Activate your premium subscription today
ഡ്രൈവിങ് ചിലർക്കു ജീവനാണ് പലർക്കും അത് ജീവിതവും. എന്നാൽ ജീവൻ രക്ഷിക്കാൻ വേണ്ടി ഡ്രൈവ് ചെയ്യുന്ന ആളുകളുണ്ട്. ഏതൊരപകടത്തിനടുത്തേക്കും നിമിഷ നേരം കൊണ്ട് ഓടിയെത്തി ശരവേഗത്തിൽ ആശുപത്രികളെ ലക്ഷ്യമാക്കി പായുന്നവർ. സ്വന്തം ജീവൻ നോക്കാതെ മറ്റുള്ള ജീവനു വേണ്ടി പായുന്ന ആംബുലൻസ് ഡ്രൈവേഴ്സ്. ആംബുലൻസ് ഡ്രൈവർ എന്നു കേൾക്കുമ്പോഴെ മനസ്സിൽ തെളിയുന്നത് ഒരു പുരുഷ രൂപമായിരിക്കില്ലേ? എന്നാൽ ആ കാഴ്ചപ്പാടിനെയൊക്കെ മാറ്റിമറിക്കുന്ന ഒരു വനിതാ ഡ്രൈവർ രണ്ടര വർഷമായി കോട്ടയം ജനറല്‍ ഹോസ്പിറ്റലിലുണ്ട്. കോട്ടയം കുറുപ്പന്തറ സ്വദേശി ദീപ
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ചൂടപ്പം പോലെ വിറ്റഴിയുന്ന വിഭാഗം ഏതെന്ന ചോദ്യത്തിന് ഉത്തരമാണ് എസ് യു വികള്‍. ജൂണ്‍ മാസത്തിലെ വില്പനയുടെ കണക്കുകള്‍ പുറത്തു വന്നപ്പോഴും എസ് യു വി പ്രഭാവം തുടരുകയാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റ എസ് യു വിയായ ടാറ്റ പഞ്ച് തന്നെയാണ് ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും
ടയറുകളില്‍ ബ്രാന്‍ഡിന്റെ പേരല്ലാതെ ചില എഴുത്തുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരുപാടു വിവരങ്ങള്‍ ഈ എഴുത്തുകളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എത്ര വേഗതയില്‍ ഈ ടയര്‍ ഓടിക്കാനാവും? എത്ര വലിപ്പമുണ്ട് ടയറിന്? ഏതൊക്കെ വാഹനങ്ങള്‍ക്കാണ് അനുയോജ്യം? എന്നിങ്ങനെ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരവധി
കൂട്ടുകാരി തിരിച്ചു പോവുകയാണ് ! ഒരു മാസം എന്റെ നഗരത്തിലെ താമസത്തിനു ശേഷം. ബാലുശ്ശേരിക്കാരിയാണ്. പിഎച്ച്ഡി ഗവേഷണത്തിനായി വന്നതാണ്. വിഷയം പശുവിൻ പാലും റബർപ്പാലും. നാളെ രാത്രിയാണ് ട്രെയിൻ, മലബാർ എക്സ്പ്രസ്. സ്റ്റേഷനിൽ വച്ച് യാത്ര പറയലിന്റെ ഔപചാരികതകളൊന്നും നടപ്പാവില്ലെന്ന് അവൾ മുൻകൂട്ടി
റോഡിനിരുപ്പുറവും വയലുകൾ നിറഞ്ഞ, നനുത്ത കാറ്റടിക്കുന്ന പാലക്കാടൻ ഗ്രാമമായ മേലാർക്കോട്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ആ മൺപാതയിലൂടെ സൈക്കിളിൽ പാഞ്ഞു നടന്നിരുന്ന ഒരു പയ്യൻ ബാല്യത്തിൽ തന്നെ തനിക്കൊപ്പം കൂട്ടിയ സംഗീതത്തിന്റെ ബലത്തിൽ പലതും സ്വപ്നം കണ്ടു. വളർന്നു വലുതായി, തന്നെ മുന്നോട്ടു നയിച്ച
കാറുകള്‍ക്ക് പരമാവധി ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കാലമാണ് മഴക്കാലം. പൂര്‍വ്വാധികം ശക്തിയോടെ തുടരുന്ന മണ്‍സൂണില്‍ നിങ്ങളുടെ കാറുകള്‍ സംരക്ഷിക്കാന്‍ സഹായിക്കുന്ന പല ഉപകരണങ്ങളുമുണ്ട്. വാഹനങ്ങളുടെ പരിചരണം മാത്രമല്ല കൂടുതല്‍ സുരക്ഷയും വൃത്തിയും ഉറപ്പിക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ വഴി സാധിക്കും. പോളിമര്‍
മഴ കനത്തതോടെ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മിന്നല്‍ പ്രളയവുമെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാവുന്നുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കുന്നത് നിരവധി അപകട സാധ്യതകള്‍ കൂടി വര്‍ധിപ്പിക്കുന്നുണ്ട്. കഷ്ടി രണ്ടു മണിക്കൂര്‍ പെയ്ത മഴ കളമശേരിയില്‍ പൊടുന്നനെ വെള്ളപ്പൊക്കമുണ്ടാക്കിയത് ദിവസങ്ങള്‍ക്കു
കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരം പോകുന്ന കാര്യം വന്നാല്‍ വൈദ്യുത വാഹനങ്ങളെ മറികടക്കാന്‍ ആര്‍ക്കുമാവില്ല. പൊതു ചാര്‍ജിങ് സൗകര്യങ്ങളുടെ കുറവാണ് ഇപ്പോഴും പലരേയും ഇവികളില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. അപ്പോഴും നഗരയാത്രകളില്‍, ഓഫീസിലും വീട്ടിലും ചാര്‍ജിങ് സൗകര്യം കൂടിയുണ്ടെങ്കില്‍ വൈദ്യുത കാറുകള്‍
മാരുതിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് സ്വിഫ്റ്റ്. 2005 മുതൽ ഇന്ത്യൻ വിപണിയിലുള്ള ഈ ചെറു കാറിന്റെ 29 ലക്ഷം യൂണിറ്റുകളാണ് രാജ്യത്തു വിറ്റിട്ടുള്ളത്. സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ നാലാം തലമുറ അടുത്തിടെയാണ് വിപണിയിലെത്തിയത്. മൂന്നാം തലമുറയിലും നാലാം തലമുറയിലുമുള്ള സ്വിഫ്റ്റ് തമ്മിൽ
വഴിയിലേക്കു മിഴി തുറക്കുന്നതായിരുന്നു അമ്മയുടെ കിടപ്പുമുറി. ആ ജനലിനു മാത്രം അമ്മ കർട്ടനിടാറില്ല. ജനാലയിലൂടെ നോക്കിയാൽ റോഡ് ഓടിയടുക്കുന്നതു ദൂരെനിന്നേ കാണാം. മകൻ സൂര്യകിരണിന്റെ ബൈക്ക് റോഡിന്റെ അറ്റത്ത് എത്തുമ്പോൾത്തന്നെ അമ്മ കാണുമായിരുന്നു. ബൈക്കിന്റെ ഹെഡ് ലൈറ്റ് ആദ്യം തന്നെ വന്ന് അമ്മയുടെ
മഹീന്ദ്രയുടെ എക്സ്യുവി 300 അടിമുടി മുഖം മിനുക്കിയെത്തിയ മോഡലാണ് അടുത്തിടെ പുറത്തിറങ്ങിയ എക്സ്യുവി 3എക്സ്ഒ. രൂപകല്പനയിലും ഇന്റീരിയറിലും ഫീച്ചറുകളിലും മാത്രമല്ല പവര്‍ട്രെയിനില്‍ വരെ മഹീന്ദ്ര മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പഴയ എക്സ്യുവി 300നെ അപേക്ഷിച്ച് പുതിയ എക്സ്യുവി 3 എക്സ്ഒയ്ക്കുള്ള
വിരലിലെണ്ണാവുന്ന യാത്രികര്‍ക്ക് സഞ്ചരിക്കാനാവുന്ന മോട്ടോറു കൊണ്ടോ എന്ജിന് കൊണ്ടോ പ്രവര്‍ത്തിക്കുന്ന ചക്രങ്ങളിലോടുന്ന വാഹനങ്ങളാണ് കാറുകള്‍. ഓട്ടമൊബീല്‍സ് മോട്ടോര്‍ വാഹനങ്ങള്‍ എന്നും കാറുകളെ വിളിക്കാറുണ്ട്. ട്രക്കുകളും ബസുകളുമെല്ലാം മോട്ടോര്‍ വാഹനങ്ങളാണ്. കൂടുതല്‍ യാത്രകരേയും ഭാരവും വഹിക്കുന്നവയാണ്
അമേരിക്കയും ചൈനയും അടക്കമുള്ള പ്രധാന വിപണികളില്‍ വൈദ്യുത കാര്‍ വില കുറച്ച് ടെസ്ല. ഈ വര്‍ഷം ആദ്യ മൂന്നുമാസം വില്പനയിലുണ്ടായ കുറവ് പരിഹരിക്കാനാണ് ടെസ്ലയുടെ പുതിയ നീക്കം. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാണ കമ്പനികളില്‍ നിന്നുള്ള ശക്തമായ മത്സരവും ടെസ്ലയുടെ ഈ നിര്‍ണായക തീരുമാനത്തിന് പിന്നിലുണ്ടെന്ന്
‘നാലു വര്‍ഷം മുൻപ്, കൊച്ചിയില്‍ സ്ഥിരതാമസമായിരുന്ന സമയത്ത് ഷൂട്ടില്ലാത്തപ്പോള്‍ വെളുപ്പിന് മോളെയും കൂട്ടി തിരുവനന്തപുരംവരെ ഡ്രൈവു ചെയ്തു പോകുമായിരുന്നു. ഇരുന്നയിരിപ്പില് ഗുരുവായൂര്‍ പോകണം എന്നു തോന്നിയാല്‍ ഉടനെ വണ്ടിയുമെടുത്തു പോകും. പണ്ടുമുതലേ എന്തിനും കട്ടയ്ക്കു നില്ക്കുന്ന കുറച്ചു
തുടക്കത്തിൽ മടിച്ചുനിന്ന ഇലക്ട്രിക് ഒാട്ടോ സെഗ്മെന്റ് ഇന്നു വളർച്ചയുടെ പാതയിലാണ്. എടുത്താൽ വള്ളിയാകുമോ എന്നു പേടിച്ചുനിന്നവർ സംതൃപ്തിയോടെ ഇതു കൊള്ളാം എന്നു പറയുന്നത് ഇലക്ട്രിക് ഒാട്ടോയുടെ ഭാവി സുരക്ഷിതമെന്ന് ഉറപ്പാക്കുന്നു. മഹീന്ദ്രയും പിയാജിയോയും ഹൈക്കണും മോൺട്രയും ബജാജുമെല്ലാം
50 വർഷം മുൻപാണ് കോട്ടയം നെടുങ്ങാടപ്പിള്ളി സ്വദേശി ഫിലിപ് ഒരു കാർ വാങ്ങാൻ തീരുമാനിക്കുന്നത്. അന്ന് ഇരുപതിനായിരം രൂപയ്ക്കടുത്ത് വിലയുള്ള ഫിയറ്റ് പ്രീമിയർ പത്മിനി ബുക്ക് ചെയ്തു. അഞ്ച് വർഷത്തോളം കാത്തിരുന്ന ശേഷമാണ് ആ കാർ വീട്ടിലേക്കെത്തിയത്. കാറിന്റെ വിലയ്ക്കു പുറമേ അൻപതിനായിരം രൂപ അധികം പറഞ്ഞിട്ടും
പകല്‍ യാത്രകളെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് രാത്രി യാത്രകള്‍. കാറിന്റെ ഹെഡ്ലൈറ്റ് നല്ല കണ്ടീഷനിലല്ലെങ്കില്‍ പിന്നെ പറയുകയും വേണ്ട. കൃത്യമായി പ്രവര്‍ത്തിക്കാത്ത മികച്ച പൊസിഷനില്‍ ഇല്ലാത്ത, പല കാരണങ്ങളാല്‍ നല്ല വെളിച്ചം നല്‍കാത്ത ഹെഡ് ലൈറ്റുകള്‍ ദുരിതയാത്രകള്‍ സമ്മാനിക്കും. ജീവന്
എസി ഇല്ലാത്ത കാറിലുള്ള യാത്ര ചിന്തിക്കുന്നതുപോലും അസാധ്യമാക്കുന്നത്ര ഉയര്‍ന്ന ചൂടാണ് ഇപ്പോള്‍. കാറിന്റെ ഉൾവശം തണുപ്പിക്കുന്നതുവഴി ഡ്രൈവര്‍മാരുടെയും യാത്രികരുടെയും അസ്വസ്ഥതകള്‍ കുറയ്ക്കുകയും അതുവഴി അപകട സാധ്യത പോലും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് എസി. വേനലില്‍ എസി ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങള്‍
ടിടിഇ കൂടി നിർബന്ധിച്ചപ്പോൾ എനിക്കു മാറിയിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. നീല സ്കാർഫിട്ട് തല പാതി മൂടിയ ആ യുവതിയുടെ അരികെ ഞാനിരുന്നു. അവളുടെ ഭർത്താവ് എന്റെ സീറ്റിലേക്കും മാറി.ചൂടുകാലത്തെ തീവണ്ടിയാണ്. വൈറ്റ്ഫീൽഡ് കഴിഞ്ഞപ്പോൾ ഉച്ചവെയിൽ കംപാർട്ട്മെന്റിന്റെ ഉള്ളിലേക്കു കയറി വന്ന് യാത്രക്കാരുടെ നെറ്റിയിൽ
കാറുകളുടെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തനങ്ങളിലുമെല്ലാം സാങ്കേതികവിദ്യ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എയര്‍ കണ്ടീഷനും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. മാനുവല്‍ എസികള്‍ മാറി ഇപ്പോള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് സംവിധാനങ്ങള്‍ ഇപ്പോള്‍ കാറുകളില്‍ വ്യാപകമായിട്ടുള്ളത്. എന്താണ് ഈ രണ്ടു
വരാനിരിക്കുന്നത് കൂടുതല്‍ ചൂടേറിയ ദിവസങ്ങളാണ്. കടുത്ത ചൂടുകാലം നിങ്ങള്‍ക്കു മാത്രമല്ല നിങ്ങളുടെ വാഹനങ്ങള്‍ക്കും വെല്ലുവിളിയാവാറുണ്ട്. ഈ വെല്ലുവിളിയെ മറികടക്കാന്‍ വേനല്‍കാല പ്രത്യേക പരിചരണം വാഹനങ്ങള്‍ക്കും ആവശ്യമാണ്. പുറംഭാഗം മുതല്‍ എന്ജിന് വരെയുള്ള ഭാഗങ്ങളില്‍ ശ്രദ്ധിക്കേണ്ട പലതുമുണ്ട്. എന്തൊക്കെ
കുതിച്ചും കിതച്ചുമുള്ള യാത്രയിൽ അടിക്കടി ഗിയർ മാറ്റിയും ക്ലച്ച് ചവിട്ടിയും മടുക്കുമ്പോൾ ഈ പൊല്ലാപ്പൊന്നും ഇല്ലാത്ത ഓട്ടമാറ്റിക് ഗിയർബോക്സായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഉപയോക്താക്കളുടെ താൽപര്യം തിരിച്ചറിഞ്ഞ് ഒട്ടെല്ലാ നിർമാതാക്കളും ഓട്ടമാറ്റിക് ഗിയർബോക്സുള്ള മോഡലുകൾ
വണ്ടി ഇവിയാണെങ്കില്‍ ആദ്യം പരിശോധിക്കുന്ന വിവരങ്ങളിലൊന്ന് റേഞ്ച് എത്രയെന്നായിരിക്കും. പുതിയ മോഡല്‍ കാറുകളും സാങ്കേതികവിദ്യയുമൊക്കെയായി ഇന്ത്യയിലെ ഇവി വിപണിയും അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണ്. റേഞ്ചിനെ ചൊല്ലിയുള്ള ആശങ്ക പരിഹരിക്കാന്‍ മാത്രം ഉയര്‍ന്ന റേഞ്ചുള്ള കാറുകള്‍ നമ്മുടെ നാട്ടിലും
പ്രായം സെഞ്ചറി അടിച്ചിട്ടും നല്ല ചുറുചുറുക്കോടെ ഓടിനടക്കുകയാണ് ഈ ചവിട്ടുവണ്ടികൾ. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വീരന്മാർ, അറുപതുകളിലെ റോഡ്സ്റ്റർ, ജർമനിയിൽനിന്നുള്ള വിക്ടോറിയ, സാരീ ഗാർഡ് ഉള്ള എൽവിക് ഹൂപ്പർ, ബ്രിട്ടിഷുകാരുടെ സ്വന്തമായിരുന്ന ബിഎസ്എ, റോയൽ എൻഫീൽഡ്, ട്രയംഫ്, നെതർലൻഡിലെ ഗസൽ ഇംപാല
കാറുകളോ മറ്റേതെങ്കിലും തരത്തിലുള്ള ആഡംബര വസ്തുക്കളോ ഇറക്കുമതി ചെയ്യുന്നതിന് യുഎന്‍ ഉപരോധമുള്ള രാജ്യമാണ് ഉത്തര കൊറിയ. യുഎന്‍ ഉപരോധം വകവയ്ക്കാതെ ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന് ആഡംബര ലിമസീന് ഓറസ് സെനറ്റ് സമ്മാനിച്ചിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്. ഇരു രാജ്യങ്ങളും
പലരും ഇഷ്ട മോഡൽ സ്വന്തമാക്കുന്നതിനു മുഴുവൻ പണം നൽകാതെ വാഹനവായ്പയെ ആശ്രയിക്കുന്നവരാണ്. വലിയൊരു തുക പെട്ടെന്നു കണ്ടെത്തേണ്ടതില്ല, മാസാമാസം തവണകളായി അടച്ചാൽമതി. വാഹനവിലയുടെ 90–95 ശതമാനംവരെ തുക നൽകാൻ ധനകാര്യ സ്ഥാപനങ്ങൾ തയാറാണ് എന്നതൊക്കെ വാഹനവായ്പയുടെ ആകർഷണമാണ്. ധനകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം
ചേതക്കിന്റെ നവീകരിച്ച മോഡൽ ടെസ്റ്റ് റൈഡ് ചെയ്യാൻ ബജാജ് ക്ഷണിച്ചത് ചെന്നൈയിലേക്കാണ്. ചെന്നൈ ടി നഗറിലെ ഷോറൂമിൽനിന്ന് വാഹനം കയ്യിൽക്കിട്ടുമ്പോൾ സമയം പതിനൊന്ന്. റോഡിൽ ഇനി ഒരു സ്കൂട്ടറിനുംകൂടി ഇടയുണ്ടോ എന്നു ചോദിച്ചുപോകുന്ന തിരക്ക്. എങ്ങോട്ടു പോകും എന്നാലോചിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് നാടോടിക്കാറ്റിലെ
‘ഞങ്ങള്‍ ഈ ജീപ്പ് കോംപസ് എടുത്ത സമയം. വയനാട് ഒരു ഷോ കഴിഞ്ഞ് സ്റ്റേ അറേഞ്ച് ചെയ്ത സ്ഥലത്തേക്ക് ഏതോ ഉള്‍ഗ്രാമത്തിലൂടെ പോകുകയാണ്. ജിപിഎസ്വച്ചാണ് ഞാന്‍ ഡ്രൈവു ചെയ്യുന്നത്. കുറെ ചെന്നപ്പോള്‍ മുന്നില്‍ റോഡ് എന്നൊരു സാധനമേ കാണാനില്ല! കുറെ കൂര്‍ത്ത കല്ലുകളുംആഴത്തില് ഒരു കുഴിയും മാത്രം. ഞങ്ങളെ
ആദ്യത്തെ ചായ നാടൻ ചായക്കടയുടെ പ്രഭാത പ്രാർഥനയായിരുന്നു. ഒറവയ്ക്കൽ എന്ന കൊച്ചുകവലയിൽ പേരില്ലാത്ത ഒരു ചായക്കട. അതിരാവിലെ സമോവർ കത്തിച്ച് പാലു തിളപ്പിച്ച് ചായ എടുത്താൽ അത് ദാസേട്ടന്റെ ഫോട്ടോയ്ക്കു മുന്നിൽ വയ്ക്കും. അതാണ് ഐശ്വര്യമെന്ന് കടയുടമ ചെല്ലപ്പൻ നായർ വിശ്വസിച്ചു. പണമിടുന്ന മേശയ്ക്കു മുകളിൽ രണ്ടു
‘എനിക്കൊരു ഇന്നോവ ഉണ്ടായിരുന്നു. എന്റെ കുറെ ‘സംഗീതകാലങ്ങൾ’ കണ്ടത് ആ ഇന്നോവയാണ്. പുറത്തേക്ക് എങ്ങനെ ഒരു പാട്ട് കേള്‍ക്കും എന്ന് എനിക്കു കൃത്യമായി മനസ്സിലാകുന്ന വിധം ‘ഈക്യൂ’ ചെയ്തുവച്ച മ്യൂസിക്സിസ്റ്റമായിരുന്നു അതിലേത്. റെക്കോഡിങ് ദിവസങ്ങളിൽ സറ്റുഡിയോയിലെ റെക്കോഡിങ്ങും മിക്സിങ്ങും ഒക്കെ
വരാനിരിക്കുന്നത് കൂടുതല്‍ ചൂടേറിയ ദിവസങ്ങളാണ്. കടുത്ത ചൂടുകാലം നിങ്ങള്‍ക്കു മാത്രമല്ല നിങ്ങളുടെ വാഹനങ്ങള്‍ക്കും വെല്ലുവിളിയാകാറുണ്ട്. ഈ വെല്ലുവിളിയെ മറികടക്കാന്‍ വേനല്‍കാല പ്രത്യേക പരിചരണം വാഹനങ്ങള്‍ക്കും ആവശ്യമാണ്. പുറംഭാഗം മുതല്‍ എന്ജിന് വരെയുള്ള ഭാഗങ്ങളില്‍ ശ്രദ്ധിക്കേണ്ട പലതുമുണ്ട്. എന്തൊക്കെ
ഓണ്‍ലൈന്‍ വാഹന ഇന്‍ഷുറന്‍സിന്റെ വരവോടെ വാഹന ഇന്‍ഷുറന്‍സ് പോളിസി എടുക്കുകയെന്നത് എക്കാലത്തെക്കാളും എളുപ്പമുള്ള ഒന്നായി മാറിയിട്ടുണ്ട്. വളരെയെളുപ്പത്തില്‍ നമുക്ക് യോജിച്ചതും പ്രീമിയം കുറഞ്ഞതുമായ വാഹന ഇന്‍ഷുറന്‍സുകള്‍ ഓണ്‍ലൈനില്‍ താരതമ്യം നടത്തി തിരഞ്ഞെടുക്കാനാവും. നിങ്ങള്‍ക്ക് യോജിച്ച വാഹന
പുതിയതായി വിപണിയിലെത്തുന്ന കാറുകളുടെയും ബൈക്കുകളുടെയുമൊക്കെ ഫ്യുവൽ ലിഡിനു പുറത്തോ അകത്തോ ഇ-20 എന്ന് എഴുതിയിരിക്കുന്നതു കാണാം. എന്താണ് ഇ-20? ഇന്ധനവുമായി ബന്ധപ്പെട്ട എന്തോ സംഗതിയാണെന്നേ പലർക്കും അറിയൂ. ഇ–20യിലെ ഇ എന്നത് എഥനോളിന്റെ (Ethanol) ചുരുക്കെഴുത്താണ്. 20% എഥനോൾ കലർന്ന പെട്രോൾ എന്നർഥം.
"ഞാൻ ഒരു കലാകാരനാണ്. ട്രാക്കാണെന്റെ കാൻവാസ്. കാറാണെന്റെ ബ്രഷ്." രണ്ട് തവണ ഫോർമുലാ വൺ ലോകകിരീടം ചൂടിയ ബ്രിട്ടീഷ് റേസർ നോർമൻ ഗ്രഹാം ഹില്ലിന്റേതാണീ വാക്കുകൾ. അറുപതുകളിൽ മൊണാക്കോ സർക്യൂട്ടിൽ ഹിൽ നേടിയ എണ്ണം പറഞ്ഞ അഞ്ചു വിജയങ്ങൾ ആ കലാസപര്യയുടെ മകുടോദാഹരണങ്ങൾ തന്നെ. യുവാൻ മാനുവൽ ഫാൻജിയോ, ജിം
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതലാണ് റിയല്‍ ഡ്രൈവിങ് എമിഷന്‍സ് (ആര്‍ഡിഇ) അഥവാ ഭാരത് സ്റ്റേജ് 6 ഫേസ് 2 മലിനീകരണ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ മലിനീകരണം നിയന്ത്രിക്കാനുള്ള ചെലവ് താങ്ങാനാവില്ലെന്നു കാണിച്ച് പല കാര്‍ നിര്‍മാതാക്കളും ഡീസല്‍ മോഡലുകൾ പിന്‍വലിച്ചു. എന്നാല്‍ ഇപ്പോഴും മികച്ച
ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഓട്ടമാറ്റിക് കാറുകള്‍ക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. ഗതാഗതക്കുരുക്ക് സര്‍വസാധാരണമായ നഗരയാത്രകളില്‍ ഇവ ഡ്രൈവര്‍മാര്‍ക്ക് വലിയ സമാധാനമാണ്. ഒരുകാലത്ത് പ്രീമിയം കാറുകളുടെ സവിശേഷതയായിരുന്ന ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഇന്ന് ബജറ്റ് കാറുകളിലും സാധാരണമാണ്. പക്ഷേ,
പ്രിമിയർ പത്മിനി മുതൽ അംബാസഡർ വരെയുള്ള ടാക്സികൾ നാം ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ പത്മിനിയും അംബാസഡറുമെല്ലാം പുറത്തിറങ്ങുന്നതിനു മുൻപ്, കാറുകൾ വിരളമായിരുന്നു കാലത്ത്, ടാക്സിയായിരുന്ന ഒരു കാറിനെ പരിചപ്പെട്ടാലോ. അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു വരെ സഞ്ചരിച്ച ഒരു അപൂർവ കാർ പാലക്കാട്ടുണ്ട്.
അനുദിനം ചൂടേറുന്ന ഈ വേനൽക്കാലത്ത് കാറുകൾ ഉപയോഗിക്കുമ്പോഴും കരുതൽ വേണം. ഒരു ശരാശരി മലയാളി ഏറ്റവുമധികം കാർ ഉപയോഗിക്കുന്നതു വേനൽക്കാലത്താണ്. കാർ പരിചരണത്തിന് ഇതാ 10 വഴികൾ: 1. എയർകണ്ടിഷൻ പരിശോധന എസി ഗ്യാസ് പരിശോധിക്കുക, ലീക്കുകളില്ലെന്ന് ഉറപ്പുവരുത്തുക, വാഹനത്തിനു പുറത്തുനിന്ന് വായു വലിച്ചെടുക്കുന്ന
‘പുതിയ ജിംനി വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. പക്ഷേ, അത്രയും പണം മുടക്കാനില്ല...’ എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ദിവസങ്ങൾക്കുള്ളിൽ ജിംനി വീട്ടിലെത്താൻ വഴിയുണ്ട്. ഇതിനായി ലോൺ വേണ്ട, സേവിങ്സും വേണ്ട. സാധാരണ പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ആദ്യം ലോൺ അന്വേഷിക്കണം. ഡൗൺ പേയ്മെന്റ് തുക കണ്ടെത്തണം,
കരിഞ്ഞുപോകുന്ന വേനലിനെ വെട്ടിച്ചു പായുന്നവരാണ് ഇരുചക്രവാഹന യാത്രികർ. കടുത്ത ചൂടിൽ ഏറെ നേരം വാഹനം ഓടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു വിദഗ്ധർ. പകൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം. ആലപ്പുഴ മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം പ്രഫസർ ഡോ. ബി.പത്മകുമാർ നൽകുന്ന 10 നിർദേശങ്ങൾ: 1.
ഇരുചക്ര വാഹനങ്ങൾമുതൽ ട്രക്കുവരെ ഇലക്ട്രിക്കിലേക്കg ട്രാക്ക് മാറിത്തുടങ്ങി. പൊതുഗതാഗത രംഗത്തുവരെ ഇ–വാഹനങ്ങൾ സജീവമായിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വിഫ്റ്റ് ബസ്സുകൾതന്നെ ഉദാഹരണം. സാധാരണക്കാരൻ ഏറ്റവുമധികം ആശ്രയിക്കുന്ന വാഹനമായ ഒാട്ടോറിക്ഷകളുടെ ഇടയിലും നിശ്ശബ്ദമായി ഇ–വാഹനം കടന്നുവന്നിട്ടു നാളേറെയായി.
‘പൊലീസ് വേഷങ്ങള്‍ കുറെ ചെയ്തു. കണ്ണൂര്‍ സ്ക്വാഡി’ലെ ആ ഡിഫറന്റ് ലുക്കും ഗെറ്റപ് ചെയ്ഞ്ചും ഒക്കെ മെയ്ക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് തന്നതാണ്. ഇനി കുറച്ചൊന്നു വിട്ടുപിടിക്കണം. പൊലീസ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ പക്ഷേ, ഒരു ഗുണമുണ്ട്. റഫ് വണ്ടികള്‍ ഓടിക്കാം. അതു നല്ല രസമാണ്. അങ്ങനെ കുറെ വണ്ടികള്‍ ഓടിച്ചു.
തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്കാണ് പരുക്കേറ്റത്. മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോഴാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസിനു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു. ഇത്തരത്തിൽ മുന്നിൽ പോകുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് പിടിക്കുന്നതു മൂലമുണ്ടായ നിരവധി
കാര്‍ വാങ്ങണമെന്ന് തീരുമാനിച്ചാൽ ഏതു വേണമെന്നത് അല്പം കുഴപ്പം പിടിച്ച ചോദ്യമാണ്. വിപണിയിലെത്തുന്ന ഓരോ കാറിനും അതിന്റേതായ മികവുകളും ഗുണങ്ങളുമുണ്ട്. നമുക്ക് യോജിച്ചവാഹനമാണോ അതെന്നു കണ്ടെത്തണമെങ്കില്‍ അല്പം പ്ലാനിങ്ങിന്റേയും പഠനത്തിന്റേയും ആവശ്യമുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു വേണം പുതിയ
ജീവന്റെ സൂക്ഷ്മ സ്പന്ദനങ്ങളിൽ തുടങ്ങിയ ലോകത്തിന്റെ ചലനാത്മകത, കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് താണ്ടിയത് എത്രയെത്ര പരിണാമങ്ങൾ! പുരോഗതിയുടെ ആണിക്കല്ലായും അളവുകോലായും ഈ പ്രതിഭാസം പിന്നീട് ലോകത്തെത്തന്നെ മാറ്റിമറിക്കാൻ തുടങ്ങി. സമയവും ദൂരവും തമ്മിലുള്ള പോരാട്ടത്തിലൂടെ, ചലനാത്മകതയ്ക്ക് വേഗത്തിന്റെ
വെള്ളത്തിലും കരയിലും ഓടിക്കുന്ന വാഹനങ്ങൾ പല സിനിമകളിലും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതുപോലെ ഒരു വാഹനം നമ്മുടെ നാട്ടിൽ കണ്ടവരുണ്ടോ? അങ്ങനെ വെള്ളത്തിലോടുന്ന ഒരു വാഹനം നിർമിച്ചിരിക്കുകയാണ് പെരുമ്പാവൂർ കാഞ്ഞൂർ സ്വദേശി ജെയിൻ രാജ്. ചെറുപ്പം മുതൽ മിനിയേച്ചർ വാഹനങ്ങൾ നിർമിക്കാൻ ഇഷ്ടമായിരുന്ന ജെയിൻ വീട്ടിലെ
വന്യമൃഗങ്ങളെ വളർത്തുന്ന കാഴ്ചബംഗ്ളാവുകളാണ് പലർക്കും വാഹനങ്ങൾ ! വണ്ടിയുടെ മുന്നിലും പിന്നിലും പൂച്ച, പട്ടി, കടുവ, പാമ്പ്, കുരങ്ങ് ! ഇവയ്ക്കു വിശ്രമിക്കാൻ പല നിറത്തലയണകൾ ! തൊങ്ങലുകൾ ! വിശാലമായ രംഗവേദികളിൽ നൃത്തം ചെയ്യുന്നതുകൊണ്ടാകാം ഒഴിഞ്ഞ ഇടങ്ങളോടാണ് രാജശ്രീ വാരിയർ എന്ന നർത്തകിക്ക് ഇഷ്ടം;
ലൈസൻസ് കാലാവധി തീർന്നാൽ സാധാരണ ഏജന്റുമാരെ സമീപിക്കുകയാണു പതിവ്. എന്നാൽ, കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം ഓൺലൈനായി സ്വയം ചെയ്യാം. മോട്ടർ വാഹന വകുപ്പിലെ നടപടികൾ എല്ലാം ഇപ്പോൾ ഓൺലൈനാണ്. ഓൺലൈനായി അപേക്ഷിച്ചശേഷം അവയുടെ കോപ്പി ആർടി ഓഫിസിൽ എത്തിച്ചാൽ
കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളില്‍ വ്യോമയാന മേഖലയും സാങ്കേതികവിദ്യയും വലിയ തോതില്‍ മാറിയിട്ടുണ്ട്. എന്നാല്‍ കമേഴ്സ്യല്‍ വിമാനങ്ങളുടെ വേഗത്തില്‍ മാത്രം കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. സൂപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ അപൂര്വമായുണ്ടായിട്ടുണ്ടെങ്കിലും അതിനൊന്നും തുടര്‍ച്ചയുണ്ടായില്ല.
ആദിയും അന്തവുമില്ലാത്ത, മൗനത്തിന്റെ മണൽപ്പരപ്പുകൾ. മണൽക്കുന്നുകളെ കറക്കി ഉയർത്തുന്ന ഉഷ്ണക്കാറ്റിന്റെ സാമ്രാജ്യം. മെഡിറ്ററേനിയൻ - അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടയിൽ 9,000,000 ചതുരശ്ര കിലോമീറ്ററായി, ആഫ്രിക്കയുടെ ശിരസ്സിൽ വ്യാപിച്ചു കിടക്കുകയാണ് സഹാറാ മരുഭൂമി. ഉഷ്ണ മരുഭൂമികളിൽ ലോകത്തേറ്റവും
എന്‍ജിനില്‍ നിന്നുള്ള പവര്‍ മോട്ടോര്‍സൈക്കിളിന്റെ പിന്ചക്രത്തിലെത്തുന്നത് ചെയിന്‍ വഴിയാണ്. വാഹനത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിട്ടു കൂടി പലപ്പോഴും മോട്ടോര്‍സൈക്കിള്‍ ചെയിന്‍ വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭിക്കാറില്ല. വാഹന ഉടമകള്‍ മാത്രമല്ല ചിലപ്പോഴെങ്കിലും സര്‍വീസ് സെന്ററുകളും ചെയിന്‍
പൊടിപറ്റാതെ കാറോടിക്കുകയെന്നത് നമ്മുടെ നാട്ടില്‍ അസാധ്യമാണ്. ഒന്നു കഴുകിയാല്‍ പോകുമെങ്കിലും ഭൂരിഭാഗം സമയത്തും കാഴ്ചയില്‍ മാത്രമേ പ്രശ്നമുണ്ടാക്കൂ എങ്കിലും ചിലപ്പോഴെങ്കിലും പൊടിയും ചെളിയുമെല്ലാം ബ്രേക്കിനെ തകരാറിലാക്കാറുണ്ട്. സുരക്ഷയെ മാത്രമല്ല വാഹനത്തിന്റെ പെർഫോർമൻസിനെയും ബാധിക്കുന്നതാണ് പൊടിയും
വൈദ്യുതകാറുകളുടെ വിപണിയും പ്രശസ്തിയും ഇന്ത്യയിലും അതിവേഗത്തിലാണ് ഉയരുന്നത്. അതേ വേഗതയില്‍ തന്നെ വൈവിധ്യമാര്‍ന്ന ഇലക്ട്രിക് മോഡലുകളും എത്തുന്നു. 20 ലക്ഷം രൂപയ്ക്ക് താഴെ തന്നെ നിരവധി വൈദ്യുത വാഹനങ്ങള്‍ ലഭ്യമാണ്. ജനപ്രിയമായതും മലിനീകരണം കുറവുള്ളതും താരതമ്യേന കുറഞ്ഞ വിലയിലുള്ളതുമായ ഏഴ് ഇലക്ട്രിക്
വെയിലത്തു പാര്‍ക്കു ചെയ്ത കാറില്‍കയറി ഇരുന്ന 'പൊള്ളുന്ന അനുഭവം' എല്ലാവര്‍ക്കുമുണ്ടാവും. തണുപ്പുള്ളരാജ്യങ്ങളില് തണുപ്പില്‍ മരവിച്ചു പോയ സീറ്റുകളാണ് പ്രശ്നം. വാഹനത്തെ തണുപ്പിക്കാനും ചൂടാക്കാനും എസികള്‍ മതിയെങ്കിലും അതിനു വേണ്ടി വരുന്ന ചെലവ് ഭീകരമാണ്. ഇന്ധനക്ഷമത 24 ശതമാനം വരെ കുറയ്ക്കാനും കാര്‍ബണ്‍
ഡ്രൈവിങ് ഏറ്റവും അനായാസമാക്കിയത് എന്തെന്ന ചോദ്യത്തിന് ആദ്യം ലഭിക്കുന്ന ഉത്തരങ്ങളിലൊന്നാണ് പവര്‍ സ്റ്റിയറിങ്. എത്ര വലിയ വാഹനവും അനായാസം നിയന്ത്രിക്കാന്‍ പവര്‍ സ്റ്റിയറിങ് വഴി സാധിക്കും. എങ്കിലും മറ്റേതൊരു വാഹന ഭാഗത്തേയും പോലെ പവര്‍ സ്റ്റിയറിങ്ങിനും വ്യക്തമായ പരിചരണവും ശ്രദ്ധയും ആവശ്യമാണ്. പവര്‍
ഏതൊരു വാഹനത്തിന്റേയും പ്രധാന ഭാഗമാണ് ബ്രേക്കുകള്‍. ബ്രേക്ക് പെഡലില്‍ കാല് അമരുമ്പോള്‍ വാഹനത്തിന്റെ വേഗത കുറയുകയും നില്‍ക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് നമ്മുടെ ഓരോ യാത്രകളും. വാഹനം നില്‍ക്കാനായി ബ്രേക്ക് പെഡലില്‍ അങ്ങേയറ്റം വരെ ചവിട്ടേണ്ടി വരുന്നുണ്ടെങ്കില്‍ പോലും അതൊരു അപായ സൂചനയാണ്. ഇതിനു
പ്ളാസ്റ്റിക് കപ്പിലിരുന്നു തണുത്ത് പാടകെട്ടി രുചിമാറിപ്പോയ ചായ പോലെ എറണാകുളം നോർത്ത് സ്റ്റേഷനിലെ ഒരു പാതിരാത്രി ! വരാനിരിക്കുന്ന ഏതോ എക്സ്പ്രസ് ട്രെയിൻ കാത്ത് ഉറക്കം തൂങ്ങിയിരിക്കുന്ന യാത്രക്കാർ. തിമിരം ബാധിച്ച വൃദ്ധന്റെ കണ്ണിലെ വെളിച്ചം പോലെ അവിടവിടെ ചില മഞ്ഞ ലൈറ്റുകൾ കത്തുന്നു. രണ്ടാമത്തെ
‘ഖല്‍ബിലെ തോനൊഴുകണ കോയിക്കോട്...’ എന്ന ഒറ്റപ്പാട്ടു കൊണ്ട് മലയാളത്തിലെ വേറിട്ട ശബ്ദസാന്നിധ്യമായ പാട്ടുകാരിയാണ് അഭയ ഹിരണ്മയി. മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ ‘പുന്നാര കാട്ടിലെ’ എന്നു തുടങ്ങുന്ന മനോഹരമായൊരു ഗാനത്തിലൂടെ വീണ്ടും
വാഹന വിപണിക്ക് നേട്ടങ്ങളുടെ വർഷമായിരുന്നു 2023. കോവിഡ് പ്രതിസന്ധികളും ചിപ്പ് ക്ഷാമവുമെല്ലാം പിന്നിട്ട് ഇന്ത്യൻ വാഹന വിപണി ടോപ് ഗിയറിൽ എത്തി. വാഹന ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിരവധി വാഹനങ്ങളാണ് 2023 ൽ വിപണിയിൽ എത്തിയത്. എംജിയുടെ ചെറു കാർ കോമറ്റ് മുതൽ മാരുതി സുസുക്കി ജിംനി തുടങ്ങി ഈ വർഷം അവസാനം
ഡ്രൈവിങ് ഒരു കലയാണെന്നും അത് പുഴപോലെ ഒഴുകി നീങ്ങണമെന്നുമെല്ലാം വാഹനപ്രേമികൾ പറയാറുണ്ട്. ഈ കല പഠിച്ചു കഴിഞ്ഞാൽ തനിയെ വന്നുകയറുന്ന ചില ശീലങ്ങളുണ്ട്. പുറമെ നിന്നു നോക്കിയാൽ കാര്യമായ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ചില ഡ്രൈവിങ് ശീലങ്ങൾ നമ്മുടെ പ്രിയ വാഹനത്തെ കൊന്നു കളയുമെന്നതാണ് വസ്തുത. വാഹനം
എല്ലാ പ്രളയകാലത്തും നിരവധി കാറുകളാണ് വെള്ളത്തിനടിയിലാവുന്നത്. ചെറുതും വലുതുമായ പ്രശ്നങ്ങള്‍ തുടങ്ങുന്നതോടെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി പോയ കാറുകളില്‍ വലിയൊരു പങ്കും വില്പനക്കെത്തും. പുതിയ കാര്‍ വാങ്ങാന്‍ പണം തികയാതെ പഴയതുകൊണ്ടു തൃപ്തിപ്പെടാന്‍ എത്തുന്ന ആരുടെയെങ്കിലും കൈയിലായിരിക്കും ഈ കാറുകൾ
ചെന്നൈ നഗരത്തേയും സമീപ ജില്ലകളിലെ പല ഭാഗങ്ങളേയും വെള്ളത്തിനടിയിലാക്കിയാണ് മിഷോങ് ചുഴലിക്കാറ്റ് കടന്നു പോയത്. മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായതോടെ പലരുടെയും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. പ്രളയം മാത്രമല്ല, അശ്രദ്ധമായി വെള്ളക്കെട്ടിലൂടെ ഡ്രൈവ് ചെയ്യുന്നതും വാഹനങ്ങൾ കേടുവരുന്നതിനിടയാക്കും.
ആഡംബരത്തിന്റെ അവസാനവാക്കായ മെഴ്സിഡീസിന് അധികമാരും അറിയാത്ത ഒരു ജനകീയ മുഖമുണ്ടായിരുന്നു. മെഴ്സിഡീസ് 130 എച്ച്. പീപ്പിൾസ് കാറെന്നു പേരുകേട്ട ഫോക്സ്വാഗൻ ബീറ്റിലിനു തൊട്ടുമുമ്പ് ബീറ്റിലിനെ അനുസ്മരിപ്പിക്കുന്ന രൂപ സാദൃശ്യത്തിൽ പിറന്ന കുഞ്ഞു മെഴ്സിഡീസ്. 1931 മുതൽ 39 വരെ നാലായിരത്തിൽത്താഴെ മാത്രം കാറുകൾ.
മകൾ ചോദിച്ചു.. പിന്നെ എന്തിനാണ് കേണലിനെ ഭാര്യ ഉപേക്ഷിച്ചത്? കേണൽ ജോണി നീലക്കാടൻ പഴയ ഇരട്ടക്കുഴൽ തോക്ക് എടുത്ത് എണ്ണയിട്ടു മിനുക്കി. എന്നിട്ട് മകളുടെ നേരെ ഉന്നം പിടിച്ചു.മകൾ മുന്നോട്ടു നീങ്ങി നിന്ന് വെല്ലുവിളിച്ചു... ഉണ്ടയുണ്ടോ, കേണലിന് പൊട്ടിക്കാൻ !കേണൽ പറഞ്ഞു... മകളേ, നിനക്ക് എല്ലാം
ഒരു വണ്ടിയില്‍ കയറി യാത്ര പോകുന്നതുപോലെയാണ് അഖില്‍ മാരാരുടെ കഥപറയല്‍. കഥപറഞ്ഞുതുടങ്ങിയാല്‍ പിന്നെ ബെല്ലും ബ്രേക്കുമില്ലാതെ ഒരു പോക്കാണ്. ചെറുപ്പത്തിലെ കഷ്ടപ്പാടുകളും ജീവിതത്തില്‍ കെട്ടിയാടിയ വേഷങ്ങളുമെല്ലാം സിനിമപോലെ തിരശീലയില്‍ തെളിയും. ഒരു വണ്ടി തൊട്ടതിന് ചെറുപ്പത്തിലേറ്റ അപമാനം, ജീപ്പിനെ
പാലക്കാട് തൃശൂർ ഹൈവേയുടെ അരികിൽ ഒരുപാട് ക്ലാസിക് വാഹനങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഒരു വിന്റേജ് ഗാരിജ് കാണാം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും വിന്റേജ് കാറുകൾ കൊണ്ടുവന്നു റീസ്റ്റോർ ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ ഗാരിജ്, പാലക്കാട് സ്വദേശിയായ രാജേഷ് അംബാളാണ് ഈ വർക്ഷോപ്പിന്റ ഉടമ. സ്വന്തമായി
നിങ്ങള്‍ക്ക് വണ്ടിയുണ്ടെങ്കില്‍ ടയറില്‍ നൈട്രജന്‍ വേണോ സാധാരണ എയർ വേണോ എന്ന ചോദ്യം നേരിട്ടിരിക്കും. നൈട്രജന്‍ ടയറുകളില്‍ നിറക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുമുണ്ടാവും. സത്യത്തില്‍ കാശുകൊടുത്ത് നൈട്രജന്‍ ടയറില്‍ നിറക്കുന്നതുകൊണ്ട് മെച്ചമുണ്ടോ? അതോ സാധാരണ എയര്‍ തന്നെ
കാര്‍ വാഷിങിനൊപ്പം കാര്‍ ഡീറ്റെയിലിങ് കൂടി നടത്തിയാല്‍ ഇരട്ടി ഭംഗിയാണ് വാഹനങ്ങള്‍ക്ക്. വീട്ടില്‍ നിന്നും കാറുകള്‍ കഴുകുന്നവര്‍പോലും പലപ്പോഴും കാര്‍ ഡീറ്റെലിങിന് മിനക്കെടാറില്ല. എന്നാല്‍ ഒന്നു ശ്രമിച്ചാല്‍ നമ്മുടെ കാറും എളുപ്പം പളപളപ്പുള്ളതാക്കി മാറ്റാനാവും. കാര്‍ ഡീറ്റൈലിങിന് കൊടുക്കുന്നതിന്റെ
ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷൻ എന്ന നിയോ റെട്രോ മോട്ടർസൈക്കിൾ അവതരിപ്പിച്ച് റോയൽഎൻഫീൽഡ്. റോയൽ എൻഫീൽഡ് മെറ്റവേഴ്സിൽ വച്ചാണ് പുതിയ ഹിമാലയനേയും ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷനേയും കമ്പനി അവതരിപ്പിച്ചത്. ഷോട്ഗൺ 650 മെറ്റവേഴ്സ് എഡിഷൻ എന്ന കസ്റ്റം ഇൻസ്പയേർഡ് റോഡ്സ്റ്റർ എന്നാണ് എൻഫീൽഡ് വിശേഷിപ്പിക്കുന്നത്.
ഡ്രൈവറുടെ കാഴ്ച സുഗമമാക്കുന്ന വാഹനത്തിന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് വിൻഡ് സ്ക്രീൻ അല്ലെങ്കിൽ വിൻഡ് ഷീൽഡ്. റോഡിലെ പൊടി പടലങ്ങളും അന്തരീക്ഷത്തിലെ ഈർപ്പവും വാഹനങ്ങളിലെ പുകയുമെല്ലാം ചേർന്ന് വിൻഡ് ഷീൽഡുകൾക്ക് മങ്ങലേൽപ്പിച്ചേക്കാം. മഴയുള്ള രാത്രി കാലങ്ങളിലാണ് ചില്ലുകളിൽ പറ്റിപിടിച്ചിരിക്കുന്ന
യാന്ത്രികവും അല്ലാത്തതുമായ പ്രശ്നങ്ങള്‍ കാര്‍ ഉടമകളെല്ലാം നേരിടേണ്ടി വരാറുണ്ട്. പല പ്രശ്നങ്ങളും തുടക്കത്തില്‍ ചെറിയ സൂചനകള്‍ തന്ന ശേഷമായിരിക്കും രൂക്ഷമാകുന്നത്. തുടക്കത്തിലേ പ്രശ്നം കണ്ടെത്തിയാല്‍ പലതും എളുപ്പം പരിഹരിക്കാന്‍ സാധിക്കും. കാറുകളിൽ പൊതുവായി കാണുന്ന പ്രശ്നങ്ങളെക്കുറിച്ചും അവക്കു
''ഒരിടയ്ക്ക് റിറ്റ്സായിരുന്നു എന്റെ വീട്. യാത്രകള്‍ക്കിടയില്‍ അതിലായിരുന്നു കിടപ്പും ഉറക്കവുമെല്ലാം. ഈ വണ്ടിക്കൊപ്പം ചിലവഴിച്ച അത്രയും സമയം ജീവിതത്തില്‍ മറ്റൊരാള്‍ക്കൊപ്പം ചിലവഴിച്ചിട്ടില്ല. എന്റെ കിതപ്പും കുതിപ്പുമെല്ലാം അറിഞ്ഞവന്'' - 2010ല്‍ തനിക്കൊപ്പംകൂടിയ റിറ്റ്സിനെകുറിച്ച് പറയുമ്പോള്‍
കാറിൽ എസി ഇട്ട് മയങ്ങിയ സിനിമ, സീരിയൽ നടൻ വിനോദ് തോമസിന്റെ (47) മരണം വിഷവാതകം ശ്വസിച്ചാകാമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും ഇത്തരം അപകടങ്ങൾ മുമ്പും നടത്തിട്ടുണ്ട്. ശരിക്കും കാറിലെ എസി ഇത്ര അപകടമാണോ? ആണെന്നാണ്
മികച്ച റേഞ്ചും പവര്ട്രെയിനുമുള്ള ഒല ഇലക്ട്രിക് എസ്1 പ്രോക്ക് സെഗ്മെന്റിലെ എതിരാളികളേക്കാള്‍ വില കുറവാണ്. നിർമിക്കാൻ കൂടുതൽ ചെലവുള്ള വാഹനം എങ്ങനെ വില കുറച്ചു നൽകി കമ്പനിക്ക് മുന്നോട്ട് പോകാനാകും? ആരെയും കുഴയ്ക്കുന്ന ചോദ്യമാണ് ഇത്. എന്നാൽ വ്യത്യസ്തമായ ബിസിനസ് മോഡല്‍ വഴിയാണ് ഓലക്ക് ഇതു
ഒരിക്കൽ പാലക്കാട് സ്വദേശി രാജേഷിന് ഒരു ഫോൺ കോൾ വന്നു: ‘‘ഒരു വിന്റേജ് കാറുണ്ട്. വാങ്ങിക്കാമോ?’’ ഉത്തർ പ്രദേശിലെ ഒരു രാജകുടുംബത്തിൽ നിന്നായിരുന്നു കോൾ. വിന്റേജ് വാഹനങ്ങളെ അത്രമേൽ സ്നേഹിക്കുന്ന ഒരാൾ പാലക്കാട്ടുണ്ടെന്നും അയാൾക്കു കൊടുത്താൽ മികച്ച വില ലഭിക്കുമെന്നും മനസ്സിലാക്കിയാണ് അവർ പാലക്കാട്ടെ ആർആർ
ചാർക്കി ദാദ്രി എന്ന ഗ്രാമത്തിന് വിമാനം പുതിയ കാഴ്ചയല്ല. രാജ്യ തലസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണെങ്കിലും ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്നതും അവിടുന്നു പറന്നുയരുന്നതുമായ വിമാനങ്ങള്‍ ഹരിയാനയുടെ ഈ കർഷകഗ്രാമത്തിനു മുകളിലൂടെയാണ് പോകുന്നത്. വിമാനങ്ങളുടെ ഇരമ്പം സ്ഥിരമായി
കാറോ, ടൂവിലറോ, ബസോ, ട്രാക്ടറോ... വണ്ടി എന്തുമാവട്ടെ, ഡ്രൈവിങ് നടി സ്വാസികയുടെ കയ്യില്‍ ഭദ്രം. എളുപ്പമല്ല ബസോടിക്കാനെന്ന് പറയുമ്പോഴും ആത്മവിശ്വാസവും അഭിനയത്തിനായി എന്ത് ചലഞ്ചും ഏറ്റെടുക്കാനുളള മനസുമാണ് സ്വാസികയെന്ന നടിയെ മുന്നോട്ട് നയിക്കുന്നത്. ചതുരമെന്ന സിനിമയിലൂടെ മോളിവുഡില്‍ തന്റേതായ ഇരിപ്പിടം
കാര്‍ വാങ്ങാനോ മാറ്റാനോ ശ്രമിക്കുമ്പോള്‍ പുതിയത് എന്നതിനൊപ്പം തന്നെ പഴയ കാറുകളും പരിഗണനയില്‍ വരാണുണ്ട്. പലപ്പോഴും ബാധ്യതകള്‍ കുറവുള്ള പഴയ കാര്‍ എന്നത് സമര്‍ഥമായ തിരഞ്ഞെടുപ്പാണ്. എന്നാല്‍ ശ്രദ്ധയോടെ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ഇത് എട്ടിന്റെ പണിയാവാനും സാധ്യതയുണ്ട്. ഉപയോഗിച്ച കാര്‍
കാര്‍ ഉപയോഗിക്കുന്നവരുടെ പ്രധാന ശ്രദ്ധകളിലൊന്ന് ഇന്ധന ക്ഷമതയാണ്. കുതിക്കുന്ന ഇന്ധന വിലയും ഇതിനു കാരണമാവുന്നുണ്ട്. എങ്ങനെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാമെന്ന് കുത്തിയിരുന്ന് ആലോചിക്കുകയും ഇന്റര്‍നെറ്റില്‍ തിരയുകയുമൊക്കെ ചെയ്യാറുണ്ട് പലരും. പലപ്പോഴും നമ്മുടെ തെറ്റായ ഡ്രൈവിങ് ശീലങ്ങളും വാഹനത്തിന്റെ
രാത്രിയില്‍ ആകാശത്തുകൂടി വിമാനങ്ങള്‍ പറന്നു പോകുമ്പോള്‍ ചില വെളിച്ചങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ. പച്ച, ചുവപ്പ്, വെള്ള എന്നിങ്ങനെ പല നിറങ്ങളില്‍ മിന്നുന്ന ഈ വെളിച്ചങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ചുമതലകളുണ്ട്. സുരക്ഷിതമായ ഓരോ യാത്രയും പൂര്‍ത്തിയാക്കുന്നതില്‍ വിമാനത്തിലും റണ്‍വേയിലുമൊക്കെ ഘടിപ്പിച്ചിട്ടുള്ള
പുത്തൻ ബൈക്ക് വാങ്ങിക്കൊടുത്ത ദിവസം അച്ഛനെയും കൂട്ടി മകൻ ഒരു റൈഡിനിറങ്ങി. അച്ഛന്റെ പേര് വിനയചന്ദ്രൻ. റിട്ടയർ ചെയ്ത കോളജ് അധ്യാപകൻ. മകൻ നവനീത് വി. ചന്ദ്രൻ. ബിടെക് വിദ്യാർഥി. കോഴിക്കോട് ബൈപാസിലൂടെ മകൻ ഓടിക്കുന്നു. അച്ഛൻ പിന്നിൽ. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ റോഡരികിൽ ബൈക്ക് നിർത്തിയിട്ട് മകൻ പറഞ്ഞു: ഇനി
സുന്ദരമായ പാതയിലൂടെ കാറിലങ്ങനെ പോകുമ്പോഴാകും ചിലപ്പോൾ ബ്രേക്ക് കിട്ടുന്നില്ലെന്ന് തിരിച്ചറിയുന്നത്... ഇങ്ങനെയൊരു സന്ദര്‍ഭം ജീവിതത്തിലോ സ്വപ്നത്തിലോ അനുഭവിക്കാത്തവര്‍ കുറവായിരിക്കും. നിത്യജീവിതത്തില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുത്തുന്ന കാരണങ്ങള്‍ പലതുണ്ട്. ഹൈറേഞ്ചുകളും ഹെയര്‍പിന്‍ വളവുകളും
യുദ്ധങ്ങൾക്കായി നിർമിച്ച ഒരു വാഹനം, അത് യുദ്ധഭൂമികളെക്കാൾ കൂടുതൽ കീഴടക്കിയത് ഗ്രാമങ്ങളും ഗ്രാമീണരുടെ മനസ്സുമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ മിലിട്ടറി ആവശ്യങ്ങൾക്കായി നിർമിച്ച ഫോർ വീലർ ജീപ്പായി മാറിയതും അത്രമേൽ ജനപ്രിയമായി മാറിയതും എങ്ങനെയെന്നറിയാമോ? രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭത്തോടെ
ജീവിതം യൗവന സുരഭിലവും വാഹനങ്ങൾ അസുലഭ സുന്ദരവുമായിരുന്ന ആ കാലഘട്ടങ്ങൾ... അമ്പതുകൾ മുതൽ എൺപതുകളുടെ പാതി വരെ. ഇരു ചക്രങ്ങളിലേറി ‘പറക്കാ’നുള്ളവരുടെ മോഹങ്ങൾ നിറവേറ്റാൻ സൈക്കിളുകളേ ഉള്ളൂ. പിന്നെ പണമുള്ളവർക്കായി എണ്ണം പറഞ്ഞ സ്കൂട്ടറുകളും ബൈക്കുകളും മാത്രം.
സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് ഇപ്പോള്‍ പുതിയ കാറുകള്‍ പുറത്തിറങ്ങുന്നത്. ഇതില്‍ പ്രധാനമാണ് എയര്‍ ബാഗുകള്‍. ഇന്ത്യയില്‍ ഇറങ്ങുന്ന കാറുകളില്‍ മുന്നില്‍ രണ്ട് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കി കഴിഞ്ഞു. ഇപ്പോൾ മിക്ക കാറുകളും ആറോ അതിലധികമോ എയര്‍ ബാഗുകളുമായി പുറത്തിറങ്ങുന്നത്.
ഇന്ത്യയിലെ വാഹന വിപണി അനുദിനം വളരുകയും വിപണിയിലെ പോരാട്ടം അതിശക്തമായി മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഇന്ത്യൻ വാഹന വിപണി ഇന്നത്തപ്പോലെ ശക്തമാകുന്നതിനു മുന്‍പ് തൊണ്ണൂറുകൾ പുതിയ യുഗത്തിലേക്ക് കടക്കുകയും പക്ഷെ, കാര്യമായ വാഹന ലോഞ്ചുകള്‍ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലമായിരുന്നു. ഈ
വൈദ്യുത വാഹനങ്ങള്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും അതിവേഗത്തിലാണ് ലോകത്ത് മാറിക്കൊണ്ടിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വൈദ്യുത കാറുകള്‍ക്കുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒന്നുമില്ലാതിരുന്ന സ്ഥാനത്ത് ഇന്ന് നഗരങ്ങളിലെ പ്രധാന ഭാഗങ്ങളില്‍ എവിടെയും ചാര്‍ജിങ് സ്റ്റേഷനുകള്‍ കാണാം.
വീട്ടിലെ പുതിയ വണ്ടികൾക്കെല്ലാം മഴയത്തു കിടക്കാനാണ് വിധി. പോർച്ച്, ഷെഡ് തുടങ്ങിയവയെല്ലാം കയ്യടക്കിയിരിക്കുന്നത് മറ്റൊരു കൂട്ടരാണ്. എൺപതുകളിലും തൊണ്ണൂറുകളിലും നിരത്തുകൾ വാണിരുന്ന സ്കൂട്ടറുകൾ. എറണാകുളം തൃപ്പൂണിത്തുറയിലുള്ള റോക്കി ജേക്കബിന്റെ വിന്റേജ് ടൂവീലർ ശേഖരം അങ്ങനെ വളർന്നു വളർന്ന് ഇരുപത്തഞ്ചോളം
സാധാരണ ഹൈബ്രിഡ് കാറുകളെ അപേക്ഷിച്ച് അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഹൈബ്രിഡ് സ്പോര്‍ട്സ് കാറുകളുടേത്. ഇന്ധനക്ഷമതയേക്കാള്‍ കൂടുതല്‍ വേഗവും കരുത്തുമുള്ളവയാണ് പല ആഡംബര കാര്‍ നിര്‍മാതാക്കളും പുറത്തിറക്കുന്ന ഹൈബ്രിഡ് കാറുകള്‍ക്ക്. ചെറിയ പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന എന്‍ജിനും ഉയര്‍ന്ന ശേഷിയുള്ള
ഡ്രൈവിങ് പഠിച്ചപ്പോൾ എനിക്ക് എക്സ്ട്രാ ചിറകുകൾ കിട്ടിയ ഫീൽ ആണ്. ജീവിതത്തിൽ എടുത്ത ഏറ്റവും വലിയ തീരുമാനമായിരുന്നു ഡ്രൈവിങ് പഠിക്കുക എന്നത്. എങ്ങോട്ടു പോകാനും ആരെയും ആശ്രയിക്കേണ്ട. നമുക്കിഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളിടത്തു പോകാം. മറ്റുള്ളവരുടെ സൗകര്യത്തിനായി കാത്തുനിൽക്കേണ്ട. ടെലിവിഷൻ അവതാരകയും നടിയും
വാഹനം ഓടിക്കുമ്പോള്‍ ചില തെറ്റുകളെങ്കിലും നമ്മളില്‍ പലരും അറിവില്ലായ്മകൊണ്ടു ചെയ്യുന്നതാണ്. നിയമം അറിയില്ലെന്നത് ശിക്ഷയില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുമല്ല. ഇന്ത്യക്കകത്തു തന്നെ ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രത്യേകം ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. അവയെക്കുറിച്ച് ഏകദേശ ധാരണ
എംവിഡി സ്മാർട് ആയതോടെ ലൈസൻസും സ്മാർട് ആയി. എന്നാൽ പഴയ ബുക്ക് രൂപത്തിലുള്ള ലൈസൻസ് ഇപ്പോഴും മാറ്റാതെ കൊണ്ടുനടക്കുന്നവരുണ്ട്. ബുക്ക് ലൈസൻസിലെ എല്ലാ വിവരങ്ങളും പരിവഹൻ സൈറ്റിൽ ഉണ്ടാകണമെന്നില്ല. മാത്രമല്ല, തെറ്റും ഉണ്ടാകാം. 2007ൽ ബുക്ക് ലൈസൻസ് സ്മാർട് ന്യൂ സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി കാർഡ്
സായുധ സേനയും വാഹനങ്ങളുമെല്ലാം അണിനിരന്ന സ്വാതന്ത്ര്യത്തിന്റെ 77–ാമത് വാർഷികാഘോഷമെന്ന മനോഹര നിമിഷത്തിൽ രാജ്യത്തിനു തന്നെ തിലകക്കുറിയായിമാറിയിരുന്നു കല്യാണി എം4 എന്ന കവചിത വാഹനം. ഇന്ത്യൻ സൈന്യത്തിനും രാജ്യത്തിനുതന്നെയും അഭിമാനമായ കവചിത വ്യക്തിഗത നീക്കത്തിനുള്ള
‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടറബിൾ റോഡായ ഉംലിങ്–ലാ പാസ് വേയിൽ എത്തിയപ്പോൾ മൂന്നു വില്ലീസുകളിൽ രണ്ടെണ്ണം പണിമുടക്കി. റേഡിയേറ്റർ കേടായി. മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്ന മരുഭൂമി. ചുറ്റും മലനിരകളല്ലാതെ ഒരു പെട്ടിക്കടപോലുമില്ല. എന്തുചെയ്യണമെന്നറിയാതെ ശങ്കിച്ചു നിൽക്കുമ്പോൾ രക്ഷകരായി സൈനികർ വന്നു.
ഇന്ത്യയുടെ ഏറ്റവും റേഞ്ച് കൂടിയ സ്കൂട്ടർ മോഡൽ നിരയിലേക്ക് ഒരു ഇന്ത്യൻ നിർമിത സ്കൂട്ടർ - അതാണു സിംപിൾ വൺ. നിലവിലെ ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും കുതിപ്പുള്ള മോഡലും സിംപിൾ വൺ ആണെന്നു കമ്പനി. ബെംഗളൂരു ആസ്ഥാനമായ സിംപിൾ എനർജി കമ്പനിയുടെ അഭിമാന മോഡലാണ് സിംപിൾ വൺ. ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ മാത്രമേ
‘‘മഞ്ഞ സെന്‍ കാര്‍ എന്ന് പാച്ചുവിന്റെ സ്ക്രിപ്റ്റില്‍ തന്നെ ഞാന്‍ എഴുതിയിരുന്നു. ഇപ്പോള്‍ നിരത്തിൽ കാണാത്തൊരു കാര്‍ വേണം എന്നുണ്ടായിരുന്നു. പണ്ട് പ്രീമിയം മിഡില്‍ ക്ലാസിലുള്ള, അത്യാവശ്യം ശമ്പളമുള്ള ആളുകള്‍ വാങ്ങിച്ചിരുന്ന കാറായിരുന്നു സെന്‍. വണ്ടി മാറ്റാതിരിക്കുന്നത് നല്ല ക്വാളിറ്റിയാണ്. അവര്‍
ഇന്ത്യക്കാർക്ക് വാഹനങ്ങളുടെ കാര്യത്തിലെ അറ്റുപോകാത്ത അഭിമാനമാണ് അംബാസഡർ. മന്ത്രിമാർ, രാഷ്ട്രീയക്കാർ തുടങ്ങി ചലച്ചിത്രമേഖലയിലെ പ്രമുഖർ വരെ ഇന്നും കയ്യിൽ കരുതാൻ ആഗ്രഹിക്കുന്ന ‘ദ് അൾട്ടിമേറ്റ് ഇന്ത്യൻ കാർ’ എന്ന പദവിയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസഡറിന്. അതുകൊണ്ടു തന്നെയാകും ഇന്നും നിരത്തുകളിൽ
ഇത്രയും പഴക്കമുള്ള കാറിൽ ഇത്ര ദൂരമൊക്കെ യാത്ര ചെയ്യാൻ പറ്റുമോ, ഒരു ഫോട്ടോ എടുത്തോട്ടെ, നിങ്ങൾ പറയുന്ന കാശിന് ഈ കാർ വാങ്ങാൻ ഞാൻ റെഡിയാണ്... മലപ്പുറം കൊണ്ടോട്ടി തറയിട്ടാൽ സ്വദേശി ഫൈസൽ 1951 മോഡൽ മോറിസ് മൈനർ കാറിൽ കുടുംബവുമായി ഊട്ടിയിലേക്കു പോയപ്പോൾ വഴിയിൽ കേട്ട ചോദ്യങ്ങളാണിത്. യാത്രയിലുടനീളം
ദിവസങ്ങള്‍ക്കു മുമ്പാണ് ഹ്യുണ്ടേയ് ഇന്ത്യന്‍ ചെറു എസ്യുവി വിപണിയിലേക്ക് പുതിയ താരമായി എക്സ്റ്ററിനെ അവതരിപ്പിച്ചത്. ബുക്കു ചെയ്യുന്നവര്‍ക്ക് ഓഗസ്റ്റില്‍ എക്സ്റ്റര്‍ സ്വന്തമാക്കാനാവും. അഞ്ചു വകഭേദങ്ങളിലായി മാനുവല്‍, ഓട്ടോമാറ്റിക്, സിഎന്‍ജി മോഡലുകളില്‍ എത്തിയ എക്സ്റ്റര്‍ വിലയിലും സൗകര്യങ്ങളിലും
ഹീറോയും ബജാജും ഇന്ത്യൻ നിരത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാജകീയ തലയെടുപ്പോടെ നമ്മുടെ നിരത്തുകളെ ഹരം പിടിപ്പിച്ച കഥപറയാനുണ്ട് റോയൽ എൻഫീൽഡിന്. പലരും മാറി മാറി നോക്കിയിട്ടും ആ തലപ്പൊക്കത്തിന് ഇന്നും ഒരു കോട്ടവും വന്നിട്ടില്ല എന്നതിനു തെളിവാണ് ഇപ്പോഴും നിരത്തുകളിൽ നിറയുന്ന ക്ലാസ്സിക്കും സ്റ്റാൻഡേർഡും
Results 1-100 of 759