലിയ റോൾ വഹിക്കാറുണ്ട്. കഴിഞ്ഞ തവണയും അതിനു മുൻപുമുള്ള തിരഞ്ഞെടുപ്പുകളിൽ ക്വാനോൺ തുടങ്ങി അനേകം ദുരൂഹതാ സിദ്ധാന്തങ്ങൾ അരങ്ങുപിടിച്ചിരുന്നു. ട്രംപ് ഭരണകാലത്തിന്റെ അവസാന കാലത്ത് അമേരിക്കൻ
1782 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാൻഡ് തീരത്തിനു സമീപം ഒരു കപ്പൽ തകർന്നു. ഗ്രോസ്വെനോർ എന്നറിയപ്പെട്ട ആ കപ്പൽ പവിഴപ്പുറ്റിലിടിച്ചാണ് തകർന്നത്. മൂന്നു പായകളുണ്ടായിരുന്ന ഈ കപ്പൽ 729 ടൺ ഭാരം വഹിച്ചിരുന്നു. ഇംഗ്ലണ്ടിലേക്കു തിരികെപ്പോകുകയായിരുന്നു ഈ കപ്പൽ. ഈ കപ്പലിനെപ്പറ്റി പിന്നീട്
2017 ഒക്ടോബറിൽ ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശ്ശാസ്ത്ര ഗവേഷകനായ റോബർട്ട് വെറിക് ഒരു പ്രത്യേകതരം വസ്തുവിനെ ബഹിരാകാശത്ത് കണ്ടെത്തി. ആദ്യം കണ്ടെത്തിയപ്പോൾ പാറക്കഷണമെന്ന് തോന്നിപ്പിച്ച അതിന് ധാരാളം പ്രത്യേകതകളുണ്ടായിരുന്നു.നമ്മുടെ ഭൂമിയുൾപ്പെട്ട സൗരയൂഥത്തിനു പുറത്തു നിന്നു വന്നതായിരുന്നു 400
ആഴ്ചകൾക്ക് മുൻപാണ് മധ്യപ്രദേശിലെ പന്ന ജില്ലയിൽ ഒരു കർഷകന് രണ്ട് വജ്രങ്ങൾ ആഴ്ചകളുടെ ഇടവേളയിൽ ലഭിച്ചത്. ആദ്യത്തേത് 1.35 കാരറ്റ് വജ്രമായിരുന്നെങ്കിൽ രണ്ടാമത്തേത് 6.65 കാരറ്റ് മൂല്യമുള്ളതാണ്. രണ്ടാമത്തെ വജ്രത്തിനു മാത്രം 20 ലക്ഷം രൂപ മതിക്കും. മധ്യപ്രദേശിലെ ഗൗരേയ കാകരഹട്ടി ഗ്രാമത്തിൽ നിന്നുള്ള
ഈ പ്രപഞ്ചത്തിൽ മനുഷ്യർക്ക് സൗരയൂഥത്തിലെ 8 ഗ്രഹങ്ങളെ മാത്രമല്ല അറിയാവുന്നത്, സൗരയൂഥത്തിനു വെളിയിലും പ്രപഞ്ചത്തിൽ ഗ്രഹങ്ങളുണ്ട്. ഇവ അറിയപ്പെടുന്ന് പുറംഗ്രഹങ്ങൾ അഥവാ എക്സോപ്ലാനറ്റുകൾ എന്ന പേരിലാണ്. ഇക്കൂട്ടത്തിൽ നമുക്കറിയാവുന്നതും അറിയാത്തതുമായ ധാരാളം ഗ്രഹങ്ങളുണ്ട്. അയ്യായിരത്തിലധികം പുറംഗ്രഹങ്ങൾ
2019ൽ തെക്കുപടിഞ്ഞാറൻ സ്പെയിനിലെ കർമോണയിൽ നിർമാണപ്രവർത്തനങ്ങൾക്കിടെ പര്യവേക്ഷകർ ഒരു പ്രാചീനകാല മൃതിയറ കണ്ടെത്തി. രണ്ടായിരത്തോളം വർഷം പഴക്കമുള്ളതായിരുന്നു ഇത്. ഈ മൃതിയറയിൽ അനേകം കുടങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളുമൊക്കെയുണ്ടായിരുന്നു. ഇതിലൊന്നിൽ പ്രാചീനകാലത്തെ ഒരു പെർഫ്യൂമിന്റെ ബാക്കിഭാഗം
17508 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ഇന്തൊനീഷ്യ. പ്രകൃതിവൈവിധ്യം വിളയാടുന്ന രാജ്യം. ഇക്കൂട്ടത്തിൽ ഒരു പ്രശസ്തമായ ദ്വീപാണ് കൊമോഡോ. ലോകത്തെ ഏറ്റവും വലിയ 7 പ്രകൃതി അദ്ഭുതങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ കൊമോഡോ നാഷനൽ പാർക് മേഖലയിൽ ഉൾപ്പെട്ടതാണ് 390 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള കൊമോഡോ ദ്വീപ്.
ഏറ്റവും കടുത്ത സാഹചര്യങ്ങളിലും ഉയരത്തിലുമുള്ള ഒരു യുദ്ധമായിരുന്നു കാർഗിൽ യുദ്ധം. ഈ യുദ്ധത്തിലെ അവിസ്മരണീയമായ ഒരേടാണ് ജൂലൈ നാലിന് കടന്നുപോയത്. ടൈഗർ ഹിൽ പിടിച്ചെടുത്ത ദിവസത്തിന്റെ 25-ാം വാർഷികം കൂടിയായിരുന്നു അന്ന്. കാർഗിലിലെ പാക്ക് നുഴഞ്ഞുകയറ്റക്കാരെ തുരത്താനുള്ള ഓപ്പറേഷൻ വിജയ് ദൗത്യത്തിലെ നിർണായക
ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ പാറയിലുറച്ച നിലയിൽ 1300 വർഷത്തോളം നിലനിന്ന ഡുറൻഡാൽ എന്ന വാൾ മോഷണം പോയത് ഇന്നലെ വാർത്തകളിൽ ഇടം തേടി. എന്നാൽ ഫ്രാൻസിൽ നേരത്തെയും ചരിത്രപ്രാധാന്യമുള്ള ഒരു വലിയ മോഷണം നടന്നിരുന്നു. അന്നു മോഷ്ടിക്കപ്പെട്ടത് സാക്ഷാൽ മൊണാലിസ എന്ന പെയ്ന്റിങ്ങാണ്. മൊണാലിസയെ ലോകപ്രശസ്തമാക്കിയതിലും ഈ
1300 വർഷം പാറയിൽ ഉറച്ചിരുന്ന ഫ്രാൻസിലെ പ്രശസ്തമായ ഡുറൻഡാൽ വാൾ കാണാതായി. ഫ്രഞ്ച് ഗ്രാമമായ റോകാമഡൂറിലാണ് മാന്ത്രികശക്തികളുണ്ടെന്ന് തദ്ദേശീയർ വിശ്വസിച്ചിരുന്ന വാൾ സ്ഥിതി ചെയ്തിരുന്നത്. ഫ്രഞ്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇംഗ്ലിഷ് ഐതിഹ്യങ്ങളിൽ എക്സ്കാലിബർ എന്ന അതിപ്രശസ്തമായ ഒരു വാളിനെപ്പറ്റി
രത്നക്കല്ലുകളുടെ കൂട്ടത്തിൽ ഏറ്റവും വിലയേറിയ ഒന്നാണ് വജ്രം എന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. വെള്ള പളുങ്ക് പോലെ വെട്ടി തിളങ്ങുന്ന വജ്രം ഏതൊരു ആഭരണപ്രേമിയുടെയും പ്രിയപ്പെട്ട രത്നങ്ങളിൽ ഒന്നാണ്. എന്നാൽ സ്വതവേ കണ്ടിട്ടുള്ള വെള്ള വജ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇളം റോസ് നിറത്തിലുള്ള വജ്രം
ചന്ദ്രന്റെ വിദൂരവശത്തെ സാംപിളുകളുമായി ചൈനയുടെ ചാങ്ഇ 6 ബഹിരാകാശ ദൗത്യം ഇന്നലെ ഭൂമിയിൽ ഇറങ്ങി. ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിലാണ് പേടകം ഇറങ്ങിയത്. ഇന്നലെ ഇന്ത്യൻ സമയം 11.30 കഴിഞ്ഞപ്പോഴായിരുന്നു ഇതിറങ്ങിയത്. ഭൂമിയോട് തിരിഞ്ഞുനിൽക്കുന്നതു മൂലം ദൃശ്യമാകാത്ത വിദൂരവശത്തുനിന്നുള്ള സാംപിളുകൾ ഇതാദ്യമായാണ്
യുഎസിൽ ഏകശിലാപാളി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ നെവാഡയിലെ ലാസ് വേഗസിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. ലാസ് വേഗസിനു വടക്കുള്ള ഗ്ലാസ് പീക്കിലാണ് പാളി പ്രത്യക്ഷപ്പെട്ടത്. മാർച്ചിൽ ഇത്തരമൊരു പാളി ബ്രിട്ടനിലെ വെയിൽസിലുള്ള ഹേ ബ്ലഫ് ഏരിയയിൽ കണ്ടെത്തിയിരുന്നു. ലാസ് വേഗസിൽ പാളി
ഭൂമിയുടെ നല്ലൊരുഭാഗവും സമുദ്രമാണെന്ന് എല്ലാവർക്കുമറിയാവുന്ന കാര്യം. ഭൂമിയിൽ വിവിധ ഇടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ വിമാനയാത്രകൾക്ക് ഇന്നു കഴിയും. എന്നാൽ വിമാനങ്ങൾ കണ്ടുപിടിക്കപ്പെടാതിരുന്ന ഒരു കാലഘട്ടത്തിൽ കപ്പൽയാത്രകളായിരുന്നു ഇതിനുള്ള ആശ്രയം. നോക്കെത്താദൂരം
ഓസ്ട്രേലിയ ഭൂഖണ്ഡത്തിന്റെ ഉള്ളിൽ പണ്ടൊരു കടലുണ്ടായിരുന്നു.. ഇറോമാംഗ കടൽ. ഈ കടലിനു മുകളിൽ ഫാന്റത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു പക്ഷി പറന്നുനടന്നിരുന്നു. ടെറോസർ എന്ന ഗണത്തിൽപെടുന്ന ആദിമജീവിയായിരുന്നു ഇത്. പേര് ഹാലിസ്കിയ പീറ്റേർസേനി. ഓസ്ട്രേലിയയിൽ നിന്നു കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും പൂർണമായ
നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ് പരീക്ഷണപ്പറക്കലിൽ വിജയം നേടിയത്. ഏകദേശം 400 അടി (40 നിലക്കെട്ടിടത്തിന്റെ പൊക്കം) ഉയരമുള്ള റോക്കറ്റ് ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ് എക്സ് വിക്ഷേപണകേന്ദ്രത്തിൽ നിന്നാണ് പറന്നുപൊങ്ങിയത്. മണിക്കൂറിൽ
Results 1-100 of 1174